പ്രവാസി ശ്രീ സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ "പൊന്നോണം 2025' ആഘോഷങ്ങളുടെ ഭാഗമായി വനിതാ വിഭാഗം പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ കെപിഎ ആസ്ഥാനത്ത് ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങ് കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്‍റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്‍റ് ട്രഷറർ കൃഷ്ണകുമാർ, യൂണിറ്റ് ഹെഡുകളായ സുമി ഷെമീർ, ഷാനി നിസാർ, രമ്യ ഗിരീഷ്, നസീമ ഷഫീഖ് എന്നിവർ ആശംസകൾ അറിയിച്ചു.



യൂണിറ്റ് ഹെഡ് അഞ്ജലി രാജ് സ്വാഗതവും ഷാമില ഇസ്മയിൽ നന്ദിയും രേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി വേണ്ടി എല്ലാ പ്രവാസി ശ്രീ യൂണിറ്റുകൾക്കും സെക്രട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങൾ മൊമന്‍റോ നൽകി.



വിഭവസമൃദ്ധമായ ഓണസദ്യയും പ്രവാസി ശ്രീ യൂണിറ്റ് അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
"തിരുവസന്തം 1500' ക്വിസ് മത്സരം; ഒന്നാം സമ്മാനം വെസ്റ്റ്‌ ചാപ്റ്ററിന്
മക്ക: ഐസിഎഫ് ഇന്‍റർനാഷണൽ ഹാദിയ വുമൺസ് അക്കാദമിയുടെ കീഴിൽ "തിരുവസന്തം 1500' പ്രമേയത്തിൽ നടന്ന ക്വിസ് മത്സരത്തിൽ ജിസിസിയിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വനിതാ മത്സരാർഥികൾ മാറ്റുരച്ചു.

സൗദി നാഷണലിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ വെസ്റ്റ് ചാപ്റ്ററിലെ ആഷിമ നസ്രിൻ മുഷ്താഖ് (മക്ക), രണ്ടാം സ്ഥാനം നേടിയ മുഫീദ ജിബിൻ(ജിദ്ദ), ഹസ്ന റഷീദ് (മക്ക), മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീൽ(റഅബഹ), റഊഫ നാസ്വിർ(ജിദ്ദ), ഇർഫാന ഷാ(ഖമീസ്) എന്നിവരെ ചാപ്റ്റർ ഘടകം അഭിനന്ദിച്ചു.

ചടങ്ങിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ഡെപ്യുട്ടി പ്രസിഡന്‍റ് അബ്ദുനാസ്വിർ അൻവരി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ, സുഹൈർ തുടങ്ങിയവർ സംബന്ധിച്ചു.
ഖത്തർ ഉദ്യോഗസ്ഥർ വാഹനാപകടത്തിൽ മരിച്ചു
കയ്റോ: ഖത്തറിലെ പരമോന്നത ഭരണസമിതിയായ അമീറി ദിവാനിൽ അംഗങ്ങളായ മൂന്ന് ഉദ്യോഗസ്റ്റർ ഈജിപ്തിലെ ഷാം എൽ ഷേഖിനടുത്ത് കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച കാർ വളവിൽവച്ച് മറിഞ്ഞുവെന്നാണു റിപ്പോർട്ട്. മറ്റു രണ്ടു പേർക്കു പരിക്കേറ്റു.

ഷാം എൽ ഷേഖിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ച രാജ്യങ്ങളിലൊന്ന് ഖത്തർ ആയിരുന്നു. ഗാസയുടെ ഭാവി സംബന്ധിച്ച സുപ്രധാന ഉച്ചകോടി ഇന്ന് ഷാം എൽ ഷേഖിൽ നടക്കും.
നവയുഗം "ഓണപ്പൊലിമ' ആഘോഷങ്ങൾ അൽഹസയിൽ അരങ്ങേറി
അൽഹസ: നവയുഗം സാംസ്കാരികവേദി അൽഹസ മേഖല കമ്മിറ്റി ഒരുക്കിയ "ഓണപ്പൊലിമ' എന്ന ഓണാഘോഷ പരിപാടികൾ ഷുഖൈക്കിൽ അരങ്ങേറി. അൽഹസ ഷുഖൈയ്ക്ക് അൽനുജും ഓഡിറ്റോറിയത്തിൽ അരങ്ങേറിയ പരിപാടി ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യയോട് കൂടിയാണ് ആരംഭിച്ചത്.

നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും ഓണസദ്യയിൽ പങ്കെടുത്തു. തുടർന്ന് ഗാനമേള, നൃത്തങ്ങൾ എന്നിവ ഉൾപ്പെടുന്ന കലാപരിപാടികൾ അരങ്ങേറി. ആഘോഷപരിപാടികളിൽ സ്വദേശികളായ സൗദി പൗരന്മാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ സാജൻ കണിയാപുരം, ബിജു വർക്കി, ശ്രീകുമാർ വെള്ളല്ലൂർ, ഗോപകുമാർ, നിസാം കൊല്ലം, വിവിധ പ്രവാസിസംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



നവയുഗം മേഖല കമ്മിറ്റി പ്രസിഡന്‍റ് സുനിൽ വലിയാട്ട്, മേഖല ആക്ടിംഗ് സെക്രട്ടറി ബക്കർ മൈനാഗപ്പളളി, ജീവകാരുണ്യ കൺവീനർ സിയാദ് പള്ളിമുക്ക്, ട്രഷറർ ജലീൽ കല്ലമ്പലം, മേഖല നേതാക്കളായ ഷിബുതാഹിർ, ഹനീഫ, ബഷീർ പള്ളിമുക്ക്, ഷെഫീഖ്, സുധീർ കുന്നികോട്, മുഹ്സിൻ താഹിർ, കൊൽപുള്ളി ബിജു, വിജയൻ, സന്തോഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഐസിഎഫ് സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇസ്‌ലാമിക ലോകത്ത് വൈജ്ഞാനിക, നവജാഗരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഷെയ്ഖ് അബ്ദുൽ ഖാദിർ ജീലാനി, കേരളീയ മുസ്‌ലിം സമൂഹത്തിൽ വൈജ്ഞാനിക, സാംസ്‌കാരിക മുന്നേറ്റങ്ങളുടെ ചാലക ശക്തികളായി നില കൊണ്ട സയ്യിദ് അബ്ദുറഹിമാൻ അൽ ബുഖാരി, എം. എ അബ്ദുൽഖാദിർ മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ചു കൊണ്ട് ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ കീഴിൽ സുഹ്ബ സമ്മേളനം സംഘടിപ്പിച്ചു.

കുവൈത്ത് ഐസിഎഫ് നേതൃരംഗത്തിരിക്കെ വിട പറഞ്ഞ സയ്യിദ് സൈദലവി തങ്ങൾ സഖാഫി വാവാടിന്‍റെ ഒന്നാം ആണ്ടിന്‍റെ ഭാഗം കൂടിയായിരുന്നു സുഹ്ബ സമ്മേളനം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ കുവൈറ്റ് ഐസിഎഫ് പ്രസിഡന്‍റ് അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു.


മർകസ് പിആർഒ മുഹിയുദ്ദീൻ കോയ സഖാഫി ഉദ്ഘാടനം ചെയ്തു. അഹമ്മദ് സഖാഫി കാവനൂർ, അബ്ദുല്ല വടകര എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് അസ്ഹർ ഫാദിലി മുഹിയുദ്ദീൻ മാല പാരായണം നടത്തി.

അബ്ദുൽ അസീസ് സഖാഫി, ഷുക്കൂർ മൗലവി, അബു മുഹമ്മദ്‌, സയ്യിദ് സാദിഖ്‌ തങ്ങൾ, ഹൈദറലി സഖാഫി, അബ്ദു റസാഖ് സഖാഫി എന്നിവർ സംബന്ധിച്ചു. സാലിഹ് കിഴക്കേതിൽ സ്വാഗതവും മുഹമ്മദ്അലി സഖാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.
ലാൽകെയേഴ്‌സിന്‍റെ "ഹൃദയപൂര്‍വ്വം തുടരും ലാലേട്ടന്‍' ശ്രദ്ധേയമായി
സൽമാനിയ: നടൻ മോഹൻലാലിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിന്‍റെ ആഘോഷവും ഓണാഘോഷവും സംയുക്തമായി "ഹൃദയപുര്‍വ്വം തുടരും ലാലേട്ടന്‍' എന്നപേരില്‍ സംഘടിച്ചു. സൽമാനിയയിലെ ഇന്ത്യൻ ഡിലൈറ്റ് റസ്റ്ററന്‍റിൽ നടന്ന ചടങ്ങ് മാധ്യമപ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ലാൽകെയേഴ്‌സ് കോഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് എഫ്.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. മോഹൻലാലിനെ രണ്ടു തവണ ബഹറനിൽ എത്തിച്ച പ്രമുഖ ഇവന്‍റ് ഓർഗനൈസർ മുരളീധരൻ പള്ളിയത്തിനെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് മോഹൻലാലിന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചതിലുള്ള സന്തോഷം കേക്ക് മുറിച്ചു ആഘോഷിച്ചു. സിനിമാ താരം സന്ധ്യ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ആശംസകള്‍ നേര്‍ന്നു. ട്രഷറർ അരുൺ ജി. നെയ്യാർ നന്ദി പറഞ്ഞു.



തുടർന്ന് വിവിധ കലാപരിപാടികൾ, ഓണക്കളികൾ എന്നിവ അരങ്ങേറി. അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും ഓണസദ്യ ഒരുക്കിയിരുന്നു. കെപിഎ സിംഫണി അവതരിപ്പിച്ച മോഹൻലാൽ ഹിറ്റ് ഗാനങ്ങളുടെ ഗാനോപഹാരം പരിപാടിക്ക് മാറ്റുകൂട്ടി.



വൈസ് പ്രസിഡന്‍റ് അരുൺ തൈക്കാട്ടിൽ, ജെയ്സൺ, ജോയിന്‍റ് സെക്രട്ടറി വിഷ്ണു വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വിപിൻ, ബിബിൻ, നിധിൻ തമ്പി, തുളസിദാസ്, ഷാൻ, അമൽ, വൈശാഖ്, ബേസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണം: ഹൈക്കോടതി
കുവൈറ്റ് സിറ്റി: മടങ്ങിയെത്തിയ പ്രവാസികളെയും നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിലാണ്‌ സുപ്രധാനമായ ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

പ്രവാസി മലയാളികൾക്കുവേണ്ടി നോർക്ക നടപ്പാക്കുന്ന ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ നിലവിൽ വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസികളെ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ സുപ്രധാനമായ ഉത്തരവ്.

പ്രവാസി ലീഗൽ സെല്ലിനുവേണ്ടി ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ജോസ് എബ്രഹാം മടങ്ങിയെത്തിയ മുൻ കുവൈറ്റ് പ്രവാസി പെരുകിലത്തു ജോസഫ്(ബെന്നി), പി. അനിൽകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരള സർക്കാർ നോർക്ക കെയർ പദ്ധതി പ്രഖ്യാപിച്ച ഉടൻതന്നെ മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ നിവേദനം നൽകിയിരുന്നു.

എന്നാൽ ഇതുവരെയും ഈ നിവേദനത്തിൽ യാതൊരു നടപടിയും നോർക്ക എടുക്കാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയുടെ ഇടപെടൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മടങ്ങിയെത്തിയ പ്രവാസികളെ മാറ്റിനിർത്തുന്നത് വിവേചനവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

നാടിന്‍റെ വികസനത്തിൽ വർഷങ്ങളോളം വിദേശത്തുനിന്നുകൊണ്ടു പ്രവർത്തനം നടത്തിയ മടങ്ങിയെത്തിയ പ്രവാസികളെ നോർക്ക കെയറിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ പ്രവാസി ജോസഫ് പെരികിലത്ത്, പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസിസ്, കുവൈറ്റ് ചാപ്റ്റർ പ്രസിഡന്‍റ് ബിജു സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഷൈജിത്ത് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മാനസികാരോഗ്യ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: സമൂഹത്തിലെ ഓരോ വ്യക്തിയുടേയും മാനസികാരോഗ്യം നിലനിര്‍ത്തുന്നതില്‍ സാമൂഹ്യ പരിസരത്തിന് വലിയ സ്ഥാനമുണ്ടെന്നും കുട്ടികളുടേയും മുതിര്‍ന്നവരുടേയും മാനസികാരോഗ്യ രംഗത്ത് സാമൂഹ്യ ശ്രദ്ധ അത്യാവശ്യമാണെന്നും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ല സും നീരജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

എല്ലാ പ്രായത്തില്‍പെട്ടവരേയും മാനസിക പ്രശ്‌നങ്ങള്‍ വേട്ടയാടുന്നുണ്ട്. വിഷാദവും ഉത്കണ്ഠയും ആശങ്കകളും ഭയവുമൊക്കെ ജീവിതം ദുസഹമാക്കുമ്പോള്‍ ആവശ്യമായ പരിചരണവും സഹായവും നല്‍കാനായാല്‍ ആ പ്രതിസന്ധിയില്‍ നിന്നും പുറത്തു കടക്കാനാകും. വിദ്യാര്‍ഥികള്‍ പലപ്പോഴും എല്ലാ പ്രയാസങ്ങളും രക്ഷിതാക്കളുമായി പങ്കുവയ്ക്കണമെന്നില്ല.

