കേളി പ്രവർത്തകൻ സുധീർ സുൽത്താൻ അന്തരിച്ചു
Friday, November 17, 2023 1:58 PM IST
റിയാദ്: കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയാ കമ്മിറ്റി അംഗം സുധീർ സുൽത്താൻ(53) നാട്ടിൽ അന്തരിച്ചു.

ജോലി ചെയ്യുന്നതിനിടെ ക്ഷീണം അനുഭവപ്പെട്ട സുധീർ റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഡോക്ടർ വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് അറിയച്ചതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു പോയിരുന്നു.

തിരുവനന്തപുരത്തെ സ്വകാരി ആസുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനി മൂർച്ഛിച്ച് ശരീരത്തിൽ അണുബാധ കയറിയതാണ് മരണ കാരണം.

ബദിയ മേഖലയിൽ പ്രവാസികൾക്കിടയിൽ സുപരിചിതനായ സുധീർ സുൽത്താൻ 30 വർഷക്കാലമായി പ്രവാസ ജീവിതം നയിക്കുകയായിരുന്നു. ഇലക്ട്രിക് ജോലികൾ കരാർ അടിസ്ഥാനത്തിൽ ചെയ്തു വരികയായിരുന്നു.


കേളി സുവൈദി യൂണിറ്റ് സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം മണ്ണാൻവിള സുൽത്താൻ മൻസിലിൽ സുൽത്താൻ പിള്ളയുടെയും ലൈലാ ബീവിയുടെയും മകനാണ്.

ഭാര്യ അസീന. മക്കൾ: അഫ്നാൻ, റിയാസ്, സുൽത്താൻ. മൃതദേഹം കന്യാകുളങ്ങര ജുമാ മസ്ജിദിൽ കബറടക്കി.