മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
ഷാർജ: കടുകൂരിലെ തട്ടാൻതൊടി നൗഷാദലി(42) ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു. ഷാർജയിൽ ട്രാൻസ്പോർട്ട് കന്പനിയിലെ ഡ്രൈവറായിരുന്നു. 15 വർഷമായി പ്രവാസിയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരി 21നാണ് നാട്ടിൽ വന്ന് തിരിച്ചുപോയത്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കടൂപ്പുറം ജുമാമസ്ജിദിൽ കബറടക്കും.

ഭാര്യ: ഷഹീദ കല്ലൻക്കുന്നൻ (പുഴക്കാട്ടിരി). മകൻ: മുഹമ്മദ് റഷാൻ (രണ്ടാംക്ലാസ് വിദ്യാർഥി). സഹോദരങ്ങൾ: മുബഷിറ, ജംഷീദലി (ഷാർജ), ഷബീറലി. പിതാവ്: തട്ടാൻതൊടി ഹൈദ്രു. മാതാവ്: മൈമൂന മൂച്ചിത്തോടൻ (കടൂപ്പുറം, മേക്കുളന്പ്).
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ഭാഗമായ ഖുവയ്യ യൂണിറ്റ് ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഖുവയ്യയിലെ ഒത്തെയിമിന് സമീപമുള്ള ഇസ്ത്രാഹയിൽ നടത്തിയ ജനകീയ ഇഫ്താർ സംഗമത്തിൽ യൂണിറ്റംഗങ്ങളെ കുടാതെ, ഏരിയ അംഗങ്ങൾ, സമീപത്തെ വ്യാപാരി വ്യവസായിസമൂഹം, വിവിധ രാജ്യക്കാരായ നിരവധി പ്രവാസികളുമടക്കം 400ൽ പരം പേർ പങ്കെടുത്തു.

പരിപാടിയിൽ ഫാമിലിക്ക് വേണ്ടി പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. എരിയ സെക്രട്ടറിയും കേന്ദ്ര കമ്മറ്റിയംഗവുമായ നിസാറുദ്ദീൻ, മുസാഹ്മിയ ഏരിയ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറി അനീഷ് അബൂബക്കർ സംഘാടക സമിതി വൈസ്ചെയർമാൻ മണി, കൺവീനർ നൗഷാദ്, ട്രഷറർ ശ്യാം, യുണിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങൾ സംഘാടക സമിതി അംഗങ്ങൾ എന്നിവർ സ്നേഹവിരുന്നിന് നേതൃത്വം നൽകി.
സൗദി അറേബ്യയിൽ പ്രഥമ വൈഎംസിഎ രൂപീകൃതമായി
റിയാദ്: ആഗോള വൈഎംസിഎ സംഘടനയുടെ ശൃംഖലയിലേക്ക് ഒരു ഘടകം കൂടി ചേർക്കപ്പെട്ടു. സൗദി അറേബ്യയിലെ റിയാദിൽ വൈഎംസിഎ ഘടകം രൂപീകരിച്ചു. വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള മലയാളികളായ നൂറോളം പേർ മാർച്ച് 26ന് ഹോട്ടൽ അൽ മാസ് ഓഡിറ്റോറിയത്തിൽ പ്രാരംഭ യോഗം ചേർന്ന് അഡ്‌ഹോക് കമ്മിറ്റിയെ തെരഞ്ഞെടുത്തു.

വ്യവസായ പ്രമുഖനും സാമൂഹിക നേതൃത്വത്തിലെ നിറസാന്നിധ്യവുമായ ഡേവിഡ് ലൂക്ക് ഭരണസമതിയെ പ്രഖ്യാപിച്ചു. നിബു വർഗീസ് (പ്രസിഡന്‍റ്), ഡെന്നി കൈപ്പനാനി (സെക്രട്ടറി), അനു ജോർജ് (ട്രഷറർ) എന്നിവർ നേതൃത്വം കൊടുക്കുന്ന 14 അംഗ ഡയറക്ടർ ബോർഡിൽ വൈസ് പ്രസിഡന്‍റുമാരായി സനിൽ തോമസ്, കോശി മാത്യു, ജോയിന്‍റ് സെക്രട്ടറിയായി ജോർജ് സക്കറിയ, ജെറി ജോസഫ്, ജയ്സൺ ജാസി, ജോയിന്‍റ് ട്രഷറർ ബിജു ജോസ്, ജോൺ ക്ലീറ്റസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫാ. റോയി സാം, കെ.സി. വർഗീസ്, ആന്‍റണി തോമസ്, ഡേവിഡ് ലൂക്ക് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.



ആയിരിക്കുന്ന ഇടങ്ങളിൽ സാമൂഹിക പുരോഗതിക്കായി അണിചേരേണ്ടതും പങ്കുകാരാവേണ്ടതും ഓരോ ക്രൈസ്തവ വിശ്വാസിയുടേയും കടമയുമാണെന്ന് പ്രഥമ യോഗത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് നിബു വർഗീസ് പറഞ്ഞു.

സനിൽ തോമസ് സ്വാഗതവും ഡെന്നി കൈപ്പനാനി ആമുഖവും അനു ജോർജ് നന്ദിയും അറിയിച്ചു. ഫാ. റോയി സാം പ്രാരംഭ പ്രാർഥനയും ആശീർവാദവും അർപ്പിച്ചു.
കൈരളി സ്നേഹസംഗമം വ്യാഴാഴ്ച ഖോർഫക്കാനിൽ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫക്കാൻ യൂണിറ്റ് സംഘടിപ്പിക്കുന്ന "സ്നേഹസംഗമം ഇശൽ നിലാവ് "വ്യാഴാഴ്ച വൈകിട്ട് ആറിന് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും.

പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നൃത്തനൃത്യങ്ങൾ, സാംസ്കാരിക സദസ് എന്നിവ വേദിയിൽ അരങ്ങേറും.

സംഗമത്തിന്‍റെ വിജയത്തിനായി വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ചതായി കൈരളി ഖോർഫക്കാൻ യൂണിറ്റ് സെക്രട്ടറി ജിജു ഐസക്ക്, പ്രസിഡന്‍റ് ഹഫീസ് ബഷീർ, സ്വാഗത സംഘം ഭാരവാഹികളായ അശോക് കുമാർ, സന്തോഷ് ഓമല്ലൂർ, കെ.പി. സുകുമാരൻ, സതീശ് ഓമല്ലൂർ, ബൈജു രാഘവൻ, സുനിൽ ചെമ്പള്ളിൽ, രഞ്ജിനി മനോജ് എന്നിവർ അറിയിച്ചു.
റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ വാർഷിക സമാപന സമ്മേളനം ഏപ്രിൽ 11ന്
റിയാദ്: മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആൻഡ് അവൈർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഏപ്രിൽ 11ന് റിയാദിൽ സംഘടിപ്പിക്കുന്ന ഇസ്‌ലാഹി സെന്‍റർ നാല്പതാം വാർഷിക സമാപന സമ്മേളനത്തിന്‍റെ പ്രചാരണ ഉദ്ഘാടനം നടന്നു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം, കെഎൻഎം സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂർഷ, ദഅ്‌വ & അവൈർനസ് സൊസൈറ്റി പ്രബോധക വിഭാഗം മേധാവി മാഹിർ ബിൻ മുഹമ്മദ് അൽഹമാമി എന്നിവർ നിർവഹിച്ചു.

ബത്ഹയിലെ ഇസ്‌ലാഹി സെന്‍റർ ഓഡിറ്റോറിയത്തിലെ ഇഫ്താർ വേദിയിൽ നടന്ന പരിപാടിയിൽ സംഘാടക സമിതി കൺവീനർ മുഹമ്മദ് സുൽഫിക്കർ അധ്യക്ഷത വഹിച്ചു.

തുടർച്ചയായി 40 വർഷം സജീവമായി പ്രവർത്തനരംഗത്ത് നിൽക്കുവാൻ ഇസ്‌ലാഹി സെന്‍ററിന് സാധിച്ചത് ആദർശ രംഗത്തെ പ്രതിബദ്ധതയും പ്രവർത്തനരംഗത്തെ മികവുകൊണ്ടുമാണെന്ന് നൂർ മുഹമ്മദ് നൂർഷ പറഞ്ഞു.

ഏപ്രിൽ 11ന് റിയാദിലെ ക്ലാസ് ഓഡിറ്റോറിയം & ഇസ്തിറാഹകളിലെ നാല് വേദികളിലായി സമാപന സമ്മേളനം നടക്കും. മുക്തി - ലഹരി വിരുദ്ധ എക്സിബിഷൻ, ഡോം ലെെവ്ഷോ - പ്രപഞ്ചം വിരാമമില്ലാത്ത അത്ഭുതം, പാനൽഡിസ്കഷൻ, സമ്മാനദാനം, സമാപനസമ്മേളനം എന്നിങ്ങനെ വ്യത്യസ്ത പ്രോഗ്രാമുകൾ അരങ്ങേറും

കേരളത്തിലെയും സൗദി അറേബ്യയിലെയും മത- സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- ബിസിനസ്- മീഡിയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംഗമത്തിലെ വിവിധ സെഷനുകളിൽ സംവദിക്കും. പ്രചാരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം എന്ന നിലയിൽ സമ്മേളന ബ്രൗഷർ പുറത്തിറക്കി.

ഇസ്‌ലാഹി സെന്‍റർ യൂണിറ്റുകളിലും ആറ് മദ്റസകളിലും രജിസ്ട്രേഷൻ ആരംഭിച്ചു. വരും ദിനങ്ങളിൽ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് പബ്ലിസിറ്റി കമ്മിറ്റി നേതൃത്വം നൽകും.

റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അബ്ദുറസാഖ് സ്വലാഹി സ്വാഗതവും അഡ്വ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. അബ്ദുൽ വഹാബ് പാലത്തിങ്ങൽ, മൂസ തലപ്പാടി, അബ്ദുസലാം ബുസ്താനി എന്നിവർ പങ്കെടുത്തു.
ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സാല്‍മിയയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റിയിൽ സുധിർ വി. മേനോൻ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന് മേലുള്ള ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സുധീര്‍ വി. മേനോന്‍ (പ്രസിഡന്‍റ്), ഹരി ബാലരാമപുരം (ജനറല്‍ സെക്രട്ടറി), പ്രഭാകരന്‍ (ട്രഷറർ), രാജ് ഭണ്ടാരി (ജോയിന്‍റ് ജനറൽ സെക്രട്ടറി), ആര്‍.ജെ. രാജേഷ് (വെൽഫെയർ സെക്രട്ടറി), രശ്മി നവീൻ ഗോപാൽ (മെമ്പർഷിപ്പ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍.

തുടർന്നുള്ള വർഷങ്ങളിൽ ബിപിപിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും വിപുലവും ആക്കുന്നത് സംബന്ധിച്ച് ഭാരവാഹികള്‍ ചര്‍ച്ചകള്‍ നടത്തി.
പ്രവാസി സ്നേഹകൂട്ടായ്മയൊരുക്കി നവയുഗം ജുബൈൽ ഇഫ്താർ സംഗമം
ജുബൈൽ: റംസാൻ പരത്തുന്ന മാനവ സാഹോദര്യത്തിന്‍റെ സന്ദേശവുമായി പ്രവാസി സ്നേഹകൂട്ടായ്മ തീർത്ത് നവയുഗം സാംസ്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ജുബൈൽ കോർണിഷിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ കുടുംബങ്ങളും തൊഴിലാളികളുമടക്കം നിരവധി പ്രവാസികൾ പങ്കെടുത്തു.

ഇഫ്താർ സംഗമത്തിന് നവയുഗം നേതാക്കളായ എം.ജി മനോജ്, ഷിബു എസ്.ഡി, പുഷ്പകുമാർ, കെ.ആർ. സുരേഷ്, ദിനദേവ്, ടി.കെ. നൗഷാദ്, രാധാകൃഷണൻ, വിഷ്ണു, ബെൻസി മോഹൻ എന്നിവർ നേതൃത്വം നൽകി.
ഉംറയ്ക്ക് പോയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; മൂന്ന് മരണം
മസ്‌കറ്റ്: ഉംറ തീര്‍ഥാടനത്തിന് പോയ മല‌യാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ട് കുട്ടികള്‍ അടക്കം മൂന്നുപേര്‍ മരിച്ചു.