ബുദ്ധിമുട്ടുകള്‍ പങ്കുവയ്ക്കുന്ന കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കുമൊക്കെ ഇത്തരം കുട്ടികളെ സഹായിക്കാനാകുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത നീരജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജോസ് ഫിലിപ്പ് അഭിപ്രായപ്പെട്ടു. മാനസിക സമ്മര്‍ദത്തിലുള്ള കുട്ടികള്‍ക്ക് ആവശ്യമായ സമയത്തുള്ള കൃത്യമായ ഇടപെടലുകള്‍ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സഹായകമാകും.

മാനസികാരോഗ്യം ആത്മീയവും സാമൂഹികവുമായ തലങ്ങളുള്ളതാണെന്നും ഓരോ രംഗത്തും സമൂഹത്തിന്‍റെ ശ്രദ്ധ അനിവാര്യമാണെന്നും വിഷയമവതരിപ്പിച്ച് സംസാരിച്ച ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്‍റര്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഹബീബുറഹ് മാന്‍ കിഴിശേരി അഭിപ്രായപ്പെട്ടു.

നിരന്തരമായ വേട്ടയാടപ്പെലുകള്‍ക്കിടയിലും ഭക്ഷണവും വെള്ളവും ലഭിക്കാന്‍ പ്രയാസപ്പെട്ടപ്പോഴും ഗസയിലെ ജനങ്ങള്‍ മാനസികമായി തകരാതിരിക്കുകയും എല്ലാ സൗകര്യങ്ങളുമുള്ള ഇസ്രായേല്‍ സൈന്യം മാനസികമായി തകരുകയും ചെയ്തത് ആത്മീയ സാമൂഹ്യ പരിസരത്തിന്‍റെ വ്യത്യാസം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

കൗണ്‍സിലറോട് സംസാരിക്കുന്നതിനെ ആരും മോശമായി കാണേണ്ടതില്ലെന്ന മാനസികമായ പല വൈകല്യങ്ങളും തിരിച്ചറിയാനും പരിഹാരം നിര്‍ദേശിക്കാനും കൗണ്‍സിലര്‍ക്ക് സാധിക്കുമെന്നും സ്റ്റുഡന്‍സ് കൗണ്‍സിലറായ ജോളി തോമസ് പറഞ്ഞു.

കുട്ടികളുടെ വൈകാരിക തലങ്ങളും വൈകാരിക ഭാവങ്ങളും രക്ഷിതാക്കളും സമൂഹവും മനസിലാക്കിയാല്‍ മാനസികാരോഗ്യ രംഗത്ത് നല്ല മാറ്റമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു.

മാനസിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുകയാണ് ഏറ്റവും പ്രധാനമെന്നും ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും വരെ ഈ കരുതലുണ്ടാകമമെന്നും ചടങ്ങില്‍ സംസാരിച്ച സോഷ്യല്‍ വര്‍ക്കര്‍ രിസ് വ സ്വലാഹുദ്ധീന്‍ അഭിപ്രായപ്പെട്ടു.

വ്യക്തിയുടെയും സമൂഹത്തിന്‍റെയും മാനസികാരോഗ്യം ഏറെ പ്രധാനമാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍. ബാബുരാജന്‍ പറഞ്ഞു.

മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ക്ലാസിക് ഖത്തറിന്‍റെ കലാകാരന്മാരൊരുക്കിയ സംഗീത സന്ധ്യ പരിപാടിയെ സവിശേഷമാക്കി.
കേരളത്തോടുളള അവഗണ അവസാനിപ്പിക്കണം: കേളി ബദിയ ഏരിയ സമ്മേളനം
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ബദിയ ഏരിയ സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ നടന്നു. സംഘാടക സമിതി ആക്‌ടിംഗ് ചെയർമാൻ ഷാജഹാൻ ഏരിയ പ്രസിഡന്‍റ് അലി കാക്കഞ്ചേരിയെ താത്കാലിക അധ്യക്ഷനായി ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം സീബ കൂവോട് ഉദ്ഘാടനം ചെയ്തു.

ഫെഡറൽ സംവിധങ്ങളോടുള്ള യൂണിയൻ സർക്കാരിന്‍റെ വിവേചനം അവസാനിപ്പിക്കണമെന്നും കേരളത്തിന് ഔദാര്യമല്ല അർഹമായ അവകാശങ്ങൾ അനുവദിക്കണമെന്നും കേളി ബദിയ സമ്മേളനം ആവശ്യപ്പെട്ടു.

മറ്റ് സംസ്ഥാനങ്ങളിലെ ദുരന്തബാധിതർക്ക് സഹായം അനുവദിക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ വായ്‌പ എഴുതിത്തള്ളാൻ പോലും കേന്ദ്ര സർക്കാർ തയാറായില്ല.

ഈ വർഷം ജനുവരിയിൽ വായ്പ‌കൾ എഴുതിത്തള്ളുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്‍റെ തീരുമാനമറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചതിനെതുടർന്ന് കേന്ദ്ര സർക്കാർ നിയമത്തിൽ ഭേദഗതി വരുത്തുകയാണ് ചെയ്തത്.

2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതിയിലൂടെ വായ്‌പ എഴുതിത്തള്ളാനുള്ള നിയമപരമായ ബാധ്യത നീക്കം ചെയ്‌താണ് കേന്ദ്ര സർക്കാർ കേരളത്തിനുള്ള സാധ്യത തടഞ്ഞത്. ദുരന്ത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളാൻ അധികാരം നൽകുന്ന ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് കേന്ദ്രം എടുത്ത് കളഞ്ഞു.

ഇത് ഇന്ത്യൻ ജനതയോട് കാണിക്കുന്ന മനുഷ്യത്വ രഹിതമായ സമീപനമാണ്. കേന്ദ്ര സർക്കാറിന് മുകളിൽ അല്ല ബാങ്ക് നിയമങ്ങൾ എന്ന് ഇന്ത്യൻ നിയമം ആർട്ടിക്കിൾ 73 പ്രകാരം കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാനുള്ള ശേഷി ഉണ്ടെന്ന് ഹൈക്കോടതിക്ക് വരെ വ്യക്തമാക്കേണ്ടിവന്നു.

സ്വന്തം രാജ്യത്തെ ദുരന്ത മുഖത്തെ ജനതയെ സഹായിക്കാതിരിക്കാൻ നിയമത്തിൽ വരെ ഭേദഗതി വരുത്തിയ സംഭവം ലോകത്ത് തന്നെ കേട്ടുകേൾവി ഇല്ലാത്തതാണ്. മുമ്പ് പ്രളയ സമയത്തും വിദേശ സഹായങ്ങൾ സ്വീകരിക്കുന്നത്തിൽ കേരളത്തിന് പ്രത്യേക നിയമം കേന്ദ്രം കൊണ്ട് വരികയും പിന്നീട് തങ്ങൾക്ക് താത്പര്യമുള്ള സംസ്ഥനങ്ങൾക്ക് അനുവാദം നൽകുകയും ചെയ്തത് നാം കണ്ടതാണ്.

കേരളം നിരന്തരം നേരിടുന്ന ഈ അവഗണന ഹൈക്കോടതിക്ക് വരെ ബോദ്ധ്യപ്പെട്ടു എന്നത് തെല്ല് ആശ്വാസം നൽകുന്നതാണ്. കോടതിയുടെ ഭാഗത്തുനിന്നും തുടർന്ന് ശക്തമായ ഇടപെടൽ വേണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജോയിന്‍റ് ട്രഷറർ ജാർനെറ്റ് നെൽസൺ വരവ് ചെലവ് കണക്കും കേളി വൈസ് പ്രസിഡന്‍റ് രജീഷ് പിണറായി സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ആറു യൂണിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. കിഷോർ ഇ. നിസാം, ജാർനെറ്റ് നെൽസൺ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സീബാ കൂവോട് എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. മിഗ്ദാദ്, ധർമ്മരാജ്, നിസാം പത്തനംതിട്ട, സന്തോഷ്‌ കുമാർ, ഷമീർ കുന്നത്ത്, സജീവ് കാരത്തൊടി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.



കിഷോർ ഇ. നിസാം (സെക്രട്ടറി), വി. സരസൻ (പ്രസിഡന്‍റ്), പ്രസാദ് വഞ്ചിപ്പുര (ട്രഷറർ), ഷാജി. നെട്ടൂളി, ധർമ്മരാജ് (ജോയിന്‍റ് സെക്രട്ടറിമാർ), ജയൻ ആറ്റിങ്ങൽ, എൻ.പി. മുരളി (വൈസ് പ്രസിഡന്‍റുമാർ), നിയാസ് നാസർ (ജോയിന്‍റ് ട്രഷറർ), ഷമീർ കുന്നത്ത്, ഷറഫുദ്ദീൻ മൂച്ചിക്കൽ, രതീഷ് രമണൻ, കെ.വി. അലി, ജയകുമാർ, മുസ്തഫ, എ. വിജയൻ, നിസാം പത്തനംതിട്ട, നിസാർ കുളമുട്ടം, ജയൻ ആറ്റിങ്ങൽ, ഷാജഹാൻ പൂക്കുഞ്ഞ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തെരഞ്ഞെടുത്തു.

ഭാരവാഹികളെ ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീക്ക് പാലത്ത് പ്രഖ്യാപിച്ചു. പ്രസീഡിയം കെ.വി. അലി, പ്രസാദ് വഞ്ചിപ്പുര, അബ്ദുസലാം, സ്റ്റിയറിഗ് റഫീഖ് പാലത്ത്, കിഷോർ ഇ നിസാം, ജർണറ്റ് നെൽസൺ, പി.കെ. ഷാജി പ്രമേയം, നിസാം പത്തനംതിട്ട, പുമൽ കുമാർ, മിനിറ്റ്സ് ജയൻ ആറ്റിങ്ങൽ, അൻവർ സാദത്ത്, രജിഷ നിസാം, ക്രഡൻഷ്യൽ ഷാജി നെട്ടൂളി, ഫൈസൽ നിലമ്പൂർ, ഷാജഹാൻ, സരസൻ, രജിഷ്ട്രേഷൻ ജർണറ്റ് നെൽസൺ, ഷമീർ കുന്നത്ത്, രതീഷ് രമണൻ, ധർമ്മരാജ്, എ. വിജയൻ, നിസാം പത്തനംതിട്ട, ഷാജഹാൻ എന്നീ സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.

ഷറഫു മൂച്ചിക്കൽ, നിസാസ് നാസർ എന്നിവർ വളണ്ടിയർമാരായി പ്രവർത്തിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, ഗീവർഗീസ് ഇടിച്ചാണ്ടി, കേളി പ്രസിഡന്‍റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ, കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണൻ, മധു പട്ടാമ്പി, പ്രതീപ് ആറ്റിങ്ങൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.

ഷാജി നെട്ടൂളി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് കേന്ദ്ര സമ്മേളന പ്രതിനിധി പാനൽ അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ പ്രസാദ് വഞ്ചിപ്പുര സ്വാഗതവും സമ്മേളനം തെരഞ്ഞെടുത്ത സെക്രട്ടറി കിഷോർ ഇ. നിസാം നന്ദിയും പറഞ്ഞു.
ലോക ടൂറിസം ദിനത്തിൽ ബഹ്റനിൽ സായാഹ്ന ടൂർ സംഘടിപ്പിച്ചു
മനാമ: ബഹ്റനിൽ വ്യത്യസ്തമായ രീതിയിൽ ടൂറിസം ദിനം അടയാളപ്പെടുത്തുന്നതിനായി ലോക ടൂറിസം ദിനത്തിൽ ടൂർ നടത്തിയ BTEA, BACA, MOTT, BPTC സംയുക്തമായി സംഘടിപ്പിച്ചതു അഭിമാനവും മികച്ച അനുഭവവും പ്രദാനം ചെയ്തു.

