ഭർതൃമാതാവ് മരിച്ച് മണിക്കൂറുകൾക്കകം മരുമകളും മരിച്ചു
Sunday, July 7, 2024 11:21 PM IST
വരന്തരപ്പിള്ളി: പള്ളിക്കുന്ന് ഭർതൃമാതാവ് മരിച്ച് മണിക്കൂറുകൾക്കകം മരുമകളും മരിച്ചു. ചിറ്റിലപ്പിള്ളി കോക്കാടൻ അന്തോണിയുടെ ഭാര്യ എൽസി (67)യുടെ മരണത്തിനു പിന്നാലെയാണ് അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്ന മരുമകൾ ലിജി (36) മരിച്ചത്. രോഗബാധിതയായി ഒരുവർഷമായി കിടപ്പിലായിരുന്ന എൽസി ശനിയാഴ്ച രാത്രി എട്ടരയ്ക്കാണു മരിച്ചത്. മൂത്ത മകൻ വിദേശത്തുനിന്ന് എത്താനുള്ളതുകൊണ്ട് സംസ്കാരം ഇന്നു രാവിലെ പത്തരയ്ക്കു നടത്താൻ നിശ്ചയിച്ചു. ഇതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു ലിജിയുടെ മരണം.


പ്രസവത്തോടനുബന്ധിച്ച പരിശോധനയിൽ ഒന്നരമാസംമുന്പ് ലിജിക്കു കാൻസർ കണ്ടെത്തിയിരുന്നു. പ്രസവശേഷം എറണാകുളത്തും പിന്നീട് തൃശൂരിലുമുള്ള സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇരുവരുടെയും സംസ്കാരം ഇന്നു രാവിലെ 10.30ന് പള്ളിക്കുന്ന് അസംപ്ഷൻ പള്ളിയിൽ. എൽസിയുടെ മക്കൾ: ജെയ്സണ്‍, ജിൽസണ്‍, സോണി. മരുമക്കൾ: റെലീന, ലിജി, സിമി, പരേതയായ ലിജി. ലിജിയുടെ ഭർത്താവ്: ജിൽസണ്‍. മക്കൾ: ജെസീന്ത മേരി, ജെസ്‌ലിൻ, ജുവൽമേരി.