ഒമാനില്‍നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ഒമാന്‍ നാഷണല്‍ സെക്രട്ടറി ഷിഹാബ് കാപ്പാടിന്‍റെ ഭാര്യ ഷഹല (30), മകള്‍ ആലിയ (എഴ്), മിസ്ഹബ് കൂത്തുപറമ്പിന്‍റെ മകന്‍ ദക്വാന്‍ (ഏഴ്) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ സൗദിയിലെ ബത്തയിലാണ് അപകടമുണ്ടായത്. കുട്ടികൾ അപകടസ്ഥലത്തും ഷഹല ആശുപത്രിയിലുമാണ് മരിച്ചത്.

മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും ചികിത്സയിലാണ്. മിസ്അബും ഷിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കെടിഎംസിസി സംഗീതസന്ധ്യ വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ(കെടിഎംസിസി) ആഭിമുഖ്യത്തിലും ഗുഡ് ഏർത്ത് സഹകരണത്തിലും മോശ വത്സലം ശാസ്ത്രിയാർ രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം വെള്ളിയാഴ്ച ആറ് മുതൽ നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.

പഴമയുടെ തനിമ നഷ്‌ടപ്പെടുത്താതെ ഇന്നിന്‍റെ തലമുറ തലമുറ ഏറ്റെടുത്ത ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ള വ്യക്തിയാണ് യശശരീരനായ മോശ വത്സലം ശാസ്ത്രിയാർ.

കെടിഎംസിസി, കെസിസി, മെൻസ് വോയിസ് ആൻഡ് കോറൽ സൊസൈറ്റി, യൂത്ത് കോറസ്, വോയിസ് ഓഫ് ജോയ്, ഐപിസി തുടങ്ങിയ ഗായക സംഘത്തോടൊപ്പം കുവൈറ്റിലെ പ്രശസ്തരായ ഗായകരും ഗാനങ്ങൾ ആലപിക്കുന്നു.

ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി സജു വാഴയിൽ തോമസ്, റോയി കെ. യോഹന്നാൻ, വർഗീസ് മാത്യു, അജോഷ് മാത്യു, ഷിബു വി. സാം, ടിജോ സി. സണ്ണി, തോമസ് ഫിലിപ്പ്, റെജു ദാനിയേൽ വെട്ടിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി പ്രവർത്തിക്കുന്നു.
റവ.ഫാ. ബ്രിൻസ് അലക്സ് മാത്യൂസിന് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: മാർ ബസേലിയോസ് മൂവ്മെന്‍റിന്‍റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന കൺവൻഷനും ധ്യാനയോഗത്തിനും നേതൃത്വം നൽകുവാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിലെ വൈദികനും അനുഗ്രഹീത പ്രഭാഷകനുമായ റവ.ഫാ. ബ്രിൻസ് അലക്സ് മാത്യൂസ് കുവൈറ്റിൽ എത്തി.

മലങ്കര സഭയുടെ കോട്ടയം പഴയ സെമിനാരി അധ്യാപകൻ, പത്തനംതിട്ട മാർ ഗ്രീഗോറിയോസ് ശാന്തി നിലയം കൗൺസിലിംഗ് സെന്‍റർ ഡയറക്ടർ, തുമ്പമൺ ഭദ്രാസനത്തിന്‍റെ മാനവ ശാക്തികരണ വിഭാഗം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്ന ഫാ. ബ്രിൻസിന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്.

സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, മാർ ബസേലിയോസ് മൂവ്മെന്‍റ് വൈസ് പ്രസിഡന്‍റ് ജെറി ജോൺ കോശി, സെക്രട്ടറി ഷിജു ജോൺ, ട്രഷറർ ടിബു വർഗീസ്, കൺവൻഷൻ കൺവീനർ സജിമോൻ തോമസ്, ജോയിന്‍റ് സെക്രട്ടറി എം.എ. ജോസഫ്, ഓർഗനൈസിംഗ് സെക്രട്ടറി റെനി ഫിലിപ്പ് എന്നിവരുർ നേതൃത്വം നൽകി.

മാർച്ച് 29, 30, 31, ഏപ്രിൽ ഒന്ന് തീയതികളിൽ അബ്ബാസിയ സെന്‍റ് ബസേലിയോസ് ചാപ്പലിൽ വൈകുന്നേരം ഏഴ് മുതലാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.
കേളി ബദിയ ഏരിയ ജനകീയ ഇഫ്താറിൽ ആയിരങ്ങൾ പങ്കാളികളായി
റിയാദ്: കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ജനകീയ ഇഫ്താറിൽ ആയിരത്തിൽ പരം ആളുകൾ പങ്കാളികളായി. ബദിയായിലെ ബദിയ ഇസ്ത്രയിൽ സംഘടിപ്പിച്ച ഇഫ്താറിൽ പ്രദേശത്തെയും പരിസര പ്രദേശത്തെയും സ്വദേശികളും വ്യാപാരികളും തൊഴിലാളികളും അടങ്ങുന്ന വിവിധ രാജ്യക്കാരായ പ്രവാസി സമൂഹവും പങ്കാളികളായി.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കമ്മിറ്റി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ,ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, ഫിറോഷ്‌ തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി കുടുംബ വേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്‍റ് പ്രിയാ വിനോദ്,

ട്രഷറർ ശ്രീഷാ സുകേഷ്‌, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ വിവിധ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറിമാർ, വിവിധ ഏരിയയിൽ നിന്നുള്ള മെമ്പർമാർ, കുടുംബവേദി അംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ കെ.എൻ. ഷാജി, കൺവീനർ ജർനെറ്റ് നെൽസൺ, ട്രഷറർ പ്രസാദ് വഞ്ചിപ്പുര, ഭക്ഷണ കമ്മിറ്റി കൺവീനർ ഷമീർ കുന്നത്ത്, രഞ്ജിത്ത് സുകുമാരൻ, നിയാസ് സുവൈദി, പബ്ലിസിറ്റി കൺവീനർ ജിഷ്ണു മഹദൂദ്, വോളണ്ടിയർ ക്യാപ്റ്റൻ ഷൈക്ക് മൊയ്തീൻ, ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം,

പ്രസിഡന്‍റ് അലി കാക്കഞ്ചേരി, ട്രഷറർ മുസ്തഫ, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ്‌ ആറ്റിങ്ങൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ്‌ പാലത്ത്, കേന്ദ്ര ജോയിന്‍റ് സെക്രട്ടറി മധു ബാലുശ്ശേരി, ജീവകാരുണ്യ ചെയർമാൻ മധു എടപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കേരളത്തിന്‍റെ ജനകീയ വികസന മാതൃകയ്ക്ക് അടിസ്ഥാനമൊരുക്കിയ ജനനായകരായിരുന്നു ഇ.എം.എസ്. നമ്പൂതിരിപ്പാടും എ.കെ. ഗോപാലനും എന്ന് കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ പറഞ്ഞു.

കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ നടത്തിയ ഇ.എം.എസ് - എ.കെ.ജി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഫുജൈറ ഓഫിസിൽ വച്ച് ചേർന്ന അനുസ്മരണ യോഗത്തിൽ കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് വിത്സൺ പട്ടാഴി അധ്യക്ഷത വഹിച്ചു.

കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് സ്വാഗതവും ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ് നന്ദിയും പറഞ്ഞു.

കൈരളി സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് ഉമ്മർ ചോലയ്ക്കൽ, ജോയിന്‍റ് സെക്രട്ടറി സുധീർ തെക്കേക്കര,

സെൻട്രൽ കമ്മിറ്റി അംഗങ്ങളായ പ്രമോദ് പട്ടാന്നൂർ, പി.എം. അഷറഫ്, റാഷീദ് കല്ലുംപുറം, ഷജറത്ത് ഹർഷൽ, ശശികുമാർ എന്നിവർ സംസാരിച്ചു.
കേളി കുടുംബവേദി "ജ്വാല 2025'; സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കേളി കുടുംബവേദി നടത്തിവരാറുള്ള "ജ്വാല 2025' അവാർഡ് ദാനവും മൈലാഞ്ചി ഇടൽ മത്സരവും ഏപ്രിൽ 18ന് നടത്തും. പരിപാടികളുടെ വിജയത്തിനായി സംഘാടക സമിതിക്ക് രൂപം നൽകി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി ആക്‌ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ ഉദ്ഘാടനം ചെയ്തു.

പ്രവാസ ലോകത്തെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വനിതാ സംഘടന കൂടുതൽ സജീവമാകണമെന്നും മാറിയ സൗദിയുടെ സാഹചര്യത്തിൽ വനിതാ സംഘടനകളുടെ പ്രവർത്തനം വിപുലമാക്കണമെന്നും ഫിറോസ് തയ്യിൽ പറഞ്ഞു.

കേരള സർക്കാരിന്‍റെ സ്ത്രീ സൗഹൃദ ജനക്ഷേമ പദ്ധതികളെ കുറിച്ച് പ്രവാസ ലോകത്തെ വനിതകൾക്ക് ബോധവത്കരണം നടത്തുകയും അവരെ പദ്ധതിയിൽ അംഗമാക്കാൻ പ്രവാസി സംഘടനകൾ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബവേദി പ്രസിഡന്‍റ് പ്രിയാവിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സീബാ കൂവോട് സംഘാടക സമിതി പാനൽ അവതരിപ്പിച്ചു. അന്താരാഷ്‌ട്ര വനിതാ ദിനം ഇത്തവണ റംസാൻ മാസത്തിലായതിനാൽ പരിപാടികൾ ഏപ്രിൽ 18ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുവർഷമായി നടത്തിവരുന്ന വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രവാസ ലോകത്തെ വനിതകളെ ആദരിച്ചു കൊണ്ടുള്ള അവാർഡ് ദാനത്തിന് പുറമെ മൈലാഞ്ചി ഇടൽ മത്സരം, കുട്ടികളും കുടുംബവേദി അംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, റിയാദിലെ പ്രമുഖ നൃത്ത വിദ്യാലയങ്ങളിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ സംസ്കാരിക സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.

പരിപാടിയുടെ വിജയത്തിനായി ചെയർപേഴ്സൺ വി എസ് സജീന, വൈസ് ചെയർപേഴ്സൺദീപ രാജൻ. കൺവീനർ വിജില ബിജു, ജോയിന്‍റ് കൺവീനർ അഫ്ഷീന, അംഗങ്ങൾ അൻസിയ, ലാലി രജീഷ്, ആരിഫ ഫിറോസ്, ശാലിനി സജു, സിനുഷ, അനിത ശരണ്യ, രജിഷ നിസാം,

സോവിന, നീതു രാഗേഷ്, ഹനാൻ, രമ്യ, സാമ്പത്തികം കൺവീനർ ഷഹീബ, ജോയിന്‍റ് കൺവീനർ ജി.പി വിദ്യ, സന്ധ്യ രാജ്, വർണ്ണ ബിനുരാജ്, നിവ്യ സിംനേഷ്, പ്രോഗ്രാം കൺവീനർ ഗീത ജയരാജ്‌, ജോയിന്‍റ് കൺവീനർ സീന സെബിൻ, ഷിനി നസീർ, സീന കണ്ണൂർ,

ലക്ഷ്മി പ്രിയ, അഫീഫ, പബ്ലിസിറ്റി കൺവീനർ സിജിൻ കൂവള്ളൂർ, സിംനേഷ്, പശ്ചാത്തല സൗകര്യം സിജിൻ, സുകേഷ്, സുനിൽ, ഷമീർ. ഭക്ഷണ കമ്മിറ്റി കൺവീനർ ജയരാജ്, സുകേഷ്, നൗഫൽ, ജയകുമാർ.