ബഹ്റനിൽ നാഷണൽ മ്യൂസിയം, അൽ ജസ്ര ക്രാഫ്റ്റ് വില്ലേജ്, കാനൂ മ്യൂസിയം എന്നിവ ഉൾക്കൊള്ളുന്ന ഒരു ഗ്രൂപ്പ് ടൂറിൽ ഒരവസരം കിട്ടി പങ്കെടുക്കുന്നത് ഇതാദ്യമാണ്.

ബഹ്റനിൽ നാഷണൽ മ്യൂസിയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച നാല് മണിക്കൂർ നീണ്ടുനിന്ന ടൂർ ബാബ് അൽ ബഹ്റനിലെ കാനൂ മ്യൂസിയം, അൽ ജസ്ര ഗ്രാമത്തിലെ ക്രാഫ്റ്റ് സെന്‍റർ ഉൾപ്പെടെ വിശദമായ ടൂർ ഗൈഡുമായി രാത്രി ഏഴിന് അവസാനിച്ചു.

അൽ ജസ്ര ക്രാഫ്റ്റ് വില്ലേജിൽ പ്രദർശനം, തത്സമയ ഉത്പാദനം, വിൽപ്പന എന്നിവയ്ക്കായി ഒരു മേൽക്കൂരയ്ക്ക് കീഴിൽ കരകൗശല കേന്ദ്രങ്ങൾക്കായി ഒരുക്കിയ കേന്ദ്രം പ്രത്യേകമായി പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധികാരികളെ ശരിക്കും അഭിനന്ദിക്കുന്നു.

ഭാവി തലമുറകൾക്ക് സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നതിനായി ഒരു കുടക്കീഴിൽ കരകൗശല വസ്തുക്കൾക്കായി എല്ലാം ഒരു പദ്ധതിയിൽ പ്രാദേശിക ജനങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പ്രോത്സാഹിപ്പിക്കുന്നു, ഇത് ശ്രദ്ധേയമാണ്.

പവിഴ ദ്വീപിന്‍റെ സമ്പന്നവും പഴയതുമായ സാംസ്കാരിക പൈതൃകമായ മൺപാത്ര നിർമ്മാണം പോലുള്ള പരമ്പരാഗത കരകൗശല വസ്തുക്കളാണ് സഞ്ചാരികളെ ആകർഷിക്കുന്ന അൽ ജസ്ര ക്രാഫ്റ്റ് സന്ദർശനത്തിന്‍റെ പ്രത്യേകത.

ഗ്രാമപ്രദേശത്തെ ക്രാഫ്റ്റ് സെന്‍റർ സന്ദർശന വേളയിൽ തുണി നെയ്ത്തും അന്യം നിന്നു പോകാതെ പുതുതലമുറക്ക് ലഭിക്കുന്ന സംരംഭക പ്രോത്സാഹനവും ആകർഷണീയമാണ്. കേരളത്തിലും ഇത്തരം സംരംഭങ്ങൾ ഒരു കുടക്കീഴിൽ ക്രമീകരിക്കുന്നത് തലമുറ വ്യത്യാസമില്ലാതെ പ്രോത്സാഹിപ്പിക്കുന്നത് മാതൃകയാക്കാവുന്നതാണ്.

വരാനിരിക്കുന്ന കാലാവസ്ഥാ അനുകൂല സീസണിൽ ബിപിടിസിയുടെ പിന്തുണയോടെ പൊതു ഗതാഗതം പ്രോത്സാഹനത്തിന്‍റെ ഭാഗമായി ടൂർ ഗൈഡുകളുമായി കൂടുതൽ ഗ്രൂപ്പ് ടൂറുകൾ നടത്തും എന്ന് പ്രതീക്ഷിക്കുന്നു.
പ്രവാസി ലീഗൽ സെൽ പത്രസമ്മേളനം ശനിയാഴ്ച
തിരുവനന്തപുരം: മടങ്ങിയെത്തിയ പ്രവാസികളെയും "നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ പദ്ധതിയുടെ ആവിഷ്കർത്താക്കളായ നോർക്ക റൂട്സ് പ്രവാസി ലീഗൽ സെല്ലിന്‍റെ നിവേദനം പരിഗണിച്ച് സർക്കാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടന്ന് ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്ന് നിർദേശിച്ചിരുന്നു.

ഈ വിഷയം വിശദീകരിക്കുന്നതിനായി ഒരു പത്രസമ്മേളനം ഇന്ന് രാവിലെ 11.30ന് തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രവാസി ലീഗൽ സെൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു പത്രസമ്മേളനം നടത്തുകയാണ്. മാധ്യമ സുഹൃത്തുക്കൾ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
വാഹനാപകടം: മലയാളി യുവാവ് യുഎഇയിൽ മരിച്ചു
ഉമ്മുൽഖുവൈൻ: താനൂർ സ്വദേശി സക്കീർ(38) യുഎഇയിൽ ഉമ്മുൽഖുവൈനിൽ വാഹനാപകടത്തിൽ മരിച്ചു. ന്യൂസനായയിൽ ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകുന്ന വഴി കഴിഞ്ഞ ദിവസം രാത്രി‌യാണ് അപകടം സംഭവിച്ചത്.

മെഡിക്കൽ സെന്‍റർ ജീവനക്കാരനാണ്. പിലാക്കൽ സെയ്താലി - ഖൗജ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്മ. മക്കൾ: ഫാത്തിമ തസ്നി, ഫാത്തിമ നുസ്രി, ഫാത്തിമ നസ്‌ല.
കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുമ്നി ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അലുമ്നി പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിച്ചു. ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിച്ചു.

മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്‍റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്‍റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിച്ചു.

പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചു.
മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു
അബുദാബി: മലയാളി പെൺകുട്ടി അബുദാബിയിൽ മരിച്ചു. കോട്ടയം എരുമേലി പമ്പവാലി നെടിയ മുറിയിൽ സ്മിത്ത് ജോസഫിന്‍റെയും ജ്യോതി തയ്യിലിന്‍റെയും ഏക മകൾ ഹന്ന മറിയ(6) ആണ് മരിച്ചത്.

മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം പിന്നീട് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അദീബ് അഹമ്മദ് മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ
അബുദാബി: ലുലു ഫിനാൻഷൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യുഎഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ഇടം നേടി.

സാങ്കേതികവിദ്യാധിഷ്ഠിത നവീകരണത്തിലൂടെ ആഗോള പങ്കാളിത്തത്തിലും ഡിജിറ്റൽ പണമിടപാടുകളിലും രാജ്യാന്തരതലത്തിലുള്ള പണമിടപാട് രംഗത്തും ലുലു ഫിനാൻഷൽ ഹോൾഡിംഗ്സ് ഇതിനകം ശ്രദ്ധ നേടി.

പത്തു രാജ്യങ്ങളിലായി കന്പനി ധനകാര്യ രംഗത്തു പ്രവർത്തിക്കുന്നുണ്ട്. ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാൻകൂടിയാണ് മലയാളിയായ അദീബ് അഹമ്മദ്.
ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ്
കുവൈറ്റ് സിറ്റി: ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ച് ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി. അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഒഎൻസിപി ഗ്ലോബൽ പ്രസിഡന്‍റും ലോക കേരളസഭ പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് നിർവഹിച്ചു.

ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് ജീവ്സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. വിശിഷ്‌ടാതിഥികളായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജോൺ തോമസ് കളത്തിപ്പറമ്പിൽ, സീനിയർ പ്രിൻസിപ്പാൾ സി. രാധാകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ സീനിയർ പ്രിൻസിപ്പൾ ഗാന്ധിജയന്തി സന്ദേശം നൽകി. ഒഎൻസി പി ഗ്ലോബൽ ട്രഷറർ ബിജു സ്റ്റീഫൻ ഭരണഘടന സംരക്ഷണ സന്ദേശം വിശദീകരിച്ചു.



വൈസ് പ്രസിഡന്‍റ് സണ്ണി മിറാൻഡ, പ്രിൻസ് കൊല്ലപ്പിള്ളിൽ, സെക്രട്ടറി രതീഷ് വർക്കല, വനിതാവേദി കൺവീനർ ദിവ്യാ, ജോയിന്‍റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം, എക്സിക്യൂട്ടിവ് അംഗങ്ങളായ സണ്ണി കെ. അല്ലീസ്, മാത്യു ജോൺ, അബ്ദുൾ അസീസ് കാലിക്കറ്റ്, സൂസൻ, അനിമോൾ, ഹമീദ് പാലേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ട്രഷറർ രവീന്ദ്രൻ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
നോർക്ക കെയർ ഇൻഷുറൻസ് പരിരക്ഷ ഹെൽപ്പ് ഡെസ്കുമായി ഫിറ കുവൈറ്റ്
കുവൈറ്റ് സിറ്റി: പ്രവാസികളായ കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ ന്ധനോർക്ക കെയർന്ധ പദ്ധതിയിൽ ചേരുവാൻ താൽപര്യപ്പെടുന്നവർക്ക് ഫിറ കുവൈറ്റ് ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.

കേരളസർക്കാന്‍റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് പ്രാഥമിക പോളിസി ഉടമക്ക് സാധുതയുള്ള നോർക്ക ഐഡി കാർഡ് ഉണ്ടായിരിക്കണം. കാലാവധിയുള്ള നോർക്ക ഐഡി കാർഡുള്ള, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുവാൻ താൽപര്യപ്പെടുന്ന പ്രാഥമിക അപേക്ഷക / അപേക്ഷകൻ, നോർക്ക കഉ കാർഡിന്റെ കോപ്പിയോടൊപ്പം പദ്ധതിയിൽ ചേർക്കേണ്ട കുടുംബാംഗങ്ങളുടെ രേഖയുടെ കോപ്പി (ആധാർ / പാസ്പോര്ട്ട് / ജനനസർട്ടിഫിക്കറ്റ് / മറ്റു അനുവദനീയമായ രേഖകളിൽ ഏതെങ്കിലുമൊന്ന്)രേഖകൾ നേരിട്ടോ/ഇമെയിൽ വഴിയോ കൈമാറാവുന്നതാണ്.

നോർക്ക റൂട്സിന്‍റെ നോർക്ക ഐഡി കാർഡിന് ഇതുവരെ അപേക്ഷിക്കാത്തവർ, ഐഡി കാർഡ് മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്തവർ എന്നിവർക്കും ഹെൽപ്പ് ഡെസ്കുമായി എത്രെയും പെട്ടെന്ന് ബന്ധപ്പെട്ട് ഐ ഡി കാർഡ് സാധുവാക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്
+965 60671045,+91 6282713637,+965 41105354 വാട്ട്സ് ആപ്പ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഫിറ ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.
കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു
ഫുജൈറ ∙ കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ദിബ യൂണിറ്റ് ഓണാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദിബ ലുലു ഹൈപ്പർമാർക്കറ്റും കൈരളി ദിബയും സംയുക്തമായി ദിബ ലുലു ഹാളിൽ സംഘടിപ്പിച്ച ആഘോഷം പത്തോളം ടീമുകൾ പങ്കെടുത്ത പൂക്കള മത്സരത്തോടെ ആരംഭിച്ചു.

ആഘോഷം കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്‍റ് വിത്സൺ പട്ടാഴി ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മറ്റി അംഗം ഷജറത് ഹർഷൽ അധ്യക്ഷത വഹിച്ചു. മുൻ ഇടുക്കി എംഎൽഎ കെ. കെ ജയചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

കൈരളി സെൻട്രൽ കമ്മറ്റി ട്രഷറർ ബൈജു രാഘവൻ ആശംസ അറിയിച്ചു. ദിബ ഡാൻസ് സ്കൂൾ, ദുബായ് സിംഗ് ബ്രോസ്, കൈരളി ദിബ കലാവിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീതനൃത്താവിഷ്കാരങ്ങളുമായി ഓണാഘോഷം ഉത്സവരംഗമായി. ദിബ ലുലു ഹൈപ്പർമാർക്കറ്റും ദിബയിലെ വിവിധ സ്ഥാപനങ്ങളും സ്പോൺസർ ചെയ്ത സമ്മാനങ്ങൾ പൂക്കള മത്സരം വിജയികൾക്കും കലാപ്രകടനങ്ങളിൽ പങ്കെടുത്തവർക്കും വിതരണം ചെയ്തു.

