ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കെതിരെ പ്രചാരണം നയിച്ചു ഭരണത്തിൽ വന്നവർ ഇപ്പോൾ ആയിരക്കണക്കിനു കോടി രൂപയുടെ അഴിമതിയിൽ അകത്താണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഡൽഹിയിലെ ശാസ്ത്രി പാർക്കിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന. ഇന്ത്യ ലോകത്തെ ആദ്യ മൂന്നു സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാകാനാണ് ശ്രമിക്കുന്നതെന്നും ആ ലക്ഷ്യത്തിൽ നിന്ന് രാജ്യത്തെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്ന ശക്തികളെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പ് കൂടിയാണ് ഇതെന്നും മോദി പറഞ്ഞു.

പാവങ്ങളെ വികസനത്തിന്‍റെ ഭാഗമാക്കാതിരിക്കുകയാണ് ചിലർ, അവർ നിങ്ങളുടെ സ്വത്തുക്കൾ പോലും കൊണ്ടുപോകുമെന്നും മോദി പ്രസംഗിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭാരതത്തിന് വികസനത്തിലേക്ക് 'ലോംഗ്ജമ്പ്' ചെയ്യാനുള്ള അവസരമാണ് ഇതെന്നും മോദി കൂട്ടിച്ചേർത്തു.