ഫോട്ടോ പ്രദർശനം ജയകുമാർ, മായ ലക്ഷ്മി. മൈലാഞ്ചി ഇടൽ മത്സരം കോഓഡിനേറ്റർമാർ ശ്രീഷ സുകേഷ്, ഷംഷാദ് അഷ്‌റഫ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.

രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കേന്ദ്ര കമ്മറ്റി അംഗം സുകേഷ് കുമാർ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

കുടുംബവേദി ജോയിന്‍റ് സെക്രട്ടറി സിജിൻ കൂവള്ളൂർ സ്വാഗതവും പരിപാടിയുടെ കൺവീനർ വിജുലാ ബിജു നന്ദിയും പറഞ്ഞു.
ടി.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി കൈരളി ഫുജൈറ
ഫുജൈറ: 25 വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. മുഹമ്മദിന് കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് യാത്രയയപ്പ് നൽകി. കൈരളി ഫുജൈറ യൂണിറ്റ് കമ്മറ്റി അംഗമായ മുഹമ്മദ് ടി.കെ. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ പ്രവാസികൾക്ക് ഏറെ സുപരിചിതനാണ്.

യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് ആകടിംഗ് പ്രസിഡന്‍റ് ഹരിഹരൻ അധ്യക്ഷത വഹിച്ചു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് യൂണിറ്റിന്‍റെ സ്നേഹോപഹാരം മുഹമ്മദിന് നൽകി.

കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് വിത്സൺ പട്ടാഴി, യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്‍റ് ഉമ്മർ ചോലയ്ക്കൽ, ജോയിന്‍റ് സെക്രട്ടറി സുധീർ തെക്കേക്കര, സെൻട്രൽ കമ്മറ്റി അംഗം അഷറഫ് പിലാക്കൽ,

കൈരളി ഫുജൈറ യൂണിറ്റ് ട്രഷറർ മുഹമ്മദ് നിഷാൻ, ജോയിന്‍റ് സെക്രട്ടറി ടിറ്റോ തോമസ്, കൾച്ചറൽ ജോയിന്‍റ് കൺവീനർ ശ്രീവിദ്യ ടീച്ചർ, പൂർണിമ, വി.എസ്. സുഭാഷ്, രഞ്ജിത്ത് നിലമേൽ, ഗിരീഷ്, മിനു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹവായ്പുകൾക്ക് മുഹമ്മദ് നന്ദി പറഞ്ഞു.
ഒഐസിസി കുവൈറ്റ് ആലപ്പുഴയുടെ പുതിയ ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ തുടങ്ങി
കുവൈറ്റ് സിറ്റി: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പ്രഥമയോഗം യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ജില്ലാ പ്രസിഡന്‍റ് മനോജ് റോയിയുടെ അധ്യക്ഷതയിൽ ചേർന്നു. നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര യോഗം ഉദ്‌ഘാടനം ചെയ്തു .

യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്‍റ് സാമുവേൽ ചാക്കോ കാട്ടുർകളിയിക്കൽ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, ജനറൽ സെക്രട്ടറി ബിനു ചേമ്പാലയം, ആലപ്പുഴയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി വർഗീസ് ജോസഫ് മാരാമൺ, സെക്രട്ടറി സുരേഷ് മാത്തൂർ, മുൻ ജില്ലാ പ്രസിഡന്‍റ് വിപിൻ മങ്ങാട്ട്, ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മേയ് ഒന്പതിന് നടക്കുന്ന ഒഐസിസി പത്താം വാർഷികം "വേണു പൂർണിമ'യെപ്പറ്റി ദേശീയ പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര വിശദികരിച്ചു . മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പ്രവാസി പുരസ്‌കാരം കോൺഗ്രസിന്‍റെ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയും ആലപ്പുഴയുടെ എംപിയുമായ കെ.സി. വേണുഗോപാലിന് സമ്മാനിക്കുന്നതിനുള്ള ചടങ്ങ് വിജയിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ജില്ലാ പ്രസിഡന്‍റ്, ജനറൽ സെക്രട്ടറി, ട്രഷറർ, ജില്ലയിൽ നിന്നുള്ള ദേശീയ കമ്മിറ്റി അംഗങ്ങളെയും യോഗം ആദരിച്ചു. രണ്ടാം ഘട്ട അംഗത്വ ഉദ്‌ഘാടനം ശരത് ചന്ദ്രന് നൽകി ദേശീയ പ്രസിഡന്‍റ് വർഗീസ് പുതുക്കുളങ്ങര നിർവഹിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാന്പ് നടത്താനും യോഗം തീരുമാനിച്ചു.

യോഗത്തിൽ നാഷനൽ കൗൺസിൽ അംഗങ്ങളായ കോശി ബോസ്, തോമസ് പള്ളിക്കൽ വൈസ്പ്രസിഡന്‍റുമാരായ എ.ഐ. കുര്യൻ, ഷിബു ചെറിയാൻ, ജോൺ സി.സാമുവേൽ, സെക്രട്ടറിമാരായ ബിജി പള്ളിക്കൽ, അജി കുട്ടപ്പൻ, റോഷൻ ജേക്കബ്, ബിജു പാറയിൽ, ജോയിന്‍റ് ട്രഷറർ സിബി ഈപ്പൻ,

വെൽഫയർ വിംഗ് സെക്രട്ടറി നഹാസ് സൈനുദ്ധീൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അലക്സാണ്ടർ ദാസ്, ജോൺ വർഗീസ്, സാബു തോമസ്, പ്രദീപ് കുമാർ, ശ്രീജിത്ത് പിള്ള, ഷിജു മോഹനൻ, ജോമോൻ ജോർജ്, സിബി പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

യോഗത്തിൽ ജനറൽ സെക്രട്ടറി കലേഷ് പിള്ള സ്വാഗതവും ട്രഷറർ വിജോ പി.തോമസ് നന്ദിയും പറഞ്ഞു.
റംസാനിൽ തടവുകാർക്ക് യുഎഇയിൽ പൊതുമാപ്പ്
അബുദാബി: റംസാനിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 1,518 തടവുകാർക്കു പൊതുമാപ്പ് നൽകി യുഎഇ. പൊതുമാപ്പ് നൽകിയവരിൽ 500ലധികം ഇന്ത്യൻ പൗരന്മാരുമുണ്ട്.

റംസാൻ പ്രമാണിച്ച് തടവുകാരെ മോചിപ്പിക്കാൻ പ്രസിഡന്‍റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടതിനെത്തുടർന്ന് യുഎഇ ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണു മാപ്പ് നൽകിയത്.

ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാ റംസാനിലും തടവുകാർക്ക് പൊതുമാപ്പ് നൽകാറുണ്ട്. ജയിലിൽ കഴിയുന്നവർക്ക് ജീവിതത്തിലേക്കു തിരികെവരാനും കുടുംബവുമായി ഒത്തുചേരാനും കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമാപ്പ് നൽകുന്നതെന്ന് ദുബായി അറ്റോർണി ജനറൽ ചാൻസലർ ഇസാം ഇസ അൽ ഹുമൈദാൻ പറഞ്ഞു.
പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്‌ബ മേഖല കമ്മിറ്റി
തുഗ്‌ബ: നവയുഗം സാംസ്കാരികവേദി തുഗ്‌ബ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയായി ആഘോഷം മാറി.

തുഗ്‌ബ ബഗ്ലഫ് സനയ്യയിൽ ഉള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.

ഇഫ്താർ സംഗമ പരിപാടികൾക്ക് നവയുഗം നേതാക്കളായ ദാസൻ രാഘവൻ, സന്തോഷ്, ഷിബുകുമാർ, മഞ്ജു മണിക്കുട്ടൻ, ശരണ്യ ഷിബു, സുറുമി നസീം, നിഷാം, പ്രിജി കൊല്ലം, അനീഷ കലാം, സിറാജ്, അബൂബക്കർ,

ഉണ്ണി, പോൾസൺ, നിസാർ കരുനാഗപ്പള്ളി, പ്രതീഷ്, ബിജു വർക്കി, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, റഷീദ് കൊല്ലം, അക്ബർ ഷാ,ഹിദായത്തുള്ള, നൈനാർ, രാജൻ, അഷ്‌റഫ്‌, നിയാസ്, ഷിജിൽ എന്നിവർ നേതൃത്വം നൽകി.
ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ച് കൈരളി ഫുജൈറ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റുകളുടെ നേതൃത്വത്തിൽ ജനകീയ ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു. കൈരളി ഫുജൈറ യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടത്തിയ ഇഫ്താർ സംഗമം പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

സാഹോദര്യത്തിന്‍റെയും സമത്വത്തിന്‍റെയും സ്നേഹ സന്ദേശമാണ് ഇഫ്താർ സംഗമം നമ്മൾക്ക് പകർന്ന് നൽകുന്നതെന്ന് കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി. പറഞ്ഞു.

കൈരളി ദിബ്ബ യൂണിറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം ദിബ്ബ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ചും കൈരളി ഖോർഫക്കാൻ യൂണിറ്റ് ഒരുക്കിയ ഇഫ്താർ വിരുന്ന് ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിലും നടന്നു.

വിവിധ സംഘടനാ ഭാരവാഹികളും വ്യവസായ സംരംഭകരും വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പ്രവാസികളും കുടുംബങ്ങളും ഇഫ്താർ സംഗമങ്ങളിൽ പങ്കെടുത്തു.

കൈരളി കൽബ യൂണിറ്റ് ഇഫ്താർ സംഗമം കൽബ ഇന്ത്യൻ സോഷ്യൽ കൾച്ചറൽ ക്ലബിൽ വച്ച് നടക്കുമെന്ന് കൈരളി കൽബ യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
കേളി ഗുർണാദ യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി ഗുർണാദ യൂണിറ്റ് ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. പങ്കാളിത്തം കൊണ്ടും ജനകീയത കൊണ്ടും ഇഫ്താർ പ്രദേശത്തെ മലയാളി സമൂഹത്തിന് അഭിമാനമായി.

ഇടയിൽ പെരുമഴ പെയ്‌തിട്ടും ആവേശം ഒട്ടും ചോരാതെ പങ്കെടുത്ത എല്ലാവരും പരിപാടിയിൽ പങ്കെടുത്തു. ഗുർണാദ കാലിക്കറ്റ് ടേസ്റ്റി റസ്റ്റോറന്‍റിലും അൽഷുഹദാ പാർക്ക് പരിസരത്തും നടന്ന സംഗമത്തിൽ 150ലധികം പേർ പങ്കാളിയായി.

പരിപാടിക്ക് കേളി റൗദ രക്ഷാധികാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ, ഏരിയ സെക്രട്ടറി ബിജി തോമസ്, യൂണിറ്റ് സെക്രട്ടറി ശ്രീകുമാർ വാസു, പ്രഭാകരൻ ബേത്തൂർ, ഷഫീഖ്, ബിനീഷ്, നിസാർ, ഷിയാസ് എന്നിവർ നേതൃത്വം നൽകി.
ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: റംസാനിൽ സ്നേഹവും കരുണയുമായി പാവപ്പെട്ട പ്രവാസികളെ ചേർത്ത് നിർത്താൻ ഓവർസീസ് എൻസിപി ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖൈത്താനിലെ വിവിധ രാജ്യങ്ങളിലെ പ്രവാസി തൊഴിലാളികൾക്കായി ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്, ഓവർസീസ് എൻസിപി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അരുൾ രാജ്, രതീഷ് വർക്കല, വൈസ് പ്രസിഡണ്ടുമാരായ പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാൻഡ, നാഷണൽ കമ്മിറ്റിയംഗം സൂരജ് പോണത്ത്, ഫഹദ് എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തത്.
മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണം: തോമസ് കെ. തോമസ്
കുവൈറ്റ് സിറ്റി: മാധ്യമ പ്രവർത്തകർ നേര് പറഞ്ഞു കൊണ്ടേയിരിക്കണമെന്നും ഇക്കാര്യത്തിൽ ആരുടേയും ഇഷ്‌ടവും ഇഷ്‌ടക്കേടും പരിഗണിക്കേണ്ടതില്ലെന്നും കുട്ടനാട് എംഎൽഎ തോമസ് കെ. തോമസ്.

കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ "മലയാളി മീഡിയ ഫോറം കുവൈറ്റ്' മെട്രോ മെഡിക്കൽ ഗ്രൂപ് കോർപറേറ്റ് ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത-ജാതി ഭേദമില്ലാതെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത് കുവൈറ്റിലെ മലയാളി സമൂഹത്തിന്‍റെ വലിയ പ്രത്യേകതയാണ്. ഈ സൗഹൃദബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും മാധ്യമ പ്രവർത്തകരുടെ ഇടയിൽ സഹകരണം വർധിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



മീഡിയ ഫോറം ജനറൽ കൺവീനർ നിക്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷ്‌റഫ് ഏകരൂൽ റംസാൻ സന്ദേശം നൽകി. വിശ്വാസത്തോടൊപ്പം മാനവികതക്കും മഹത്തായ സ്ഥാനമുണ്ടെന്ന് അദ്ദേഹം റംസാൻ സന്ദേശത്തിൽ വിശദീകരിച്ചു. കൺവീനർമാരായ ജലിൻ തൃപ്രയാർ സ്വാഗതവും ഹബീബുള്ള മുറ്റിച്ചൂർ നന്ദിയും രേഖപ്പെടുത്തി.

തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ, അമീറുദ്ദീൻ ലബ്ബ, ഹിദായത്തുള്ള എന്നിവർ ആശംസകൾ നേർന്നു. ഫാറൂഖ് ഹമദാനി, നൗഫൽ മൂടാടി, ഷാഹുൽ ബേപ്പൂർ, ഷഹീദ് ലബ്ബ, റസാഖ് ചെറുതുരുത്തി, അബ്ദുള്ള വടകര എന്നിവർ ഏകോപനം നിർവഹിച്ചു.



മലയാളി സമൂഹത്തിന്‍റെ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികൾ ഇഫ്താർ സംഗമത്തിൽ അതിഥികളായി പങ്കെടുത്തു.
യുഎഇയിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്‍ഷ്വറൻസ് വിപുലീകരിക്കും
ദുബായി: യുഎഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തുടങ്ങിയ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിക്കും.

ദുബായി ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ഈ വർഷം ദുബായി നാഷണൽ ഇൻഷ്വറൻസും നെക്സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും.

പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില്‍ അംഗങ്ങളാകാം.

വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.

മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷ്വറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബായി ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
ദോഹ: ഈദുല്‍ ഫിത്റിനോട് അനുബന്ധിച്ച് മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്‍റെ പ്രകാശനം ദോഹയിലെ മാര്‍ക് ആന്‍ഡ് സേവ് ഹൈപ്പര്‍ സ്റ്റോറില്‍ നടന്നു. മാര്‍ക് ആന്‍ഡ് സേവ് ചീഫ് കൊമേഴ്സല്‍ ഓഫീസര്‍ വി.എം. ഫസലാണ് പ്രകാശനം നിര്‍വഹിച്ചത്.

ദോഹ ബ്യൂട്ടി സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസും ഫ്രൈ ടെക്‌സ് സീനിയര്‍ ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് നിഖില്‍ രാജും ചേര്‍ന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി. എക്കോണ്‍ ഹോള്‍ഡിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷുക്കൂര്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു.

മാര്‍ക് ആന്‍ഡ് സേവ് പര്‍ച്ചേസ് മാനേജര്‍ മുഹ്സിന്‍ സി.എച്ച്. എംബിഎ ആൻഡ് പാര്‍ട്‌ണേര്‍സ് ഗ്രൂപ്പ് ഖത്തര്‍ ചെയര്‍മാന്‍ ഫൈസല്‍ ബിന്‍ അലി, ചീഫ് അക്കൗണ്ടൻഡ് മുഹമ്മദ് മുഹ് സിന്‍, ഫ്രൈ ടെക്‌സ് ട്രാന്‍സ്‌പോര്‍ട്ട് സൂപ്പര്‍വൈസര്‍ മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.

മാനവികതയും സാഹോദര്യവുമാണ് ഓരോ ആഘോഷങ്ങളും ഉദ്ഘോഷിക്കുന്നതെന്നും മാനവികതയുടെ കാവലാളാവുകയെന്ന ആശയമാണ് പെരുന്നാള്‍ നിലാവ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നും മീഡിയ പ്ലസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

മനുഷ്യ സാഹോദര്യവും സൗഹാര്‍ദ്ദവുമാണ് സമൂഹങ്ങളെ കൂട്ടിയിണക്കുകയും ഐക്യത്തോടെ മുന്നേറുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ഓരോ ആഘോഷങ്ങളും ഈ രംഗത്ത് ശക്തമായ ചാലക ശക്തിയാണ്.

പരസ്പരം ഗുണകാംക്ഷയോടെ പെരുമാറാനും ഹൃദയം തുറന്ന് ആശംസകള്‍ കൈമാറാനും അവസരമൊരുക്കാനും പെരുന്നാള്‍ നിലാവ് ഉദ്ദേശിക്കുന്നു. വളര്‍ന്നുവരുന്ന എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുകയെന്നതും പെരുന്നാള്‍ നിലാവിന്‍റെ ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.

മീഡിയ പ്ലസ് ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, ഓപറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്‍റ് ഫൗസിയ അക്ബര്‍, ഡിസൈനര്‍ മുഹമ്മദ് സിദ്ദീഖ് അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി കോടികൾ തട്ടിയ യുവാവ് കണ്ണൂരിൽ ഇന്‍റർപോളിന്‍റെ പിടിയിൽ
കണ്ണൂർ: ദുബായിയിൽ പ്രവാസികളെ ഭീഷണിപ്പെടുത്തി അഞ്ചരക്കോടി രൂപയോളം തട്ടിയെടുത്ത യുവാവിനെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റേയും കേരള പോലീസിന്‍റേയും സഹായത്തോടെ ഇന്‍റർപോൾ അറസ്റ്റ്‌ചെയ്തു.

ചെറുകുന്ന് മുണ്ടപ്രം സ്വദേശി വളപ്പിലെ പീടികയിലെ വി.പി. സവാദിനെ(30) ആണ് ചൊവ്വാഴ്ച വൈകുന്നേരം പയ്യന്നൂർ പാലക്കോട്ടുനിന്ന്‌ അറസ്റ്റ്‌ചെയ്തത്. പട്യാല അസിസ്റ്റന്‍റ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാൾക്കെതിരേ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

പ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയശേഷം നാട്ടിലേക്ക് കടന്നതാണെന്ന് കരുതുന്നു. ഒന്നാം പ്രതി കണ്ണൂർസിറ്റിയിലെ യുവാവിനായി അന്വേഷണം ഊർജിതമാക്കി.
ഇഎംഎസ് - എകെജി അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളും സിപിഎം സ്ഥാപക നേതാക്കളുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും എ.കെ. ഗോപാലനെയും അനുസ്മരിച്ച് കേളി കലാസാംസ്കാരിക വേദി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി ഫിറോഷ് തയ്യിൽ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗവും കേളി പ്രസിഡന്‍റുമായ സെബിൻ ഇക്ബാൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സീബ കൂവോട്, പ്രഭാകരൻ കണ്ടോന്താർ, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായി, ഷമീർ കുന്നുമ്മൽ, റോദ ഏറിയ രക്ഷാധികാരി സെക്രട്ടറി സതീഷ് കുമാർ വളവിൽ, കേളി കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ്, കേളി വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് എന്നിവർ നേതാക്കളെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
കുവൈറ്റ് സിറ്റി: റംസാൻ മാസത്തിന്‍റെ സാഹോദര്യവും പങ്കുവയ്ക്കലും പ്രകടമാക്കിക്കൊണ്ട് സ്ത്രീ തൊഴിലാളികൾക്കായി പ്രവാസി ലീഗൽ സെൽ വനിത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.

പിഎൽസി കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ്, വനിത വിഭാഗം ഇന്‍റർനാഷണൽ കോഓർഡിനേറ്റർ ഷൈനി ഫ്രാങ്ക് എന്നിവർ നേതൃത്വം നൽകി.
ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം കോബാര്‍ മേഖല
അൽകോബാർ: സാഹോദര്യത്തിന്‍റെ വിളംബരമായി ഇഫ്താര്‍ വിരുന്നൊരുക്കി നവയുഗം കോബാര്‍ മേഖല. ഇഫ്താര്‍ വിരുന്ന് പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്‍റെ നല്ലൊരു അനുഭവം നല്‍കി.



കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും കുടുംബങ്ങളുടെ സംഗമവും നല്ലൊരു അനുഭവമാണ് കോബാറിലെ പ്രവാസികള്‍ക്ക് നല്‍കിയത്.





ഇഫ്താർ വിരുന്നിന് അരുൺ ചാത്തന്നൂർ, ബിജു വർക്കി, ബിനു കുഞ്ചു, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ എന്നിവർ നേതൃത്വം നല്‍കി.
ദമാം ഐസിഎഫിന് പുതിയ നേതൃത്വം
ദമാം: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ഇന്‍റർലാഷണൽ തലത്തിൽ "തല ഉയർത്തി നിൽക്കാം’ എന്ന ക്യാപ്ഷനിൽ നടത്തിവരുന്ന അംഗത്വ കാമ്പയിനിന്‍റെ ഭാഗമായി ദമാം റീജണിലിന് 2025-26 വർഷത്തേക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

സയിദ് സീതിക്കോയ തങ്ങളുടെ സാനിധ്യത്തിൽ നടന്ന വാർഷിക കൗൺസിൽ ഐസിഎഫ് ഇന്‍റർനാഷണൽ പബ്ലിക്കേഷൻ & മീഡിയ സെക്രട്ടറി സലിം പാലച്ചിറ ഉദ്ഘാടനം ചെയ്തു. സെൻട്രൽ മുഹമ്മദ് അമാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

നാഷണൽ സെക്രട്ടറി ബഷീർ ഉള്ളണം, പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ എന്നിവർ പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി. അഷ്റഫ് പട്ടുവം, അൻവർ കളറോഡ്, അബ്ദുന്നാസർ മസ്താൻമുക്ക് , റാഷിദ് കോഴിക്കോട് എന്നിവർ അനുമോദന പ്രഭാഷണം നടത്തി.

സെൻട്രൽ പ്രസിഡന്‍റ് ഷംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് തെന്നല സ്വാഗതവും ഫിനാൻസ് സെക്രട്ടറി അഹ്മദ് നിസാമി നന്ദിയും പറഞ്ഞു.



ഭാരവാഹികൾ: അഹ്മദ് നിസാമി (പ്രസിഡന്‍റ്), അബ്ബാസ് തെന്നല (ജനറൽ സെക്രട്ടറി), സക്കീർ ഹുസൈൻ മാന്നാർ (ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ സഅദി, സലിം സഅദി, സിദ്ദിഖ് സഖാഫി ഉറുമി(ഡെപ്യൂട്ടി പ്രസിഡന്‍റുമാർ).

വിവിധ ഡയറക്ടറേറ്റുകളുടെ സെക്രട്ടറിമാർ; മുനീർ തോട്ടട (സംഘടന & ട്രെയിനിംഗ്), ജാഫർ സാദിഖ് (അഡ്മിൻ & ഐടി), മുസ്തഫ മുക്കൂട് (പിആർ & മീഡിയ), അബ്ദുൽമജീദ് ചങ്ങനാശേരി (തസ്കിയ്യ), അൻവർ തഴവ (വുമൺ എംപവർമെന്‍റ്), അഷ്റഫ് ചാപ്പനങ്ങാടി(ഹാർമണി & എമിനെൻസ്),

ഹംസ സഅദി (നോളേജ്), അർഷദ് എടയന്നൂർ (മോറൽ എഡ്യൂക്കേഷൻ), അഹ്മദ് തോട്ടട (വെൽഫയർ & സർവീസ്), അബ്ദുൽഖാദർ സഅദി കൊറ്റുമ്പ (പബ്ലിക്കേഷൻ), ഹസൻ സഖാഫി ചിയ്യൂർ (എക്കണോമിക്സ്).