ദിബ്ബ യൂണിറ്റ് സെക്രട്ടറി റാഷിദ് കല്ലുംപുറം സ്വാഗതവും യൂണിറ്റ് ട്രഷറർ അഷ്റഫ് നന്ദിയും പറഞ്ഞു, അഷ്റഫ് പിലാക്കൽ, അൻവർഷാ, അബ്ദുൽകാദർ എടയൂർ, അബ്ദുല്ല, സുനിൽ ദത്ത്, സാബു, ഹരീഷ് , ഷക്കീർ, ഷൗക്കത്ത്, ശശികുമാർ ,യദുകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.തുടർന്ന് കൈരളി കുടുംബാഗങ്ങൾക്കു വിഭവസമൃദമായ ഓണസദ്യയും ഒരുക്കിയിരുന്നു.
കേളി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
റിയാദ്: 25 വർഷം പൂർത്തിയാക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്‍റെ മുന്നോടിയായി "സിൽവർ ജൂബിലി ലോഗോ' പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്‍റ് സെബിൻ ഇക്ബാൽ അധ്യക്ഷത വഹിച്ചു.

2000ത്തിന്‍റെ അവസാനത്തോടെ റിയാദിൽ ഒരുകൂട്ടം പുരോഗമന ആശയക്കരായ ചെറുപ്പക്കാർ ഒത്തുകൂടി മലയാളികളായ സാധാരണ തൊഴിലാളികൾക്ക് താങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകുവാൻ തീരുമാനം എടുക്കുകയും 2001 ജനുവരി ഒന്നിന് റിയാദ് കേന്ദ്രമായി കേളി കലാസാംസ്കാരിക വേദിക്ക് രൂപം നൽകുകയുമായിരുന്നു.

തുടർന്ന് അവഗണിക്കപ്പെടുന്ന പ്രവാസി സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഒട്ടനവധി പരിപാടികൾക്ക് രൂപം നൽകുകയും വിരഹത്തിന്‍റെ വിരസതകൾ മാറ്റി അപരന് കൈതാങ്ങാവുന്ന ഒരു സംഘടനയ്ക്ക് രൂപം നൽകി എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സാദിഖ് പറഞ്ഞു.

രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖും പ്രസിഡന്‍റ് സെബിൻ ഇഖ്ബാലും ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്കാണ് സംഘടന രൂപം നൽകിയിരിക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

സംഘാടക സമിതി പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിജിൻ കൂവള്ളൂരാണ് ലോഗോ ഡിസൈൻ ചെയ്തത്. കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടന്തോർ, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, കേളി വൈസ് പ്രസിഡന്‍റുമാരായ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി എന്നിവർ ആശംസകൾ അർപ്പിച്ചു.

സംഘാടക സമിതി കൺവീനർ സുനിൽകുമാർ സ്വാഗതവും ചെയർമാൻ ഷാജി റസാഖ് നന്ദിയും പറഞ്ഞു.
കേന്ദ്ര മാർത്തോമ്മാ യുവജനസഖ്യത്തിന്‍റെ ശാഖാ മത്സരത്തിൽ അഭിമാന നേട്ടവുമായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം
അബുദാബി: മാർത്തോമ്മാ യുവജനസഖ്യത്തിന്‍റെ ഭാരതത്തിനു പുറത്തുള്ള മികച്ച ശാഖയായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം തുടർച്ചയായി പതിനാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. 2024-25 വർഷത്തെ പ്രവർത്തനങ്ങൾക്ക് നല്‍കുന്ന അംഗീകാരമാണ് ഇത്.

പ്രസിഡന്‍റ് റവ. ജിജോ സി. ഡാനിയേൽ, വൈസ് പ്രസിഡൻറ്റുമാരായ റവ. ബിജോ എബ്രഹാം തോമസ്, റെജി ബേബി, സെക്രട്ടറി ദിപിൻ വി. പണിക്കർ, ജോയിന്‍റ് സെക്രട്ടറി റിയ എൽസ വർഗീസ്, ട്രസ്റ്റി ടിൻജോ തങ്കച്ചൻ, അക്കൗണ്ടന്‍റ് സാംസൺ മത്തായി എന്നിവരുടെ നേതൃത്വത്തിൽ 22 അംഗ കമ്മിറ്റിയാണ് 2024 -25 വർഷത്തെ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികൾക്കും നേതൃത്വം നൽകിയത്.

ബാഹ്യ ഇന്ത്യയിലെ മികച്ച ശാഖയ്ക്കുള്ള പുരസ്കാരം അബുദാബി മാർത്തോമ ഇടവകയുടെ 54-ാമത് ഇടവക ദിനാഘോഷത്തിന്‍റെ ഭാഗമായി, അഭിവന്ദ്യ റവ. ഡോ. ജോസഫ് മാർ ബർണബാസ് സഫ്രാഗൻ മെത്രാപ്പോലീത്ത അബുദാബി യുവജനസഖ്യം ഭാരവാഹികൾക്ക് നൽകി.

മികച്ച ശാഖാ കിരീടം കൂടാതെ മാർത്തോമ്മാ സഭയുടെ പഠന പുസ്തക പരീക്ഷയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിച്ചതിനും ഏറ്റവും കൂടുതൽ ആളുകൾ വിജയച്ചതിനുമുള്ള ട്രോഫിയും അബുദാബി മാർത്തോമ്മാ യുവജനസഖ്യം കരസ്ഥമാക്കി.

ഇതേ പരീക്ഷയിൽ രണ്ടാം റാങ്ക് അബുദാബി മാർത്തോമ്മാ യുവജനസഖ്യം അംഗം അലീന ജിനു നേടി.
ബഹുസ്വരതയുടെ വീണ്ടെടുപ്പിന് എല്ലാവരും ഒന്നിക്കണം: സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ
റിയാദ്: സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന വൈവിവിധ്യമായ വിശ്വാസ, ആചാര, അനുഷ്ഠാന ചിന്താ ധാരകളെ പരസ്പരം സഹിഷ്ണുതയോടെ അംഗീകരിക്കണമെന്ന് ശിഹാബ് കോട്ടുക്കാട് പറഞ്ഞു. സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഷ്ടമായി കൊണ്ടിരിക്കുന്ന ബഹുസ്വരതയും നീതിയും സമാധാനവും തിരിച്ചു പിടിക്കാനും വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും മതേതര രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത രംഗത്തുള്ളവർ കൈകോർക്കണമെന്ന് വിഷയം അവതരിപ്പിച്ച സയ്യിദ് സുല്ലമി ആഹ്വാനം ചെയ്തു.

ജാതിമത വിവേചനങ്ങളുടെ പേരിൽ മനുഷ്യർ തെരുവിൽ കൊല്ലപ്പെടുന്ന കാഴ്ച നമ്മുടെ രാജ്യത്ത് ഇനിയും ആവർത്തിക്കപ്പെട്ടു കൂട, വസ്ത്രധാരണത്തിന്‍റെയും ഭക്ഷണത്തിന്‍റെയും പേരിൽ മുസ്ലിം ദലിത് സമൂഹങ്ങളിലെ നൂറുകണക്കിന് നിരപരാധികൾക്ക് വർഗീയ ഫാസിസ്റ്റുകളാൽ ജീവൻ നഷ്ടപ്പെട്ട സാഹചര്യമുണ്ടായി. പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും ജീവനും മാനവും നഷ്ടപ്പെടുന്നു. സർക്കാരും സമൂഹവും ബഹുസ്വരതയും നീതിയും സമാധാനവും ഉറപ്പുവരുത്തണമെന്ന് സി.പി. മുസ്തഫ (കഐംസിസി പ്രസിഡന്‍റ്) അഭിപ്രായപ്പെട്ടു.

വെറുപ്പിന്‍റെയും അകൽച്ചയുടെയും മുളകൾ നുള്ളി നശിപ്പിക്കണമെന്ന് രഘുനാഥ് പറശിനിക്കടവും (ഒഐസിസി വൈസ് പ്രസിഡന്‍റ്) നന്മയുടെ മാർഗത്തിൽ ജാതിയോ മതമോ നോക്കാതെ മനുഷ്യനാണ് എന്ന ചിന്തയോടെ കരുണ കാണിക്കുണമെന്ന് അഷ്റഫ് മൂവാറ്റുപുഴയും (എൻആർ കെ വൈസ് ചെയർമാൻ) മറ്റുള്ളവരെ ബഹുമാനിക്കുക, അവരോട് നീതിയിൽ നില കൊള്ളുക, അങ്ങനെ സമാധാനം ഉറപ്പ് വരുത്തുകയെന്ന് (റഹ്മത്തെ ഇലാഹി, സെക്രട്ടറി മുസ്‌ലിം കോഡിനേഷൻ കമ്മിറ്റിയും) ബഹുസ്വരതയും നീതിയും സമാധാനവും കുടികൊള്ളുന്ന സമൂഹത്തിനായി നമുക്ക് കൈ കോർക്കാമെന്ന് നൗഫൽ സിദ്ധീഖും (കേളി കേന്ദ്ര കമ്മറ്റി) അഭിപ്രായപ്പെട്ടു.
കെപിഎ ഹമദ് ടൗൺ ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൾട്ടൺ ഹോട്ടലിൽ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെപിഎ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബഹറിൻ മുൻ ചെയർമാനും കെപിഎ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യാതിഥിയായി പങ്കെടുത്തു.

ബ്ലഡ് ഡോണേഴ്സ് കേരള ബഹറിൻ ചാപ്റ്റർ ചെയർമാൻ കെ.ടി. സലിം, ബഹറിൻ ബില്ലാവാസ് അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി ഡോ. ശ്രീദേവി രാജൻ എന്നിവർ വിശിഷ്‌ടാതിഥികളായും പങ്കെടുത്തു.

കെപിഎ ഹമദ് ടൗൺ ഏരിയ പ്രസിഡന്‍റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതം പറഞ്ഞു.







കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്‍റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഓർഡിനേറ്റർ പ്രദീപ് കുമാർ, ജോയിന്‍റ് സെക്രട്ടറി ബിനിത അജിത്, സീനിയർ അംഗം അജികുമാർ സർവാൻ എന്നിവർ ആശംസകൾ അറിയിച്ചു.

ട്രഷറർ സുജേഷ് നന്ദി രേഖപ്പെടുത്തി. കലാപരിപാടികൾ അവതരിപ്പിച്ച കെപിഎ സൃഷ്‌ടി സിമ്പണി കലാകാരന്മാരെയും കലാകാരികളെയും കെപിഎ സ്ഥാപക പ്രസിഡന്‍റ് നിസാർ കൊല്ലം മൊമന്‍റോ നൽകി. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയും അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത ഓണക്കളികളും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
അക്ഷര നഗരി അസോസിയേഷന്‍റെ ഓണാഘോഷം ഗംഭീരമായി
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്‍റെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്‍റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ സംഘടിപ്പിച്ചു.

അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്‍റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ഐസിസി പ്രസിഡന്‍റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്‍റ് ഷാനവാസ് ടി. ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്‍റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്‍റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസ നേർന്നു.

മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ആഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. 13 വയസുകാരിയായ നഥാനിയ ലെല വിപിന്‍റെ പ്രസംഗം ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അക്ഷര നഗരി ആദരിച്ചു.



കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികൾക്ക് സ്പോൺസർഷിപ് നൽകിയവരെയും വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.

സദ്യ, കനൽ മേളം സമിതി നയിച്ച പഞ്ചാരി മേളം, ആർട്ട് ഇൻ മോഷൻ, ടീം ട്വിങ്കിൾ ടോയ്സ് എന്നിവരുടെ സിനിമാറ്റിക് ഡാൻസ്, ക്യൂഐപിഎ ഖത്തർ ടീം അവതരിപ്പിച്ച തിരുവാതിര, അക്ഷര നഗരി അസോസിയേഷനിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ അത്തപ്പൂക്കളം, ഖത്തറിലെ പ്രമുഖ കലാകാരന്മാർ അണിയിച്ചൊരുക്കിയ ലൈവ് സംഗീത നിശ എന്നിവ കാണികൾക്കു ആവേശം പകർന്നു.



വടംവലിയോടുകൂടി ഓണാഘോഷ പരിപാടികൾ സമംഗളം പര്യവസാനിച്ചു. അക്ഷര നഗരി അസോസിയേഷൻ ജനറൽ സെക്രട്ടറി ജെസിൽ മാർക്കോസ് സ്വാഗതം ആശംസിച്ചു. സംഘടന വൈസ് പ്രസിഡന്‍റ് ബിനോയ് എബ്രഹാം പാമ്പാടി നന്ദി പറഞ്ഞു.

അക്ഷര നഗരി അസോസിയേഷൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വൊളന്‍റിയർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രതിഭ കുവൈറ്റ് കഥായനം'25: കഥകൾ ക്ഷണിക്കുന്നു
കുവൈറ്റ് സിറ്റി: പ്രതിഭ കുവൈറ്റ് കഥായനം'25 ശില്പശാലയുടെ ഭാഗമായി കുവൈറ്റിലെ സാഹിത്യകാരിൽ നിന്നും കഥകൾ ക്ഷണിക്കുന്നു. മൂന്നു പേജുകളിൽ കൂടാത്ത മലയാളത്തിൽ ടൈപ് ചെയ്ത കഥകളാണ് അയക്കേണ്ടത്.

വിഷയം എന്തുമാകാം. തെരഞ്ഞെടുക്കപ്പെടുന്ന കഥകൾ ശില്പശാലയിൽ ഉൾപ്പെടുത്തുന്നതാണ്. കഥകളുടെ പരാമർശവും സംക്ഷിപ്ത വിശകലനവും ഉണ്ടായിരിക്കും.

പ്രശസ്ത എഴുത്തുകാരായ വി.ജെ. ജെയിംസ്, വി.ആർ. സുധീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്ന ശില്പശാല കഥയെഴുതുന്നവർക്ക് തങ്ങളുടെ സ്വന്തം രചനാ രീതികളെ കണ്ടെത്താനുപകരിക്കും.

കഥകൾ [email protected] എന്ന ഇമെയിൽ വിലാസത്തിലേക്കോ 99404146, 60053248 എന്ന നമ്പറുകളിലേക്കോ ഈ മാസം 25നകം അയക്കേണ്ടതാണ്.
ഗാന്ധി സ്മരണയിൽ ജീവരക്തം നൽകി; ബിഡികെ കുവൈറ്റ് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
കുവൈറ്റ് സിറ്റി: രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേർസ് കേരള കുവൈറ്റ് ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ സംഘടിപിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി.

ഗാന്ധിജിയുടെ ആദർശമായ നിസ്വാർഥ സേവനം പ്രാവർത്തികമാക്കിക്കൊണ്ടാണ് നിരവധി ആളുകൾ ജീവൻ രക്ഷാദൗത്യത്തിൽ പങ്കാളികളായത്. ഒക്ടോബർ മൂന്നിന് കുവൈറ്റിലെ അദാൻ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിന് ബിഡികെ കുവൈറ്റ് വോളണ്ടിയർമാർ നേതൃത്വം നൽകി.



ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ബിഡികെ ആന്വൽ സ്പോൺസർ അൽ അൻസാരി എക്സേഞ്ച് മാർക്കറ്റിംഗ് മാനേജർ ശ്രീജിത്ത് മോഹൻദാസ് ക്യാമ്പിൽ മുഖ്യാതിഥിയായിരുന്നു. ട്രൈകാർട്ട്, മെഡക്സ് മെഡിക്കൽ എന്നീ സ്ഥാപങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കു കമ്പനികൾക്കും ബിഡികെ കുവൈറ്റ് ചാപ്റ്ററിന്‍റെ എല്ലാ പിന്തുണയും സഹായവും ഉണ്ടായിരിക്കുന്നതാണെന്നും കൂടുതൽ വിവരങ്ങൾക്ക് 6999 7588 എന്ന നമ്പറിൽ ബന്ധപെടവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് കേളി
റിയാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍റെ മൂന്നാമത് അനുസ്മരണ ദിനം ആചരിച്ച് കേളി കലാസാംസ്കാരിക വേദി.

ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു. കേളി കുടുംബവേദി സെക്രട്ടറിയും രക്ഷാധികാരി സമിതി അംഗവുമായ സീബ കൂവോട് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

കേരള പോലീസിനെ നവീകരിക്കുന്നതിലും ജനസൗഹൃദമാക്കുന്നതിലും കോടിയേരി വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യുന്നതിൽ അദ്ദേഹം കാണിച്ച മാതൃക മുന്നോട്ടുള്ള കുതിപ്പിന് എന്നും ഊർജം പകരുന്നതാണെന്നും പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

രക്ഷാധികാരി സമിതി അംഗവും പ്രസിഡന്‍റുമായ സെബിൻ ഇഖ്ബാൽ, ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, ജോയിന്‍റ് സെക്രട്ടറി സിജിൻ കൂവള്ളൂർ മലാസ് ഏരിയയിൽ നിന്നും ഫൈസൽ കൊണ്ടോട്ടി, നൗഷാദ് കളമശേരി, സനയ അർബൈനിൽ നിന്നും ഹരിദാസൻ എന്നിവർ കോടിയേരിയെ അനുസ്മരിച്ച് സംസാരിച്ചു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ സ്വാഗതവും ജോസഫ് ഷാജി നന്ദിയും പറഞ്ഞു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം
കുവൈറ്റ് സിറ്റി: കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന് ഉജ്വല സമാപനം. അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.

പൊതുസമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ മേഖലയിൽ കെഎംസിസി നടത്തുന്ന സമാനതകളില്ലാത്ത സേവന പ്രവർത്തനങ്ങൾ ലോകത്തിന് മാതൃകയാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

പ്രസിഡന്‍റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്‍റെ പേരിലുള്ള രണ്ടാമത് അവാർഡുകൾ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി (ആരോഗ്യം), സീഷോർ മുഹമ്മദലിക്കു വേണ്ടി മകൻ നിസാം മുഹമ്മദ് അലി സീഷോർ(ബിസിനസ്) എന്നിവർക്ക് ചടങ്ങിൽ വച്ച് തങ്ങൾ സമ്മാനിച്ചു.

തൃശൂർ ജില്ലാ കെഎംസിസി നടത്തിവരുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശനവും നടന്നു. തൃശൂർ സിഎച്ച് സെന്‍ററിനു വേണ്ടി തൃശൂർ ജില്ലാ കെഎംസിസി നൽകുന്ന പത്ത് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ ഭാരവാഹികൾ തങ്ങൾക്ക് കൈമാറി.

സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സുവനീർ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസക്ക് നൽകി മുനവ്വറലി തങ്ങൾ പ്രകാശനം ചെയ്തു.



മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.എച്ച്. റഷീദ്, മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്‍റ് സി.എ. മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം. അമീർ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ തുടങ്ങിയവർ സംസാരിച്ചു.

കെഎംസിസി സ്റ്റേറ്റ് പ്രസിഡന്‍റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറര്‍ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്‍റ് ഫാറൂഖ് ഹമദാനി, മെട്രോ ഗ്രൂപ്പ് എംഡി മുസ്തഫ ഹംസ തുടങ്ങിയവർ ആശംസകൾ നേർന്നു.

കെഎംസിസി മെമ്പർമാരുടെ മക്കളിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.

ജില്ലാ കെഎംസിസി നേതാക്കളായ ലത്തീഫ് കുന്ദംകുളം, മുഹമ്മദ് നാസർ തളി, അബ്ദുൽ റഹ്മാൻ ഗുരുവായൂർ, ആബിദ് ഖാസിമി, റഷീദ് ഇരിങ്ങാലക്കുട, അഷറഫ് കൊടുങ്ങല്ലൂർ തുടങ്ങിയവരും മണ്ഡലം നേതാക്കളും നേതൃത്വം നൽകി.

ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി ചെറുതുരുത്തി സ്വാഗതവും ട്രഷറർ അസീസ് പാടൂർ നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകൻ ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി നയിച്ച സൂഫീ സംഗീത നിശയോടെ സമ്മേളനം സമാപിച്ചു.
"ചിങ്ങ നിലാവ്' ഓണാഘോഷം അരങ്ങേറി
അബുദാബി: സ്വാതി ക്രീയേഷൻസിന്‍റെ ബാനറിൽ ഒരു കൂട്ടം സിനിമാ പ്രേമികൾ ആരംഭിച്ച സിനി മൈൻഡ്‌സ് കേരളയുടെ ആദ്യ സംഗമം "ചിങ്ങ നിലാവ്' അബുദാബിയിൽ നടന്നു,

ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ സമ്മേളനത്തിൽ സിഎംകെ സ്ഥാപക വിദ്യ നിഷൻ അധ്യക്ഷത വഹിച്ചു.

ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, സമാജം പ്രസിഡന്‍റ് സലീം ചിറക്കൽ, സെക്രട്ടറി സുരേഷ് അഷ്‌റഫ് ലുലു, പ്രോഗ്രാം കോഓർഡിനേറ്റർ നസീർ, സി.വി.എം. ഫത്താഹ് എന്നിവർ സംസാരിച്ചു.

നിഷാൻ റോയ്, എം.കെ. ഫിറോസ്, ഹമീദ്, മമ്മിക്കുട്ടി, വാഹിബ്, സബീന, ഇസ്മയിൽ, സുമേഷ്, ഷാനി, അൻസാർ കബീർ എന്നിവർ ആശംസകൾ അറിയിച്ചു,

വിവിധ കലാവിനോദ പരിപാടികൾ അരങ്ങേറി. അൻസാർ വെഞ്ഞാറമൂട്, ഫഹീം, ഡോ. ഷാസിയ, റജ എന്നിവർ ഗാനപരിപാടികൾക്ക് നേതൃത്വം നൽകി.
ദുബായി സിഎസ്ഐ ഇടവകയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
ദുബായി: സിഎസ്ഐ പാരീഷ് (മലയാളം) ദുബായി ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഔദ് മേത്തയിലുള്ള ദുബായി ജെം പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

ജൂബിലിയോടനുബന്ധിച്ച് ഏറ്റെടുത്ത വിവിധ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുകയും ഇടവകയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഇക്കാലയളവിൽ ശക്തി പകരുകയും ചെയ്തു. പ്രത്യേകിച്ചും കേരളത്തിലേക്ക് തിരിച്ചുപോയ മുൻ അംഗങ്ങളെ ഒരുമിച്ച് ചേർത്ത് കോട്ടയം സിഎസ്ഐ റിട്രീറ്റ് സെന്‍ററിൽ നടത്തിയ "കുടുംബസംഗമം' ഏറെ ശ്രദ്ധേയമായി.

50 വർഷത്തെ ഇടവകയുടെ ചരിത്രവും പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന "ക്യാരിസ്' എന്ന സുവനീർ
പ്രസ്തുത അവസരത്തിൽ പ്രകാശനം ചെയ്തു. മധ്യകേരള മഹായിടവക ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ മുഖ്യാതിഥിയായിരുന്നു.

സമൂഹത്തിന്‍റെ പുനർ നിർമിതിയാണ് ജൂബിലിയുടെ സന്ദേശം. സഭ ഈ സന്ദേശം ഉൾക്കൊണ്ട് സമൂഹത്തിന്‍റെ സകലവിധ നന്മകൾക്കും കാരണഭൂതരാകണം എന്ന് ബിഷപ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ തന്‍റെ സന്ദേശത്തിൽ പറഞ്ഞു.

മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധിപൻ റൈറ്റ്. റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തിനു ഇടവക വികാരി റവ. രാജു ജേക്കബ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ നിന്നും ഇടവകയിൽ സേവനം ചെയ്ത മുൻ വൈദീകർ സമ്മേളനത്തിൽ പങ്കെടുത്തു.

ദുബായി ഇന്ത്യൻ കോൺസൽ സുനിൽ കുമാർ, റവ. പ്രേം മിത്ര (ചാപ്ലയിൻ ഹോളി ട്രിനിറ്റി ചർച്ച് ദുബായി), റവ. മാത്യു വർക്കി (മുൻ ഇടവക വികാരി) എന്നിവർ ആശംസകൾ അറിയിച്ചു.