രണ്ടുമാസമായി നടത്തിവരുന്ന റീകണക്ടിൻറെ ഭാഗമായി 34 യൂണിറ്റുകളുടെയും ഏഴ് ഡിവിഷനുകളുടെയും പുനഃസംഘടയ്ക്ക് ശേഷമാണ് പുതിയ റീജണൽ കമ്മിറ്റി നിലവിൽ വന്നത്.
ദമാം മിഷ്കാത്തിന് പുതുസാരഥികൾ
ദമാം: ദമാം ലേഡീസ് മാർക്കറ്റ് ആസ്ഥാനമായി സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷ്കാത്ത് സുന്നി സെന്‍ററിന് 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

ഐസിഎഫ് ദമാം റീജിയൺ പ്രസിഡന്‍റ് അഹ്മദ് നിസാമി ഉദ്ഘാടനം ചെയ്തു. മിഷ്കാത്ത് ഹാളിൽ നടന്ന ഇഫ്താർ മീറ്റ് സംഗമത്തിൽ ഐസിഎഫ് ഇൻറ്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ പ്രഖ്യാപനം നടത്തി. ആർഎസ്‌സി സൗദി ഈസ്റ്റ് ഇബി അംഗം സയ്യിദ് സഫ് വാൻ തങ്ങൾ കൊന്നാര അധ്യക്ഷത വഹിച്ചു.

2025-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ: ഷഫീഖ് ജൗഹരി കൊല്ലം (പ്രസിഡന്‍റ്), സക്കീറുദീൻ മന്നാനി ചടയമംഗലം (ജനറൽ സെക്രട്ടറി), അഷ്റഫ് ചാപ്പനങ്ങാടി (ഫിനാൻസ് സെക്രട്ടറി), വൈസ് പ്രസിഡന്‍റുമാർ സയ്യിദ് സഫ് വാൻ തങ്ങൾ കൊന്നാര, അബൂബക്കർ മുവ്വാറ്റുപുഴ,

ജോയിന്‍റ് സെക്രട്ടറിമാർ നാസിം വിളച്ചിക്കാല, സിനാജ് കോതമംഗലം, പ്രവർത്തക സമിതി അംഗങ്ങൾ അബ്ദുൽ വാഹിദ് മഞ്ഞപ്പാറ, റിഷാദ് ഇളം പഴന്നൂർ, അബ്ദുൽ ജലാൽ പോത്തൻകോട്, സ്വാദിഖ് പൂവാർ, യാസിർ മന്നാനി, അൻഷാദ് പുഴക്കാട്ടിരി, ഇബ്രാഹിം കോതമംഗലം, മുസ്തഫ താനൂർ, കോയ മണ്ണാർക്കാട് എന്നിവരെയും തെരഞ്ഞെടുത്തു.

ഐസിഎഫ് ദമാം റീജൺ ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഷ്റഫ് ചാപ്പനങ്ങാടിയേയും സെനറ്റ് അംഗമായ സക്കീറുദ്ധീൻ മന്നാനിയേയും ചടങ്ങിൽ ആദരിച്ചു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽ നാസർ ചീക്കോടിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. അഷ്റഫ് പട്ടുവം, അൻവർ കളറോട്,മുനീർ തോട്ടട, മുസ്തഫ മുക്കൂട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മുസിരിസ് ഇഫ്താരി 2025 സംഘടിപ്പിച്ചു
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം അസീസിയ വില്ലേജ് റസ്റ്റോറന്‍റില്‍ വച്ച് മുസിരിസ് ഇഫ്താരി 2025 ഉം ലോക വനിതാ ദിനത്തിന്‍റെ ഭാഗമായുള്ള വനിതാ ആദരവും സംഘടിപ്പിച്ചു.

മുസിരിസ് കുടുംബാംഗങ്ങളും അതിഥികളും പങ്കെടുത്ത വിഭവ സമൃദ്ധമായ ഇഫ്ത്താറിന് ശേഷം പ്രസിഡന്‍റ് അബ്ദുസ്‌സലാം എമ്മാടിന്‍റെ അധ്യക്ഷതയില്‍ കൂടിയ സൗഹൃദ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗത പ്രസംഗം നടത്തി.

മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, രക്ഷാധികാരികളായ താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട് എന്നിവര്‍ റമളാന്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. പരസ്പര സ്നേഹവും, സൗഹൃദവും ഊട്ടിയുറപ്പിച്ച് ഈ പുണ്യമാസത്തെ ധന്യമാക്കണമെന്നും, ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള നാട്ടുകാരെ ഒരു കുടക്കീഴില്‍ ഒരുമിച്ചു കൂട്ടിയതും, പരസ്പരം അറിയാത്ത നാട്ടുകാരെ പരിചയപ്പെടുത്തുന്നതിലും, പ്രവാസ ലോകത്ത് വന്നതിനുശേഷം പഴയ സൗഹൃദം പുതുക്കുന്നതിനും, അവര്‍ക്കിടയിലെ സൗഹൃദം വര്‍ധിപ്പിക്കുന്നതിനും പതിമൂന്ന് വര്‍ഷത്തിലധികമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മാണ് നിമിത്തമായതെന്ന് സംസാരിച്ചവര്‍ സദസിനെ ഉണര്‍ത്തി.

വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബ് വനിതാ ദിന സന്ദേശം നല്‍കി. മുസിരിസ് തുടക്കം മുതല്‍ വനിതള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുകയും, അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന കൂട്ടായ്മ ആണെന്നും, അതിന്‍റെ ഭാഗമായി മുസിരിസ് കൂട്ടായ്മയില്‍ പത്ത് വര്‍ഷം അംഗത്വം പൂര്‍ത്തിയാകുന്ന വനിതകളെ പ്രത്യേകം ആദരിച്ചു വരുന്നതായും അവര്‍ പറഞ്ഞുത്തി.

ജോ. സെക്രട്ടറി സഗീര്‍ പുതിയകാവ് വനിതാ ആദരവിന് അര്‍ഹരായവരെ സദസില്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും, അവരുടെ സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു. ആദരവിന് അര്‍ഹരായ അനിത താഹിറിനെ മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, ജസീന സാബുവിന് രക്ഷാധികാരി താഹ മരിക്കാര്‍ എന്നിവര്‍ കൂട്ടായ്മയുടെ ഉപഹാരം നല്‍കി ആദരിച്ചു. ആദരവിന് അര്‍ഹയായ സബീന സഫറുള്ളയ്ക്കുള്ള ഉപഹാരം രക്ഷാധികാരി ഹനിഫ് ചളിങ്ങാട്, വനിതാ വിഭാഗം രക്ഷാധികാരി തുഷാര ഷിഹാബിനും കൈമാറി.

വൈസ് പ്രസിഡന്‍റ് ഷിഹാബ് അയ്യാരില്‍, ജോ. സെക്രട്ടറി ശറഫുദ്ധീന്‍ ചളിങ്ങാട് എക്സിക്യൂട്ടീവ് അംഗങ്ങളായ ജമാല്‍ വടമ, അബ്ദുള്‍ ജലീല്‍, നവാസ് കുട്ടമംഗലം, സാബു ഹനീഫ്, അന്‍വര്‍ സാദത്ത്, എന്നിവര്‍ നേതൃത്വം നല്‍കി. സേവ പ്രധിനിധി മുഹമ്മദ് ഫൈസല്‍ എടനവക്കാട്, സംവിധായകന്‍ മുഹ്സിൻ കാളികാവ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരുന്നു ട്രഷറര്‍ മുഹമ്മദ് സാബിര്‍ സദസിന് നന്ദി പറഞ്ഞു.
കുവൈറ്റിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജലീബ് അൽ ഷുയൂഖിൽ കെട്ടിടത്തിന് തീപിടിച്ച് ഒരു മരണം. തിങ്കളാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ കെട്ടിടം പൂർണമായും കത്തി നശിച്ചു. മരിച്ചയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.

അർദിയ, അൽ സുമൗദ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടകാരണം അധികൃതർ അന്വേഷിച്ചു വരികയാണ്.
റാഫിൾ ഡ്രോ തട്ടിപ്പ്; രാജ്യം വിടാനൊരുങ്ങിയ യുവതിയും ഭർത്താവും അറസ്റ്റിൽ
കുവൈറ്റ് സിറ്റി: 2023 മുതൽ വിവിധ റാഫിളുകളിലായി ഏഴ് വാഹനങ്ങൾ നേടിയ റാഫിൾ ഡ്രോ അഴിമതിക്ക് പിന്നിലെ ശൃംഖലയിലെ പ്രധാന കണ്ണികൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ഈജിപ്ത്യൻ സ്ത്രീയും ഭർത്താവുമാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ‌യാണ് ഇവർ അറസ്റ്റിലായത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ റാഫിൾ വകുപ്പ് മേധാവിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം, 2023ൽ തട്ടിപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യക്കാർ, ഈജിപ്തുകാർ, തദ്ദേശീയ പൗരന്മാർ എന്നിവരുൾപ്പെടെ കൂടുതൽ വ്യക്തികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തി. പബ്ലിക് പ്രോസിക്യൂഷനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
ഫിറ കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു.

ഫിറ ജോയിന്‍റ് കൺവീനർ ഷൈജിത്തിന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച്‌ നടന്ന ഇഫ്‌താർ സംഗമം ഫിറ കൺവീനറും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസീസ് ഉദ്‌ഘാടനം ചെയ്തു.

പൊതുപ്രവർത്തകൻ അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി. കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ഇഫ്‌താർ സംഗമത്തിൽ പങ്കുചേർന്നു.



വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ബത്താർ വൈക്കം (എംഡി ഡ്യൂഡ്രോപ്‌സ്), ചെസിൽ രാമപുരം (കെഡിഎകെ - കോട്ടം ജില്ല അസോസിയേഷൻ), അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഓമനക്കുട്ടൻ (ഫ്രണ്ട്സ് ഓഫ് കണ്ണൂർ അസോസിയേഷൻ - ഫോക്ക്), എം.എ. നിസാം (ട്രാക് - തിരുവനന്തപുരം ജില്ല അസോസിയേഷൻ),

കൃഷ്ണൻ കടലുണ്ടി (വീക്ഷണം), രാഗേഷ് പറമ്പത്ത് (കെഡിഎ - കോഴിക്കോട് ജില്ല അസോസിയേഷൻ), ഷൈനി ഫ്രാങ്ക് (പ്രവാസി ലീഗൽ സെൽ), റാഷിദ് (കെഇഎ - കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ), ഷൈല മാർട്ടിൻ (മലപ്പുറം ജില്ല അസോസിയേഷൻ), വിജോ പി. തോമസ് (കെകെസിഒ),

ഷൈജു (കോഡ്പാക് - കോട്ടയം ജില്ല അസോസിയേഷൻ), തമ്പി ലൂക്കോസ് (ഫോക്കസ്), ജെറാൾഡ് ജോസ്, ഷിജോ എം. ജോസ് (ഫോക്കസ്), ബിജോ പി. ബാബു (അടൂർ എൻആർഐ), വത്സരാജ് (കർമ്മ), ജിമ്മി ആന്‍റണി(അങ്കമാലി അസോസിയേഷൻ), പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല (ഓവർസീസ് എൻസിപി) എന്നിവർ ആശംസകൾ നേർന്നു.



ജെയിംസ് വി. കൊട്ടാരം (തിരുവല്ല അസോസിയേഷൻ), ജിനേഷ് (വയനാട് ജില്ലാ അസോസിയേഷൻ), ഷൈറ്റസ്റ്റ് തോമസ് (പത്തനംതിട്ട ജില്ല അസോസിയേഷൻ), സക്കീർ (പാലക്കാട് ജില്ലാ അസോസിയേഷൻ - പൽപക്), ജെറാൾഡ് ജോസ് (വേൾഡ് മലയാളി കൗൺസിൽ) എന്നിവരും പങ്കെടുത്തു.

ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതവും പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.
ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി
റിയാദ്: ആയിരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കി കേളി കലാ സാംസ്കാരിക വേദി. കേളി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസ് ലുലു ഹൈപ്പർ റൂഫ് അരീനയിൽ 3,500ലധികം പേർക്കായി ഒരുക്കിയ ഇഫ്താർ വിരുന്ന് സംഘാടന മികവ് കൊണ്ട് ശ്രദ്ധേയമായി.

രാവിലെ ഒന്പതിന് ആരംഭിച്ച ഒരുക്കങ്ങൾക്കിടയിൽ രണ്ടു തവണ ചെറുതായി മഴ പെയ്തെങ്കിലും പ്രവർത്തകർ കൃത്യമാ‌യി പ്രവർത്തനങ്ങളിൽ മുഴുകി. മൂന്നിന് തെളിഞ്ഞ കാലാവസ്ഥയിൽ പരവതാനി വിരിച്ചും വിരുന്നിനാവശ്യമായ വിഭവങ്ങൾ നിരത്തിയും ഇഫ്താറിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നു.

ഒരുക്കങ്ങൾ പൂർത്തിയാക്കി 5.30ന് സംഘാടകരെ ആശങ്കയിലാക്കികൊണ്ട് ചാറ്റൽ മഴ വന്നെങ്കിലും പത്ത് മിനിറ്റിനകം മാനവും വിരുന്നിനെത്തിയവരുടേയും സംഘാടകരുടെയും മനസും തെളിയിച്ചുകൊണ്ട് കാർമേഘങ്ങൾ വഴിമാറി. പിന്നീടുള്ള 10 മിനിറ്റിനകം ഒരുക്കിയ 3,400 ഇരിപ്പിടവും നിറഞ്ഞുകവിഞ്ഞു.

ഓഫർ സെയിൽ നടക്കുന്ന ലുലുവിൽ യാതൊരു വിധ തടസങ്ങളും സൃഷ്ടിക്കാതെ ഒരു മണിക്കൂറിനകം പരിപാടി നടന്ന ഇടം കേളിയുടെ നൂറുകണക്കിന് വോളണ്ടിയർരുടെ കഠിന പരിശ്രമത്തിലൂടെ വൃത്തിയാക്കി നൽകിയത് ലുലു മാനേജ്മെന്‍റിനെ അത്ഭുതപ്പെടുത്തി.

കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി ഫിറോസ് തയ്യിൽ, ഇഫ്താർ സംഘാടക സമിതി കൺവീനർ പ്രഭാകരൻ കണ്ടൊന്താർ, ചെയർമാൻ സുരേന്ദ്രൻ കൂട്ടായ്, ട്രഷറർ സുനിൽ സുകുമാരൻ, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കേളി രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി പ്രവർത്തകർ, വിവിധ ഏരിയായിലെ പ്രവർത്തകർ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഇഫ്താർ വൻ വിജയമാക്കി.

റിയാദിലെ സാമൂഹിക, രാഷ്ട്രീയ, വ്യാപാര, മാധ്യമ രംഗത്തെ പ്രമുഖരും എംബസി ഉദ്യോഗസ്ഥന്മാരും സ്വദേശികളും വിവിധ രാജ്യക്കാരായ പ്രവാസികളും വിരുന്നിൽ പങ്കാളികളായി.
ദുബായിയിൽ നിന്ന് അവധിക്കായി നാട്ടിലെത്തി; വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഡോക്‌ടർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: വിദേശത്തു നിന്ന് അവധിക്കായി നാട്ടിലേക്ക് വരുകയായിരുന്ന ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാവിലെ ആറിന് ആയൂർ കമ്പങ്കോട്ടുവച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്.

ദുബായിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയ ബിന്ദു ഫിലിപ്പ് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ബിജു ജോര്‍ജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദു ഫിലിപ്പിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അ‍‍‍‍‍‍‍ഞ്ജലീന വീനസ്.
നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വദേശി യുഎഇയില്‍ മരിച്ചു
കോട്ടയം: ഏന്തയാര്‍ സ്വദേശിയായ യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലിപ്പറമ്പില്‍ കുഞ്ഞലവി - ആമിന ദമ്പതികളുടെ മകന്‍ സാജിദ്(41) ആണ് മരിച്ചത്.

സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ സജിത് പെരുനാള്‍ ആഘോഷിക്കാന്‍ നാട്ടിലേക്ക് വരാനായി ടിക്കറ്റ് എടുത്ത് കാത്തിരിക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെ ഹൃദയസ്തംഭനമുണ്ടായി മരണം സംഭവിച്ചു.

കബറടക്കം പിന്നീട്‌. ഭാര്യ റാബിയ. മക്കള്‍: മുഹമ്മദ് അദ്‌നാന്‍, ഹംന ഫാത്തിമ.
ഹൃദയാഘാതം; മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു
കുവൈറ്റ് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവാവ് കുവൈറ്റിൽ മരിച്ചു. തൃശൂർ ഇരിഞ്ഞാലക്കുട അവിട്ടത്തൂർ കഥളികാട്ടിൽ സ്വദേശി മനീഷ് മനോഹരൻ(27) ആണ് മരിച്ചത്.

കുവൈറ്റിലെ മംഗോ ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു.
പ്രവാസികളുടെ പുനരധിവാസത്തിനായി പദ്ധതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി നോർക്കയുടെ ആഭിമുഖ്യത്തിൽ പ്രോജക്ട് ഫോർ റിട്ടേണ്‍ഡ് എമിഗ്രന്‍റ്സ് (എൻഡിപ്രേം) പുനരധിവാസ പദ്ധതി നടപ്പാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

പദ്ധതി പ്രകാരം 30 ലക്ഷം വരെയുള്ള സംരംഭക പദ്ധതികൾക്കു 15 ശതമാനം മൂലധന സബ്സിഡി നൽകുന്നുണ്ട്. പരമാവധി മൂന്നു ലക്ഷം വരെ നാലു ശതമാനം പലിശ സബ്സിഡിയിലാണു പദ്ധതി നടപ്പാക്കുന്നത്. 19 ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങളുടെ 7000 കേന്ദ്രങ്ങളിൽ സേവനം ലഭിക്കും.

2016 ഏപ്രിൽ മുതൽ 2021 വരെ 6151 സംരംഭങ്ങളും 2021 ഏപ്രിൽ മുതൽ 2025 മാർച്ച് 10 വരെ 4375 അധികം പ്രവാസി സംരംഭങ്ങളും ആകെ 10,526 സംരംഭങ്ങൾ എൻഡിപ്രേം പദ്ധതി വഴി ആരംഭിച്ചു. ഇതിലൂടെ മൂലധന സബ്സിഡി ഇനത്തിൽ 90.35 കോടിയും പലിശ സബ്സിഡി ഇനത്തിൽ 16.06 കോടിയും ആകെ 106.38 കോടി രൂപ സബ്സിഡി നൽകി.

വിദേശ തൊഴിൽ തട്ടിപ്പു തടയുന്നതിന് ഒട്ടേറെ വിദേശ രാജ്യങ്ങളുമായി സർക്കാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. പ്രവാസി ക്ഷേമനിധിയിലുൾപ്പെട്ട ഗുരുതരമായ രോഗം ബാധിച്ച അംഗത്തിന് അംഗത്വ കാലയളവിൽ 50,000 രൂപ എന്ന പരിധി വച്ച് ചികിത്സാ ധനസഹായം അനുവദിക്കുന്നുണ്ട്.

വിദേശത്തു വീട്ടുജോലിക്കു പോകുന്നവർ തട്ടിപ്പിന് ഇരയാകുന്നുണ്ടെന്ന്

വിദേശത്തു വീട്ടുജോലിക്കു പോകുന്നവർ തട്ടിപ്പിന് ഇരയാകുന്നതു ഗൗരവമായാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി ബോധവത്കരണ പരിപാടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്.

എന്നാൽ ഇതിന് ഏറ്റവും നല്ല പരിഹാരം വിദേശത്തു ജോലിക്കു ചെല്ലുന്നവർക്ക് എംബസി മുഖേന സൗകര്യമൊരുക്കുകയെന്നതാണ്. എവിടെയാണോ തൊഴിൽ ചെയ്യേണ്ടത് ആ തൊഴിലുടമ എംബസിയുമായി ബന്ധപ്പെട്ടു തൊഴിലാളിയെ സ്വീകരിക്കുന്ന സ്ഥിതിയുണ്ടാവണം.

തന്മൂലം മറ്റു തട്ടിപ്പുകളിൽ പെടുകയോ ആനുകൂല്യങ്ങൾ ലഭിക്കാതെയോ വരുന്ന പ്രയാസങ്ങൾ ഒഴിവാക്കാനാവും.
നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ് ഇഫ്താർ സംഗമം നടത്തി
അൽഹസ: പ്രവാസലോകത്തിന്‍റെ തൊഴിലാളി സാഹോദര്യത്തിന്‍റെ കൂട്ടായ്മയിൽ നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റിയുടെ കീഴിലുള്ള ഹഫുഫ് യുണിറ്റ് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

നവയുഗം ഹഫുഫ് യൂണിറ്റ് ഓഫീസിൽ നടന്ന ഇഫ്താർ സംഗമത്തിന് ഹഫുഫ് യൂണിറ്റ് ഭാരവാഹികളായ ഷിഹാബ് കാരാട്ട്, അനിൽ ശ്രീകാര്യം, സുലൈമാൻ, റിയാസ്, സുനിൽ, സുശീൽ കുമാർ എന്നിവർ നേതൃത്വം നൽകി.



നവയുഗം അൽഹസ മേഖലാ കമ്മിറ്റി ഭാരവാഹികളായ വേലു രാജൻ, ജലീൽ കല്ലമ്പലം, സിയാദ് പള്ളിമുക്ക്, നാസർ മസ്രോയ, ബക്കർ മൈനാഗപ്പള്ളി, ഷിബു താഹിർ, റഷീദ് മസ്രോയ, സന്തോഷ് സനയ്യ തുടങ്ങിവരും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യൂണിറ്റ് ഭാരവാഹികളും തൊഴിലാളികളും ഉൾപ്പെടെ നിരവധി പ്രവാസികൾ സംഗമത്തിൽ പങ്കെടുത്തു.
റാസൽഖൈമയിൽ മരിച്ച ഷമീറിന്‍റെ മൃതദേഹം കബറടക്കി
കണ്ണൂർ: റാസൽഖൈമയിൽ അപകടത്തിൽ മരിച്ച ഉളിക്കൽ പാറപ്പുറത്ത് പി.എസ്. ഷമീറിന്‍റെ (32) മൃതദേഹം ഉളിക്കൽ ജുമഅത്ത് പള്ളി കബർസ്ഥാനിൽ കബറടക്കി. പി.എം. സെയ്ദ് - ഹാജറ ദന്പതികളുടെ മകനാണ്.

ഭാര്യ: സൽമ (വിളക്കോട്). മക്കൾ: അഹറൂൻ സബിയാൻ, ഉസൈർ ഐറിക്. സഹോദരങ്ങൾ: സജീർ, സജ്‌ല. ഇക്കഴിഞ്ഞ 16നാണ് ഷമീർ റാസൽഖൈമയിലെ താമസസ്ഥലത്തെ കടൽക്കരയിൽ അപകടത്തിൽപ്പെട്ടു മരിച്ചത്.

ഉളിക്കൽ പള്ളിമുറ്റത്ത് പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ എത്തിച്ചേർന്നു.
അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
അബുദാബി: അബുദാബിയിൽ വാഹനം മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ(37) ആണ് മരിച്ചത്. വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നു.

ഗാലക്സി മിൽക്കി വേ കാണാൻ അബുദാബി അൽഖുവയിലേക്ക് പോവുകയായിരുന്നു. പരിക്കേറ്റ നാലു പേരിൽ മൂന്നു പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ ആശുപത്രിയിൽ തുടരുകയാണ്.

അബുദാബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെ അൽ ഖുവാ മരുഭൂമിയിലെ മിൽക്കി വേ കാണാനാണ് ശരത്തും സുഹൃത്തുക്കളും പുറപ്പെട്ടത്. മരുഭൂമിയിലെ കൂരിരുട്ടിൽ ദിശ തെറ്റി ഇവർ സഞ്ചരിച്ചിരുന്ന വാഹനം മണൽക്കൂനയിൽപെട്ട് കീഴ്മേൽ മറിയുകയായിരുന്നു.

പലതവണ മറിഞ്ഞ വാഹനത്തിൽ നിന്ന് ശരത് തെറിച്ചുവീണാണ് മരണം സംഭവിച്ചത്.
റംസാനിൽ ഫുജൈറ ഭരണാധികാരി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് സലാം പാപ്പിനിശേരി
ഫുജൈറ: റംസാൻ മാസത്തിൽ ഫുജൈറ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി ഒരുക്കിയ അത്താഴ വിരുന്നിൽ മലയാളി വ്യവസായിയും യുഎഇയിലെ യാബ് ലീഗൽ സർവീസസിന്‍റെ സിഇഒയുമായ സലാം പാപ്പിനിശേരി പങ്കെടുത്തു.

ഫുജൈറ രാജകൊട്ടാരത്തിൽ വച്ചാണ് വിരുന്ന് സംഘടിപ്പിച്ചത്. പരിപാടിയിൽ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും ഫുജൈറ കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയേയും നേരിൽ കണ്ടു റംസാൻ ആശംസകൾ അറിയിച്ചെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.

രാജകീയ അത്താഴ വിരുന്നിൽ പങ്കെടുക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഫുജൈറ ഭരണാധികാരിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കബറടക്കി
ഹഫർ അൽ ബാത്ത്: സൗദിയിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശി ഷാഹുൽ ഹമീദിന്‍റെ(40) മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി ഹഫറിൽ കബറടക്കി. കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിൽ ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഹഫർ അൽ ബാത്തിനിൽനിന്നും റഫയിലേക്ക് ട്രക്കിൽ ലോഡുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. എതിർദിശയിൽ വന്ന ട്രക്ക് തെന്നി മാറി ഷാഹുലിന്‍റെ ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷാഹുൽ അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മുഹമ്മദ്‌ ഇബ്രാഹിം - ബൈറോസ് ബീഗം ദന്പതികളുടെ മകനാണ്. ഭാര്യ: ബിസ്മി നിഹാര, മക്കൾ: അഫ്സാന, അനാബിയ, മുഹമ്മദ്‌. ഹഫർബാത്ത്.
അജ്പക് കിഴക്കിന്‍റെ വെനീസ് ഉത്സവ്: ഫ്ലെയർ പ്രകാശനം നടത്തി
കുവൈറ്റ്‌ സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്‍റെ(അജ്പക്) നേതൃത്വത്തിൽ ഏപ്രിൽ നാലിന് വെെകുന്നേരം നാലു മുതൽ അബ്ബാസിയ ആസ്പയർ ഇന്‍റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ (അമ്പിളി ദിലി നഗർ) വച്ച് നടത്തുന്ന മെഗാ പ്രോഗ്രാം കിഴക്കിന്‍റെ വെനീസ് ഉത്സവ് - 2025 ഫ്ലയർ പ്രകാശനം നടത്തി.

അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ അജ്പക് പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബിഇസി ഹെഡ് ഓഫ് ബിസിനസ്‌ രാംദാസ് നായരാണ് പ്രകാശനം നിർവഹിച്ചത്.

അജ്പകിന്‍റെ ഒമ്പതാം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന പൊതു സമ്മേളനത്തിൽ പ്രശസ്ത മലയാള സിനിമാ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ മുഖ്യാതിഥി ആയിരിക്കും. ശ്രീരാഗ് ഭരതൻ, സോണിയ ആമോദ്, അനൂപ് കോവളം, ആദർശ് ചിറ്റാർ, ജയദേവ് കലവൂർ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

രാജീവ് നടുവിലെമുറി, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, ലിസൻ ബാബു, കുട കൺവീനർ മാർട്ടിൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.



അനിൽ വള്ളികുന്നം, ബാബു തലവടി, കൊച്ചുമോൻ പള്ളിക്കൽ, ലിബു പായിപ്പാടൻ, രാഹുൽദേവ്, സജീവ് കായംകുളം, സിബി പുരുഷോത്തമൻ, സുമേഷ് കൃഷ്ണൻ, അജി ഈപ്പൻ, സാം ആന്‍റണി, ഷീന മാത്യു, അനിത അനില്‍, സാറമ്മ ജോൺസ്, സുനിത രവി,

ബിന്ദു മാത്യു, കീർത്തി സുമേഷ്, ലക്ഷ്മി സജീവ്, ഷിഞ്ചു ഫ്രാൻസിസ്, ലിനോജ്‌ വർഗീസ്, ജിബി തരകൻ, തോമസ് പള്ളിക്കൽ, ബിജി പള്ളിക്കൽ, സുരേഷ് കുമാർ കെ.എസ്, ജോമോൻ ജോൺ, വിനോദ് ജേക്കബ്, ശരത് കുടശ്ശനാട്, ആദർശ് ദേവദാസ് എന്നിവർ പങ്കെടുത്തു.

ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മനോജ് പരിമണം നന്ദിയും രേഖപ്പെടുത്തി.
ഇഫ്താര്‍ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ദോഹ: 1995ല്‍ സ്ഥാപിതമായ അരീക്കോട് സുല്ലമുസ്‌സലാം സയന്‍സ് കോളജ് ഖത്തര്‍ അലുമിനി ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും കുടുംബ സംഗമവും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.

പരിപാടിയിൽ ഓൺലൈൻ ട്യൂട്ടറിംഗ് മേഖലയിൽ മീഡിയ വൺ ബിസിനസ് എക്സലൻസ് അവാർഡ് നേടിയ സ്കൂൾ ഗുരു ഇ ലേണിംഗ് ആപ്പ് ഫൗണ്ടറും അലുംനി മെമ്പറുമായ അമീർ ഷാജിയെ മെമന്‍റോ നൽകി ആദരിച്ചു.

ഫായിസ് ഇളയോടൻ, അമീർ ഷാജി , ശർമിക് ലാലു , ഫർഹീൻ , കമറുദ്ധീൻ, താജുദ്ധീൻ മുല്ലവീടൻ എന്നിവർ സംസാരിച്ചു. ഖത്തറിൽ താമസിക്കുന്ന അലുംനി അംഗങ്ങൾ 74084569/30702347എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

ഖത്തർ ചാപ്റ്റർ പ്രസിഡന്‍റ് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി. ഷംസീർ സ്വാഗതവും ശർമിക് ലാലു നന്ദിയും പറഞ്ഞു.
കേളിക്ക് 25 വയസ്; ആഘോഷങ്ങൾക്കായി സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന കേളി കലാസാംസ്കാരിക വേദി 25-ാം വർഷത്തിലേക്ക്. 2001 ജനുവരി ഒന്നിന് രൂപം നൽകിയ സംഘടന, അതിന്‍റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്കൊരുങ്ങുന്നു.

2026 ജനുവരിയിൽ നടക്കാനിരിക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ഒരു വർഷം നീണ്ട് നിൽക്കുന്ന കർമ പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിട്ടുള്ളത്. വാർഷികാഘോഷങ്ങൾ മികവുറ്റതാക്കുന്നതിനായി 151 അംഗ സംഘാടക സമിതി രൂപീകരിച്ചു.

ബത്തയിലെ ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്‍റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ച യോഗം ലോക കേരള സഭാ അംഗവും കേളി രക്ഷാധികാരി സമിതി സെക്രട്ടറിയുമായ കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.

സെക്രട്ടറി സുരേഷ് കണ്ണപുരം പാനൽ അവതരിപ്പിച്ചു. കേളി രക്ഷാധികാരി സമിതി അംഗവും കുടുംബവേദി സെക്രട്ടറിയുമായ സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, കേളി സെക്രട്ടറിയേറ്റ് അംഗങ്ങളായ ഗഫൂർ ആനമങ്ങാട്, സുനിൽ കുമാർ എന്നിവർ ആശംസകൾ നേർന്നു.

കേളി ജോയിന്‍റ് സെക്രട്ടറി മധു ബാലുശേരി സ്വാഗതവും വൈസ് പ്രസിഡന്‍റ് രജീഷ് പിണറായി നന്ദിയും പറഞ്ഞു. റിയാദിലും സമീപ പ്രദേശങ്ങളായ അൽഖർജ്, ദവാദ്മി,ഹോത്ത, അരീക്ക്, മജ്മ, തുമൈർ എന്നിങ്ങനെ റിയാദിൽ വ്യാപിച്ചു കിടക്കുന്ന സംഘടനാ പ്രവർത്തനത്തിൽ കഴിഞ്ഞ 25 വർഷത്തിനിടെ 20,000ത്തിൽ അധികം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്.

കേളിയുടെ ഉപരികമ്മിറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴിൽ കേളി കലാസാംസ്കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാർ സ്പോർട്സ് ക്ലബ്, പൊതുവായനയ്ക്ക് വേദിയൊരുക്കി ചില്ല സർഗവേദി എന്നിവയാണ് പ്രവർത്തിക്കുന്നത്.

25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴിൽ 12 ഏരിയ കമ്മിറ്റികളും 72 യൂണിറ്റ് കമ്മിറ്റികളും ഒരു മേഖലാ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ജീവകാരുണ്യം, സാംസ്കാരികം, സ്പോർട്സ്, മാധ്യമം, നവമാധ്യമം എന്നീ സബ് കമ്മിറ്റികൾ കേളിയുടെ കേന്ദ്ര കമ്മിറ്റിക്ക് കീഴിലും എല്ലാ ഘടകങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.

നിരവധി പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യയിൽ തുടക്കം കുറിക്കാൻ കേളിക്ക് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. റിയാദിലെ സിറ്റിക്കകത്തെ തുറന്ന പ്രദേശത്ത് ആദ്യമായി എട്ട് വർഷം തുടർച്ചയായി വോളീബോൾ മത്സരം, സ്കൂൾ കുട്ടികളുടെ കലാവാസനകൾ പ്രോത്സാഹിപ്പിക്കാൻ റിയാദിലെ വിവിധ സ്കൂളുകളെ കോർത്തിണക്കി കേരള സ്കൂൾ യുവജനോത്സവം മാതൃകയിൽ തീർത്ത യുവജനോത്സവങ്ങൾ,

കുട്ടികൾക്കായി സ്കൂൾ തലത്തിൽ ഫുട്ബാൾ മത്സരം, മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തിൽ ആദ്യമായൊരുക്കിയ ക്രിക്കറ്റ് ടൂർണമെന്‍റ്, ജിസിസി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടംവലി മത്സരം, ആയിരങ്ങളെ പങ്കാളികളാക്കി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ്, 5000ത്തിൽ പരം പ്രവാസികൾക്ക് ഒറ്റ വേദിയിൽ ഓണ സദ്യ,

കുട്ടികൾക്കായി മധുരം മലയാളം എന്നപേരിൽ മലയാളം ക്ലാസുകൾ, പ്രവാസികൾക്കായി മലയാളം സാക്ഷരതാ ക്ലാസ്, കംമ്പ്യൂട്ടർ പഠന ക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേക്ഷണം, പ്രവർത്തകർക്ക് ക്ഷേമ പെൻഷൻ, ഹൃദയപൂർവ്വം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കാൻ കേളിക്ക് കഴിഞ്ഞു.

നാട്ടിലെ ആശുപത്രികൾക്ക് അഞ്ച് ഡയാലിസിസ് മെഷീൻ, ആംബുലൻസ്, കിടപ്പ് രോഗികൾക്കും പ്രത്യേകം പരിചരണം ആവശ്യമുള്ളവർക്കും വേണ്ടി പ്രവർത്തിക്കുന്നവർക്ക് കൈത്താങ്ങായുള്ള സഹായങ്ങൾ, മഹാമാരി, പ്രളയം, ചൂരൽമല ഉരുൾ പൊട്ടൽ തുടങ്ങീ പ്രകൃതി ദുരന്തങ്ങളിൽ കേരള സർക്കാരിനൊപ്പം ചേർന്നുള്ള സഹായ ഹസ്തങ്ങൾ തുടങ്ങീ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്.

മാത്രമല്ല കായിക രംഗത്തും സാംസ്കാരിക രംഗത്തും മാധ്യമ രംഗത്തും റിയാദിലെ പ്രവാസികൾക്കിടയിൽ നിറസാന്നിധ്യമായി കേളി മാറികഴിഞ്ഞു. സിൽവർ ജൂബിലിയോടനുബന്ധിച്ച് ഒട്ടനവധി പദ്ധതികൾ ഈ ഒരു വർഷക്കാലം നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.

ചെയര്‍മാന്‍: ഷാജി റസാഖ്, വൈസ് ചെയര്‍മാന്മാരായി കാഹിം ചേളാരി, ഷമീം മേലേതിൽ, വൈസ് ചെയർ പേഴ്സൺ ഗീതാ ജയരാജ്, കൺവീനര്‍ സുനില്‍ കുമാര്‍, ജോയിന്‍റ് കൺവീനർമാരായി നൗഫൽ ഉള്ളാട്ട് ചാലി, റഫീക്ക് ചാലിയം, ബിജില ബിജു,

സാമ്പത്തികം കൺവീനർ സുനില്‍ സുകുമാരൻ, സമീർ മലാസ്, മോഹന്‍ ദാസ്, സുജിത്ത്, രാകേഷ്, നൗഫല്‍ ഷാ, സിംചനഷ്, ഗിരീഷ് കുമാര്‍, നിയാസ്, അമര്‍,മുരളി, പ്രശാന്ത് , മഹേഷ്, ഗോപാൽ, താജുദ്ദീൻ, പ്രസാദ് വഞ്ചിപ്പുര, ഷാജി, അനില്‍ കുമാർ, അബ്ദുൾ കലാം എബി വർഗീസ്, പ്രവീണ്‍, പ്രിന്‍സ് തോമസ്, അയൂബ് ഖാൻ, ജാഫര്‍ ഖാൻ, കെ.കെ. ഷാജി,

പ്രോഗ്രാം കമ്മിറ്റി ഷെബി അബ്ദുല്‍ സലാം, സുധീർ പേരോടം, പ്രദീപ് ആറ്റിങ്ങൽ സാംസ്കാരിക കമ്മിറ്റി അംഗങ്ങൾ, കുടുംബ വേദി സെക്രട്ടറിയേറ്റ് അംഗങ്ങൾ, പബ്ലിസിറ്റി ബിജു തായംമ്പത്ത്, സിജിന്‍ കൂവള്ളുര്‍, സതീഷ് കുമാർ വളവിൽ,

ഗതാഗതം റഫീഖ് പാലത്ത് , സുനീർ ബാബു, ഇ. കെ രാജീവൻ, അഫ്സല്‍, യൂനസ് ഖാന്‍ , അന്‍വര്‍, അഷ്റഫ് പൊന്നാനി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ, ലൈറ്റ് ആൻഡ് സൗണ്ട് ജവാദ് പരിയാട്ട്, മധു ബാലുശേരി, റിയാസ് പള്ളാറട്ട്, ഇസ്മയില്‍ കൊടിഞ്ഞി, ത്വയ്ബ്, ഷാരൂഖ്, ധനേഷ്, നൗഫൽ, രഞ്ജിത്, ശ്രീകുമാർ വാസു, മണികണ്ഠ കുമാർ,

ഭക്ഷണ കമ്മറ്റി ഹസ്സന്‍ പുന്നയൂര്‍, ബൈജു ബാലചന്ദ്രൻ, അജ്മല്‍, ഹാഷിം കുന്നത്തറ, അഷറഫ് കണ്ണൂർ, മുകുന്ദന്‍, അനീഷ്, നാരായണന്‍, യൂനുസ്, സതീഷ് കുമാര്‍ റഷീദ്, അനില്‍, സുനില്‍ ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ സൂരജ്.

വളണ്ടിയര്‍ ക്യാപ്റ്റൻ ഗഫൂര്‍ ആനമങ്ങാട്, വൈസ് ക്യാപ്റ്റൻ റെനീസ് കരുനാഗപ്പള്ളി, ഷഫീക്ക് അങ്ങാടിപ്പുറം. സ്റ്റേഷനറി ബിജി തോമസ്, ഫോട്ടോ പ്രദർശനം റീജേഷ്, തോമസ് ജോയ്, സുരേഷ് ലാൽ, ഹുസൈൻ, രജീഷ് പിണറായി.

കോസ്റ്റ് കൺട്രോളർമാർ ജോസഫ് ഷാജി, സുനിൽ സുകുമാരൻ, ഷാജി റസാഖ്, സുനിൽ കുമാർ. മേൽനോട്ടം രക്ഷാധികാരി സമിതി അംഗങ്ങൾ.
ഹൃദയാഘാതം: റിയാദിൽ മലയാളി അന്തരിച്ചു
തൃശൂര്‍: ഗുരുവായൂർ പിള്ളക്കാട് വലിയകത്ത് പരേതനായ കുഞ്ഞുമുഹമ്മദ് മകൻ ജലീൽ(51) മൂലം സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു.

അമ്മ: മുംതാസ്. ഭാര്യ: ഷെമീന. മക്കൾ: നസ്റിൻ, നിദ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് പിള്ളക്കാട് ജുമാമസ്ജിദിൽ കബറടക്കി.
ആയിരത്തിഅഞ്ഞൂറിലേറെ തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി അബുദാബി സംസ്കാരികവേദി
അബുദാബി: തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്കാരകവേദി ഒരുക്കിയ ഇഫ്താർ വിരുന്നു റംസാൻ മാസത്തെ നവ്യാനുഭവമായി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ് തുടങ്ങി നിരവധി രാജ്യക്കാരായ ആയിരത്തിഅഞ്ഞൂറിലേറെ പേരാണ് മുസ്‌സഫയിലെ ലേബർ ക്യാമ്പിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തത്. ഇത് പതിനാറാം തവണയാണ് അബുദാബി സാംസ്കാരിക വേദി പ്രവർത്തകർ തൊഴിലാളികൾക്കായുള്ള ഇഫ്താർ ഒരുക്കുന്നത്.

ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ്, മലയാളി സമാജം ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ, വൈസ് പ്രസിഡന്‍റ് ടി.എം. നിസാർ, ട്രഷറർ യാസിർ അറാഫത്ത്, കേരള സോഷ്യൽ സെന്‍റർ ജനറൽ സെക്രട്ടറി നൗഷാദ് യുസഫ്, സമാജം കോഓർഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ തുടങ്ങി വിവിധ സംഘടന നേതാക്കൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

അബുദാബി സാംസ്കാരിക വേദി മുഖ്യ രക്ഷാധികാരി അനൂപ് നമ്പ്യാർ, വർക്കിംഗ് പ്രസിഡന്‍റ് റോയ്സ് ജോർജ്, സെക്രട്ടറി ബിമൽകുമാർ, ട്രഷറർ മുജീബ് അബ്ദുൾ സലാം, സിന്ധു ലാലി, പ്രെംലാൻഡ് എം.ഡി. ഷാനവാസ് മാധവൻ തുടങ്ങിയവർ സംഗമത്തിനു നേതൃത്വം നൽകി.
ഐസിഫ് കുവൈറ്റ് മെഗാ ഇഫ്താർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: "വിശുദ്ധ റംസാൻ ആത്മ വിശുദ്ധിക്ക്’ എന്ന പ്രമേയത്തിൽ ഐസിഫ് നടത്തുന്ന റംസാൻ കാമ്പയിന്‍റെ ഭാഗമായി കുവൈറ്റ് നാഷണൽ കമ്മിറ്റി മെഗാ ഇഫ്താറും ദുആ സംഗമവും നടത്തി.

അബാസിയ അസ്പിയർ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ നാഷണൽ പ്രസിഡന്‍റ് അലവി സഖാഫി തെഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സുഹൈൽ അസ്‌സഖാഫ് (വൈസ് പ്രസിഡന്‍റ് അൽമഖർ തളിപ്പറമ്പ) ഉദ്ഘാടനം നിർവഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ബദുറുസാദാത്ത് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി നസീഹത്ത്, തൗബ, പ്രാർഥന എന്നിവയ്ക്ക് നേതൃത്വം നൽകി. ഐസിഫ് കുവൈറ്റ് മദ്റസ ഉസ്താദുമാർക്കുവേണ്ടി നടത്തിയ ഹിസ്ബ് പരീക്ഷയിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അനുമോദന ഫലകവും ഖലീൽ ബുഖാരി തങ്ങൾ നൽകി.



മർകസ് ഡയറക്ടറും എസ് എസ് എഫ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ ഉബൈദുള്ള സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഷാജഹാൻ സഖാഫി കാക്കനാട്, ഉബൈദ് നൂറാനി, ഷഹീർ അസ്ഹരി, അഷ്റഫ് സഖാഫി പൂപ്പലം, കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കളായ കെ.സി. റഫീഖ് (കെകഐംഎ),

സിദ്ധീഖ് വലിയകത്ത് (ഫോർട്ടിസ് ക്ലിനിക്), സത്താർ കുന്നിൽ (ഐഎൻഎൽ), അസീം സേട്ട് (ഷിഫാ അൽ ജസീറ), ഹംസ പയ്യന്നൂർ (മെട്രൊ ക്ലിനിക്), ആബിദ് (ഐ ബ്ലാക്ക്), നാസർ പെരുമ്പട്ട എന്നിവർ പങ്കെടുത്തു. അബ്ദുല്ല വടകര സ്വാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു.

നാഷണൽ ഭാരവാഹികളായ സയ്യിദ് ഹബീബ് അൽ ബുഖാരി, അഹ്മദ് സഖാഫി കാവനൂർ, ഷുക്കൂർ മൗലവി, അബൂമുഹമ്മദ്, സമീർ മുസ്‌ലിയാർ, അസീസ് സഖാഫി, റഫീഖ് കൊച്ചന്നൂർ, നൗഷാദ് തലശേരി, സാലിഹ് കിഴക്കേതിൽ, ബഷീർ അണ്ടിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
കേളി ഊമൽ ഹമാം ഏരിയ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു
റിയാദ്: പരിശുദ്ധ റംസാൻ മാസത്തിന്‍റെ പവിത്രത ഊട്ടി ഉറപ്പിച്ചു കൊണ്ട് ഉമ്മുൽ ഹമാം ഏരിയ കമ്മിറ്റി ജനകീയ ഇഫ്താർ സംഘടിപ്പിച്ചു. ഹയ്യൽ ആരിധിലെ ഇസ്തിറാഹയില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കേളി അംഗങ്ങളും കേളി കുടുംബവേദി അംഗങ്ങളും, നിരവധി പ്രവാസി മലയാളികളും പങ്കെടുത്തു.

കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ബിജി തോമസ്, ജാഫർ ഖാൻ, കേളി കുടുംബവേദി പ്രസിഡന്‍റ് പ്രിയ വിനോദ്, ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി കൺവീനർ പി.പി. ഷാജു, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്,

ഏരിയ പ്രസിഡന്‍റ് ബിജു, ഏരിയ ട്രഷറർ പി. സുരേഷ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഗീത ജയരാജ്, അബ്ദുൽ കരീം, ജയരാജ്, വിപീഷ് രാജ്, സംഘാടക സമിതി കൺവീനർ അബ്ദുൽ കലാം, ചെയർമാൻ ജാഫർ സാദിഖ്, വൈസ് ചെയർമാൻ ഷാജഹാൻ, ജോയിന്‍റ് കൺവീനർ അക്ബർ അലി,

സാമ്പത്തിക കൺവീനർ അബ്ദുസലാം, ഹരിലാൽ ബാബു, ഒ. അനിൽ കുമാർ, അബ്ദുസമദ്, സുധീൻകുമാർ, കമ്മു സലീം, അനന്തകൃഷ്ണൻ, മോഹനൻ, മുഹമ്മദ് റാഫി, നസീർ, സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ, കേളി കുടുംബ വേദി അംഗങ്ങൾ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.