റവ. ഡോ. പി. കെ. കുരുവിളയുടെ (മുൻ ഇടവക വികാരി) പ്രാർഥനയോടു കൂടി ആരംഭിച്ച കാര്യ പരിപാടികൾക്ക് ജോൺ കുര്യൻ (ജനറൽ കൺവീനർ) സ്വാഗതവും എ.പി ജോൺ (വൈസ് പ്രസിഡന്‍റ്) ആശംസയും സജി കെ. ജോർജ് (ജൂബിലി സെക്രട്ടറി) ഒരു വർഷത്തെ ജൂബിലി പ്രവർത്തനങ്ങളുടെ അവലോകനവും ബിബു ചെറിയാൻ (പ്രോഗ്രാം കൺവീനർ) നന്ദിയും അറിയിച്ചു.

റവ. ഫെലിക്സ് മാത്യുവിന്‍റെ (മുൻ ഇടവക വികാരി) പ്രാർഥനയോടെ പൊതു സമ്മേളനം സമാപിച്ചു. റവ. ടിറ്റു തോമസ് (ദുബായി ട്രിനിറ്റി മാർത്തോമ്മാ ചർച്ച്), റവ. ജിജോ. ടി. മുത്തേരി (മാർത്തോമ്മാ പാരിഷ് ദുബായി), റവ. ബ്രൈയിറ്റ് ബി. മോഹൻ (സിഎസ്ഐ എസ്കെഡി ദുബായി), റവ. എൽദോ പോൾ (ഇവാഞ്ചലിക്കൽ ചർച്ച് ദുബായി), ഫാ. വർഗീസ് കോഴിപ്പാടൻ (സെന്‍റ് മേരീസ് കാത്തലിക് ചർച്ച്, ദുബായി), റവ. സുനിൽ രാജ് ഫിലിപ്പ് (സിഎസ്ഐ പാരിഷ് ഷാർജ), റവ.ബിജു കുഞ്ഞുമ്മൻ (സിഎസ്ഐ ചർച്ച് മലയാളം, അബുദാബി), റവ. ചാൾസ് എം ജെറിൽ (സി എസ് ഐ ഓൾ സെന്‍റ് ചർച്ച് ജബൽ അലി) എന്നിവർ ഇടവകയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു.

ഇടവകയുടെ സ്ഥാപക അംഗങ്ങളും ഇടവകാംഗങ്ങളും യുഎഇയിലെ മറ്റു ക്രിസ്തീയ വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തു. ഏകദേശം അറുനൂറിലധികം വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. പൊതുസമ്മേളനത്തിന് ശേഷം പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലുള്ള “യുബിലാറ്റെ ഡെയോ” എന്ന സംഗീത വിരുന്നും ഒരുക്കി.

ഹോളി ട്രിനിറ്റി സെന്‍റ് പോൾസ് ചാപ്പലിൽ വച്ചു ബിഷപ് റൈറ്റ്. റെവ. ഡോ. മലയിൽ സാബു കോശി ചെറിയാന്‍റെ കാർമികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ ആരാധനയോയുടെ കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു.

ഞായറാഴ്ച ആരാധനയ്ക്ക് ലിബിനി ഈസൺ ജോർജ്, ജിനോ മാത്യു ജോയ് (ചർച്ച് വാർഡൻസ്) എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു. അനിൽ ഇടിക്കുള മാത്യു (ചർച്ച് സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.
പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കണം: റൗദ ഏരിയ സമ്മേളനം
റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാരിന്‍റെ പ്രവാസി വിരുദ്ധ നയത്തിന്‍റെ തുറന്ന തെളിവാണെന്ന് കേളി റൗദ ഏരിയ സമ്മേളനം അഭിപ്രായപ്പെട്ടു.

ഒക്ടോബർ അവസാനവാരം പ്രാബല്യത്തിൽ വരുന്ന ശൈത്യകാല ഷെഡ്യൂളിൽ 75 സർവീസുകൾ റദ്ദാക്കപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഇതിന്‍റെ ഭാഗമായി മാത്രം കോഴിക്കോട് നിന്ന് 25 സർവീസുകളാണ് എടുത്തുമാറ്റപ്പെടുന്നത്. മലയാളികളെ കൂടുതലായി ബാധിക്കുന്ന ഈ നടപടി പ്രതിഷേധാർഹമാണ്.

രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് കേരളത്തിലെ പ്രവാസികൾ നൽകുന്ന സംഭാവന വളരെ വലുതാണ്. ആയിരക്കണക്കിന് കോടികളുടെ വിദേശനാണ്യം രാജ്യത്തേക്ക് എത്തിക്കുന്ന പ്രവാസികൾക്ക് കേന്ദ്രം നൽകുന്ന കനത്ത തിരിച്ചടിയാണ് ഈ തീരുമാനം.

സർവീസുകൾ വെട്ടിക്കുറച്ചാൽ ടിക്കറ്റ് നിരക്ക് നിയന്ത്രണം വിട്ട് ഉയരും. ഇതിനകം തന്നെ അമിത ചെലവിൽ ബുദ്ധിമുട്ടുന്ന സാധാരണ പ്രവാസി തൊഴിലാളികൾക്ക് നാട്ടിലേക്കുള്ള മടക്കം അസാധ്യമാകും. കൂടാതെ

നേരിട്ടുള്ള സർവീസുകൾ ഇല്ലാതാകുന്നതോടെ ട്രാൻസിറ്റ് യാത്രകൾ ആശ്രയിക്കേണ്ടി വരുന്ന പ്രവാസികൾക്ക് അധിക ബാധ്യതയും സമയനഷ്ടവും ഇരട്ടിയാകും. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ സർവീസ് വെട്ടിക്കുറക്കുന്ന നടപടി ഉടൻ പിൻവലിക്കണമെന്നും കേരളീയരായ പ്രവാസികൾക്ക് ആവശ്യമായ വിമാന സർവീസുകൾ വർധിപ്പിക്കുകയും വേണം.

കേന്ദ്ര സർക്കാരും ഏവിയേഷൻ മന്ത്രാലയവും ഉടൻ ഇടപെട്ട് സർവീസുകൾ പഴയ നിലയിൽ പുനഃസ്ഥാപിക്കാനും ആവശ്യമായിടത്ത് പുതിയ സർവീസുകൾ അനുവദിക്കുകയും വേണമെന്നും ഗൾഫ് മലയാളികൾ ഏറെ ആശ്രയിക്കുന്നവിമാന സർവീസുകൾ വാണിജ്യ നേട്ടത്തിന്‍റെ പേരിൽ തകർക്കുന്ന പ്രവാസി വിരുദ്ധ നിലപാടിനെതിരേ സമ്മേളനം ശക്തമായി പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്തു.

കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ഒൻപതാമത് റൗദ ഏരിയ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. സംഘാടക സമിതി ചെയർമാൻ സലിം കൂടത്തായി താത്കാലിക അധ്യക്ഷനായി പ്രസിഡന്‍റ് വിനയനെ ക്ഷണിച്ചുകൊണ്ട് തുടക്കം കുറിച്ച സമ്മേളനം രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്‌ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി ബിജി തോമസ് മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ. ഷാജി വരവ് ചെലവ് കണക്കും കേളി ജോയിന്‍റ് സെക്രട്ടറി സുനിൽ കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

അഞ്ച് യൂണിറ്റുകളിൽ നിന്നായി 63 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ബിജി തോമസ്, ഷാജി കെകെ, കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ, കേളി രക്ഷാധികാരി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ആഷിഖ് ബഷീർ, പ്രഭാകരൻ ബേത്തൂർ, അനൂപ്, നിഖിൽ, ബിനീഷ്, ജോസഫ് മത്തായി എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.

കെ.കെ. ഷാജി (സെക്രട്ടറി), സലീം കൂടത്തായി (പ്രസിഡന്‍റ്), മുഹമ്മദ് ഷഫീഖ് (ട്രഷറർ), പ്രഭാകരൻ ബേത്തൂർ, കബീർ പാറക്കൽ(ജോയിന്‍റ് സെക്രട്ടറിമാർ), ഷാനു ഭാസ്‌കർ, ശ്രീജിത് ശ്രീധരൻ (വൈസ് പ്രസിഡന്‍റുമാർ), ബവീഷ് (ജോയിന്‍റ് ട്രഷറർ), ബീനീഷ്, ഇസ്മായിൽ, അബു മുഹമ്മദ്, പി. മുസ്തഫ , ആഷിഖ് ബഷീർ ചന്ദ്രൻ, ജോമോൻ സ്റ്റീഫൻ, ബിജി തോമസ്, ശശിധരൻ പിള്ള, വിൽസൺ ജോസ്, നിസാർ ഷംസുദ്ധീൻ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തെരഞ്ഞെടുത്തു.

ഭാരവാഹികളെ ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി സതീഷ് കുമാർ പ്രഖ്യാപിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സീബാ കൂവോട്, ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡന്‍റുമാരായ ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പ്രഭാകരൻ ബേത്തൂർ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

സുരേഷ് ലാൽ, വിനയൻ, സലീം കൂടത്തായി എന്നിവർ പ്രസീഡിയം, സതീഷ് കുമാർ, ബിജി തോമസ്, ഷാജി കെകെ സ്റ്റിയറിംഗ് കമ്മിറ്റി, ജോമോൻ സ്റ്റീഫൻ, ആഷിഖ് ബഷീർ എന്നിവർ പ്രമേയ കമ്മിറ്റി, ശ്രീകുമാർ, ഷഫീഖ് മിനിറ്റ്സ് കമ്മിറ്റി, പ്രഭാകരൻ, ശ്രീജിത്, ശശിധരൻ പിള്ള ക്രെഡൻഷ്യൽ കമ്മറ്റി, ചന്ദ്രൻ, അനൂപ്‌, ബിനീഷ് രജിസ്ട്രേഷൻ എന്നീ സബ് കമ്മറ്റികൾ സമ്മേളനം നിയന്ത്രിച്ചു.

ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വാഗതവും പുതിയ ഏരിയ സെക്രട്ടറി കെ.കെ. ഷാജി സമ്മേളനത്തിന് നന്ദിയും പറഞ്ഞു.
കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് മലയാളി ഗ്രൂപ്പും കടൽത്തീര ശുചീകരണയജ്ഞം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കുവൈറ്റ്‌ മലയാളി ഫോറവും കുവൈറ്റ്‌ മലയാളി വാട്സ്ആപ്പ് ഗ്രൂപ്പും സംയുക്തമായി കടൽത്തീര ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. മെഹ്ബുള്ള ബീച്ചിൽ വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച ശുചീകരണ യഞ്ജം ഒമ്പതിന് സമാപിച്ചു.

മുപ്പതോളം പേര് പങ്കെടുത്ത പരിപാടിക്ക് സെക്രട്ടറി ആന്‍റോ, ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നടന്ന യോഗത്തിന് ഫോറം പ്രസിഡന്‍റ് മുഹമ്മദ് റോഷൻ അധ്യക്ഷത വഹിച്ചു.

കുവൈറ്റിലെ സാമൂഹിക സേവന രംഗത്ത് കുവൈറ്റ് മലയാളി ഫോറം വഹിക്കുന പങ്ക് യോഗത്തിൽ അധ്യക്ഷൻ എടുത്തുപറഞ്ഞു.

ഷാരോൺ തോമസ് എടാട്ട് സ്വാഗതവും ജോസി വടക്കേടം നന്ദിയും പറഞ്ഞു.
കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയാകളിലായി നടത്തി വരുന്ന പോന്നോണം 2025ന്‍റെ ഭാഗമായി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റോറന്‍റിൽ വച്ച് കെപിഎ മുഹറഖ് ഏരിയയുടെ ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കെപിഎ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞു കെപിഎ പൊന്നോണം 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹറിനിലെ സാമൂഹ്യ പ്രവർത്തകനും കെപിഎ രക്ഷാധികാരിയുമായ ബിജു മലയിൽ മുഖ്യ അതിഥിയായും എസ്എൻസിഎസ് ബഹറിൻ ജനറൽ സെക്രട്ടറിയും സാമൂഹ്യ പ്രവർത്തകനുമായ എം.എസ്. ശ്രീകാന്ത് വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

വിദേശത്ത് ജീവിക്കുമ്പോഴും നമ്മുടെ നാടിന്‍റെ പാരമ്പര്യവും സംസ്കാരവും നിലനിർത്തേണ്ടത് പ്രധാനമാണെന്നും അതിന് ഇത്തരം പരിപാടികൾ സഹായിക്കുമെന്നും കെപിഎ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് കുഞ്ഞ് അഭിപ്രായപ്പെട്ടു. കെപിഎ മുഹറഖ് ഏരിയ പ്രസിഡന്‍റ് പി. മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി ഷഫീഖ് ഇബ്രാഹിം സ്വാഗതം പറഞ്ഞു.

കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, കെപിഎ സ്ഥാപക ട്രഷറർ രാജ് കൃഷ്ണൻ, കെപിഎ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്‍റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഡിനേറ്ററുമായ ഷാഹിൻ മഞ്ഞപ്പാറ, ഏരിയ ജോയിന്‍റ് സെക്രട്ടറി നിഥിൻ ജോർജ്, ഏരിയ വൈസ് പ്രസിഡന്‍റ് അജൂബ് എന്നിവർ ആശംസകൾ അറിയിച്ചു.

മുഹറഖ് ഏരിയ ട്രഷറർ അജി അനിരുദ്ധൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെപിഎ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
പ്രവാസികളുടെ സുരക്ഷ‌‌യ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകൾ: എം.ബി. ഫൈസൽ
റിയാദ്: പ്രവാസികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രവർത്തിച്ചത് ഇടത് സർക്കാരുകളാണെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം എടപ്പാൾ ഏരിയ കമ്മിറ്റി അംഗവും കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവുമായ എം.ബി. ഫൈസൽ.

കേളി കലാസാംസ്‌കാരിക വേദിയുടെ മലാസ് ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവനത്തിനായി മാത്രം പ്രവാസം സ്വീകരിച്ചവരല്ല മലയാളികൾ, മറിച്ച് രാജ്യത്തിന്‍റെ മോചനത്തിനായി സമരം ചെയ്തതിന്‍റെ പേരിൽ ബ്രിട്ടീഷുകാർ നാടുകടത്തി പ്രവാസികളാക്കപ്പെട്ടവരും പ്രവാസ ലോകത്തിരുന്നും നാടിന്‍റെ മോചനത്തിനായി പ്രവർത്തിച്ചവരാണ്.

രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് ശേഷവും കേരളം ഇന്ന് കാണുന്ന രീതിയിലേക്ക് വളർത്തുന്നതിൽ പ്രവാസികളുടെ പങ്ക് വിസ്മരിക്കാൻ പറ്റാത്തതാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും നാടിനെ ചേർത്ത് പിടിക്കുന്നതിൽ പ്രവാസികൾ എന്നും മുന്നിൽ ോതന്നെയാണ്.

ആ പ്രവാസികൾക്ക് എന്നും കാവലാളായി നിന്നിട്ടുള്ളത് കേരളത്തിലെ ഇടത് സർക്കറുകളാണ്. പ്രവാസി വകുപ്പ് മുതൽ നോർക്ക, പ്രവാസി പെൻഷൻ, ലോക കേരള സഭ, പ്രവാസി ഇൻഷ്വറൻസ് പദ്ധതിവരെയുള്ള നിരവധി പദ്ധതികളാണ് ഇടത് സർക്കാരുകൾ നടപ്പിലാക്കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്ന ആറാമത് മലാസ് ഏരിയ സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. പുകസ സെക്രട്ടറിയും കവിയുമായ വിനോദ് വൈശാഖി എഴുതിയ സ്വാഗതഗാനത്തോടെ സമ്മേളനം ആരംഭിച്ചു.

സംഘാടക സമിതിയുടെ വൈസ് ചെയർമാൻ അൻവർ താത്കാലിക അധ്യക്ഷനായി പ്രസിഡന്‍റ് മുകുന്ദനെ ക്ഷണിച്ചു. സംഘാടകസമിതി കൺവീനറും ഏരിയ ജോയിന്‍റ് സെക്രട്ടറിയുമായ വി.എം. സുജിത് സ്വാഗതം പറഞ്ഞു.

ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സിംനേഷ് വയനാൻ വരവ് ചെലവ് കണക്കും കേളി വൈസ് പ്രസിഡന്‍റ് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

പത്ത് യൂണിറ്റുകളിൽ നിന്നായി 161 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. നൗഫൽ ഉള്ളാട്ട്ചാലി, സിംനേഷ് വയനാൻ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി രക്ഷാധികാരി അംഗം സുരേന്ദ്രൻ കൂട്ടായി എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു.

ഷമീം മേലേതിൽ, നിജിത് കുമാർ, കരീം പൈങ്ങാട്ടൂർ, അനിൽ,അഷറഫ് പൊന്നാനി, റിജോ എന്നിവർ വിവിധ പ്രമേയങ്ങൾ വതരിപ്പിച്ചു.

സുജിത് വി എം (സെക്രട്ടറി), സമീർ അബ്ദുൽ അസീസ് (പ്രസിഡന്‍റ്), സിംനേഷ് വയനാൻ (ട്രഷറർ), അൻവർ സാദിഖ്, അബ്ദുൽ വദൂദ് (ജോയിന്റ് സെക്രട്ടറിമാർ), അഷ്‌റഫ് പൊന്നാനി, റെനീസ് കരുനാഗപ്പള്ളി (വൈസ് പ്രെസിഡന്‍റുമാർ), റഫീഖ് പി എൻ എം (ജോയിന്‍റ് ട്രഷറർ), മുകുന്ദൻ വടക്കേകണ്ടി, രതീഷ്, അജ്മൽ, രാഘേഷ്, റിജോ അറക്കൽ, ഉനൈസ് ഖാൻ, നൗഫൽ ഷാ, മുനവ്വർ അലി, നാരായണൻ, ഫൈസൽ കൊണ്ടോട്ടി, മനൗഷാദ് എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും 19 അംഗ നേതൃത്വത്തെ സമ്മേളനം തെരഞ്ഞെടുത്തു.

കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ഫിറോസ് തയ്യിൽ, കേളി പ്രസിഡന്‍റ് സെബിൻ ഇഖ്‌ബാൽ, ട്രഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡമ രജീഷ് പിണറായി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് കൊട്ടാരത്തിൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സുജിത് വി എം ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

മുകുന്ദൻ, സമീർ, സജിത്ത്, ഇ.കെ. രാജീവൻ എന്നിവർ പ്രസീഡിയം, സുനിൽ കുമാർ, ജവാദ്, നൗഫൽ ഉള്ളാട്ട്ചാലി, സിംനേഷ് വയനാൻ സ്റ്റിയറിംഗ് കമ്മിറ്റി, കരീം പൈങ്ങോട്ടൂർ, ഗിരീഷ് കുമാർ, അഷ്‌റഫ് പൊന്നാനി, അനിൽ എന്നിവർ പ്രമേയ കമ്മിറ്റി, ഷമീം മേലേതിൽ, അബ്ദുൽ വദൂദ്, സുലൈമാൻ, ഡൈസൻ, മിനുട്സ് കമ്മിറ്റി, വി.എം. സുജിത് , രാഘേഷ്, ഗഫൂർ ക്രെഡൻഷ്യൽ കമ്മിറ്റി, റഫീഖ് പി എൻ എം, പ്രശാന്ത്, അജ്മൽ റിജോ അറക്കൽ രജിസ്ട്രേഷൻ കമ്മറ്റി, എന്നീ സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു. പുതിയ ഏരിയ സെക്രട്ടറി സുജിത് വി എം സമ്മേളനത്തിന് നന്ദി പറഞ്ഞു.
കേളിക്ക് പുതിയ രണ്ട് ഏരിയ കമ്മിറ്റികൾ കൂടി
റിയാദ്: കേളി കലാസംസ്കാരരിക വേദിയുടെ ഏറ്റവും വലിയ ഏരിയ കമ്മിറ്റിയായ മലാസ് ഏരിയ കമ്മറ്റിയെ മലാസ്, ഒലയ്യ, മജ്മ എന്നീ മൂന്നു ഏരിയകളാക്കി വിഭജിച്ചു. മലാസ്, ജരീർ, ഹാര യൂണിറ്റുകൾ മലാസ് ഏരിയയ്ക്ക് കീഴിലും ഒലയ, സുലൈമാനിയ, തഹ്‌ലിയ യൂണിറ്റുകൾ ഒലയ ഏരിയയ്ക്ക് കീഴിലും റിയാദിനു ഇരുനൂറു കിലോമീറ്റർ അകലെയുള്ള യൂണിറ്റുകളായ മജ്മ, ഹോത്തസുദൈർ, താദിഖ്, തുമൈർ എന്നീ യൂണിറ്റുകൾ മജ്മ ഏരിയയ്ക്ക് കീഴിലും പ്രവർത്തിക്കും.

മലാസ് ഏരിയ സമ്മേളനത്തിലാണ് പുതിയ ഏരിയ കമ്മറ്റികൾക്ക് രൂപം നൽകിയത്. ഒലയ ഏരിയയുടെ ഭാരവാഹികളായി നൗഫൽ ഉള്ളാട്ട്ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്‍റ്), ഗിരീഷ്‌കുമാർ (ട്രഷറർ), മുരളി കൃഷ്ണൻ, അമർ പുളിക്കൽ (ജോയിന്‍റ് സെക്രട്ടറിമാർ), ലബീബ്, കെ.കെ. അനീഷ് (വൈസ് പ്രസിഡന്‍റുമാർ), പ്രശാന്ത് ബാലകൃഷ്ണൻ (ജോയിന്‍റ് ട്രഷറർ), അബ്ദുൽ കരീം, ഷമീം മേലേതിൽ, കബീർ തടത്തിൽ, സുലൈമാൻ, നിയാസ്, ഇർഷാദ്, സുരേഷ് പള്ളിയാളിൽ, സമീർ മൂസാ, ഷാനവാസ്, ബിജിൻ, അനീഷ് മംഗലത്ത് എന്നിവർ നിർവാഹകസമിതി അംഗങ്ങളായും 19 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

മജ്മ ഏരിയയുടെ ഭാരവാഹികളായി ഷിജിൻ മുഹമ്മദ് (സെക്രട്ടറി), ജലീൽ ഇല്ലിക്കൽ (പ്രസിഡന്‍റ്), രാധാകൃഷ്ണൻ (ട്രഷറർ) മുഹമ്മദ് ശരീഫ്, സന്ദീപ് കുമാർ (ജോയിന്‍റ് സെക്രട്ടറിമാർ), എൻ.വി. ഡൈസൻ , മുനീർ (വൈസ് പ്രസിഡന്‍റുമാർ), അബ്ദുൽ ഗഫൂർ (ജോയിന്‍റ് ട്രഷറർ), കുഞ്ഞുപിള്ള തുളസി, ബാലകൃഷ്ണൻ, പ്രതീഷ് പുഷ്പൻ, ഹർഷിൽ, ജോയ് മരിയ ദാസ്, നൂറുദ്ധീൻ, അൻവർ ഇബ്രാഹിം, ഷൌക്കത്ത്, ഷാജഹാൻ മുഹമ്മദ് എന്നിവർ നിർവാഹക സമിതി അംഗങ്ങളായ 19 അംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

കഴിഞ്ഞ 10 വർഷത്തോളമായി റിയാദിൽ നിന്നും വിദൂര പ്രദേശത്തുള്ള മജ്മ, തുമൈർ കേന്ദ്രമായി പ്രവർത്തിക്കുന്ന നാല് യൂണിറ്റുകൾ മലാസ് ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രദേശത്തെ മലയാളികൾക്കും ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഒരു കൈത്താങ്ങായി മാറിയ കേളിയുടെ പ്രവർത്തനം സ്വയം പര്യാപ്തമായി യൂണിറ്റുകളിൽ നിന്നുംഏരിയ തലത്തിലേക്ക് ഉയർന്നു.

രക്തദാനം പോലുള്ള മെഗാ കാമ്പയിനുകൾ ഏറ്റെടുത്തു നടത്തി വിജയപ്പിക്കാൻ കേളി പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. തുടർന്നും പ്രവാസ സമൂഹത്തിന് താങ്ങും തണലുമായ പ്രവർത്തങ്ങൾ ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ലോക ഹൃദയ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ദോഹ: ആരോഗ്യകരമായ ജീവിത ശൈലി പിന്തുടര്‍ന്നും ശാസ്ത്രീയമായ ഭക്ഷണക്രമം പാലിച്ചും സമയാസമയങ്ങളില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയും ഹൃദയാരോഗ്യം സംരംക്ഷിക്കുകയും ഹൃദ്രോഗ സാധ്യതയെ ഒരു പരിധിവരെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന് വേള്‍ഡ് ഹാര്‍ട്ട് ഡേ യോടനുബന്ധിച്ച് മീഡിയ പ്ലസ് അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയില്‍ സംസാരിച്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രമേഹം, രക്ത സമ്മര്‍ദം എന്നിവ നിയന്ത്രിക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, സമയാസമയങ്ങളില്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിക്കാതിരിക്കുക, ശാരിരികാസ്യസ്ഥ്യങ്ങളുണ്ടാകുമ്പോള്‍ വൈദ്യ സഹായം തേടുക എന്നിവയാണ് പ്രധാന കാര്യങ്ങളെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്‍ററിലെ ജനറല്‍ പ്രാക്ടീഷ്ണര്‍ ഡോ. ബിനീഷ് അഖീല്‍ അഭിപ്രായപ്പെട്ടു.

ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതില്‍ ദന്ത സംരംക്ഷണത്തിനും പ്രാധാന്യമുണ്ടെന്നും പല്ലുകളുടെ സംരംക്ഷണത്തിലും ശ്രദ്ധ വേണമെന്നും ചടങ്ങില്‍ സംസാരിച്ച അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്‍ററിലെ ഡെന്‍റിസ്റ്റ് ഡോ. ഷഫീഖ് ഹസന്‍ പറഞ്ഞു.

പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായ ഏയ്ഞ്ചല്‍ റോഷന്‍, ജിആര്‍സിസി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍ എന്നിവര്‍ സംഘാടകരോടൊപ്പം ചേര്‍ന്ന് ഹാര്‍ട്ട് ഡേ പോസ്റ്റര്‍ റിലീസ് ചെയ്തു. ഖത്തറിലെ കലാകാരനായ പ്രശോഭ് കണ്ണൂര്‍ വേസ്റ്റ് പേപ്പറുകള്‍കൊണ്ട് നിര്‍മിച്ച ഹൃദയത്തിന്‍റെ കൊളാഷ് പരിപാടിയുടെ മുഖ്യ പ്രായോജകരായ അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ക്ക് സമ്മാനിച്ചു.

അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്‍ററിന്‍റെ സൗജന്യ ബ്ലഡ് പ്രഷര്‍, ഷുഗര്‍ പരിശോധനകള്‍, ബിഎംഐ ഇന്‍ഡക്‌സ് എന്നിവക്ക് പുറമേ ക്ലാസിക് ഖത്തര്‍, മെലോഡിയ എന്‍റര്‍ടെയിന്‍മെന്‍റ് എന്നിവയിലെ ഗായകരോടൊപ്പം മുഹ് സിന്‍ തളിക്കുളം, റാഫി പാറക്കാട്ടില്‍, സുബൈര്‍ പാണ്ടവത്ത്, അബ്ദുല്ല മൊകേരി എന്നിവരും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് ഹാര്‍ട്ട് ഡേ ആഘോഷങ്ങളെ അവിസ്മരണീയമാക്കി.

മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, ജനറല്‍ മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ്, ഓപറേഷന്‍ മാനേജര്‍ റഷീദ പുളിക്കല്‍, അമീന്‍ സിദ്ധീഖ്, നിഷാദ്, സൈനുല്‍ ആബിദ്, മുഹമ്മദ്, അബ്ദുസമദ്, അല്‍ ഹിലാല്‍ പ്രീമിയം മെഡിക്കല്‍ സെന്‍റര്‍ ബിസിനസ് ഡവലപ്‌മെന്‍റ് ആൻഡ് കോര്‍പറേറ്റ് റിലേഷന്‍സ് മാനേജര്‍ നസീഫ് മുഹമ്മദ് അബ്ദുല്‍ സലാം, ബിസിനസ് ഡവലപ്‌മെന്‍റ് മാനേജര്‍ മുഹമ്മദ് ഹര്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
ഒളിമ്പ്യാഡ് അഭിലാഷികൾക്കുള്ള ഗണിതശാസ്ത്രം: ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: ഡോ. രാജു നാരായണ സ്വാമി ഐഎഎസിന്‍റെ 35-ാമത് പുസ്തകം "ഒളിമ്പ്യാഡ് അഭിലാഷികൾക്കുള്ള ഗണിതശാസ്ത്രം' പ്രകാശനം ചെയ്തു. ഒളിമ്പ്യാഡ് മുൻ പരീക്ഷകളിൽ നിന്നുള്ള 24 ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. കുവൈറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് കെ. മുളുക പുസ്തകം പ്രകാശനം ചെയ്തു.

സാഹിത്യ അക്കാദമി അവാർഡ് നേടിയ "ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയിൽ', ബാലസാഹിത്യത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ "നീലക്കുറിഞ്ഞി ഒരു വ്യാഴവട്ടത്തിലെ വസന്തം' എന്നിവ അദ്ദേഹത്തിന്‍റേതായി പുറത്തുവന്ന രചനകളാണ്.

അഞ്ച് ജില്ലകളിൽ കളക്ടറായും കോളജ് വിദ്യാഭ്യാസ ഡയറക്ടർ, മാർക്കറ്റ് ഫെഡ് എംഡി, കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രാജുനാരായണ സ്വാമി.

38 തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന റിക്കാർഡും സ്വാമിക്ക് സ്വന്തം. ഗ്രാമവികസനം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ നിരവധി പ്രധാന നയങ്ങളും പരിപാടികളും നടപ്പിലാക്കുന്നതിൽ സ്വാമി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ ഗവേഷണത്തിന് ജോർജ് മേസൺ സർവകലാശാലയിലെ സെന്‍റർ ഫോർ ഇന്‍റലക്ച്വൽ പ്രോപ്പർട്ടി ആൻഡ് ഇന്നൊവേഷൻ പോളിസി സ്ഥാപിച്ച ലിയോനാർഡോ ഡാവിഞ്ചി ഫെലോഷിപ്പ്, അഴിമതിക്കെതിരായ പോരാട്ടത്തിന് കാൺപൂർ ഐഐടിയിൽ നിന്ന് 2018 ലെ സത്യേന്ദ്ര കെ. ദുബെ മെമ്മോറിയൽ അവാർഡ്, ഹോമി ഭാഭ ഫെലോഷിപ്പ് എന്നിവ സ്വാമിയുടെ നേട്ടങ്ങളിൽ പൊൻതൂവൽ കൂടിയായി.

മദ്രാസ് ഐഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബിടെക്കും ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ പിഎച്ച്ഡിയും നേടിയ അദ്ദേഹം 1991 ബാച്ചിലെ ഐഎഎസിലെ അഖിലേന്ത്യാ ഒന്നാം റാങ്ക് ജേതാവാണ്.

സ്വർ‍ണ മെഡലോടെ ബംഗളൂരിലെ നാഷണൽ ലോ സ്കൂളിൽ നിന്ന് പിജി ഡിപ്ലോമയും ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് എൽഎൽഎമ്മും കരസ്ഥമാക്കിയിട്ടുണ്ട്.
നാരായണൻ അണ്ണഞ്ചേരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ, മലാസ് യൂണിറ്റ് അംഗം നാരായണൻ അണ്ണഞ്ചേരിക്ക് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. കഴിഞ്ഞ 38 വർഷമായി സൗദി അറേബ്യയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്തിരുന്ന നാരായണൻ കണ്ണൂർ ജില്ലയിലെ മയ്യിൽ സ്വദേശിയാണ്.

മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ മലാസ് ഏരിയ വൈസ് പ്രസിഡന്‍റും മലാസ് യൂണിറ്റ് പ്രസിഡന്‍റുമായ റെനീസ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.

മലാസ് യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി ഉനൈസ്ഖാൻ സ്വാഗതവും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, മലാസ് രക്ഷാധികാരി സെക്രട്ടറിയും ജോയിന്‍റ് സെക്രട്ടറിയുമായ സുനിൽകുമാർ, മലാസ് ഏരിയ സെക്രട്ടറി സുജിത്ത്, മലാസ് ഏരിയ പ്രസിഡന്‍റ് സമീർ, ന്യൂസനയ്യ ഏരിയ സെക്രട്ടറി ജോയ് തോമസ്, സനയ്യ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രൻ, രക്ഷാധികാരി സമിതി അംഗങ്ങളായ മുകുന്ദൻ, അൻവർ, ഇ.കെ. രാജീവ്, മാലാസ് ഏരിയ കമ്മിറ്റി അംഗങ്ങളായ അജ്മൽ, നാരായണൻ, രതീഷ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

കൂടാതെ നിരവധി യൂണിറ്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. യൂണിറ്റിന്‍റെ ഉപഹാരം യൂണിറ്റ് അംഗങ്ങൾ നാരായണന് കൈമാറി. നാരായണൻ ചടങ്ങിന് നന്ദിയും പറഞ്ഞു.
യുഎഇയിൽ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയിൽ എം.എ. യൂസഫലി ഒന്നാമത്
കൊച്ചി: പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫൈനാൻസ് വേൾഡ് പുറത്തുവിട്ട യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടികയിൽ (ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ്) മലയാളി വ്യവസായി എം.എ. യൂസഫലി ഒന്നാമത്.

യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്കരണമാണു യൂസഫലി യാഥാർഥ്യമാക്കിയതെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. ഉത്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ, അടിസ്ഥാനസൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവ ഏറ്റവും മികച്ചതെന്നും അവർ അഭിപ്രായപ്പെട്ടു.

യുഎഇ ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകൾ, സാമൂഹിക പ്രതിബദ്ധതയോടുകൂടിയ പ്രവർത്തനങ്ങൾ, സാമൂഹിക ഉന്നമന ശ്രമങ്ങൾ, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കു നൽകിവരുന്ന പിന്തുണ എന്നിവകൂടി വിലയിരുത്തിയാണു റാങ്കിംഗ്.

യുഎഇയെ ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ ലീഡർമാർ എന്ന വിശേഷണത്തോടെയാണു ടോപ്പ് 100 എക്സ്പാറ്റ് ലീഡേഴ്സ് പട്ടിക പ്രസിദ്ധീകരിച്ചത്. ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയാണു പട്ടികയിൽ രണ്ടാമത്. അൽ ആദിൽ ട്രേഡിംഗ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ധനഞ്ജയ് ദാതാറാണു മൂന്നാമതുള്ളത്.

ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ, ലുലു ഫിനാഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ്, ഷംലാൽ അഹമ്മദ്, സണ്ണി വർക്കി തുടങ്ങിയവരാണ് പട്ടികയിൽ ഇടംനേടിയ മറ്റു മലയാളികൾ.
ഓണാഘോഷം സംഘടിപ്പിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ
റിഫാ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ 10 ഏരിയകളിലായി നടത്തിവരുന്ന "പൊന്നോണം 2025'ന്‍റെ ഭാഗമായി റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെഗായ കെസിഎ ഹാളിൽ വച്ച് ഓണാഘോഷം സംഘടിപ്പിച്ചു.

കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബഹറിനിലെ പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര മുഖ്യാതിഥിയായും കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, സാമൂഹിക പ്രവർത്തകൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ വിശിഷ്‌ടാതിഥിയായും പങ്കെടുത്തു.

കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനുമുള്ള അവസരം ഇങ്ങനെയുള്ള പരിപാടികളിലൂടെ ലഭിക്കുമെന്നും പങ്കെടുത്ത വിശിഷ്‌ടാതിഥികൾ പറഞ്ഞു.കെപിഎ റിഫാ ഏരിയ പ്രസിഡന്‍റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതം പറഞ്ഞു.



കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സ്ഥാപക പ്രസിഡന്‍റ് നിസാർ കൊല്ലം, വൈസ് പ്രസിഡന്‍റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്‍റ് ട്രഷറർ കൃഷ്ണകുമാർ, മെമ്പർഷിപ്പ് സെക്രട്ടറിയും ഏരിയ കോഓർഡിനേറ്ററുമായ മജു ആർ. വർഗീസ്, ഏരിയ കോഓർഡിനേറ്റർ ഷിബു സുരേന്ദ്രൻ, ഏരിയ ജോയിന്‍റ് സെക്രട്ടറി സുബിൻ സുനിൽകുമാർ, ഏരിയ വൈസ് പ്രസിഡന്‍റ് ജമാൽ കോയിവിള എന്നിവർ ആശംസകൾ അറിയിച്ചു.

റിഫാ ഏരിയ ട്രെഷറർ അനന്തു ശങ്കർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, രാജ് ഉണ്ണികൃഷ്ണൻ, ലിനീഷ് പി. ആചാരി, ജോസ് മങ്ങാട് എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു. സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം, അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും വടംവലിയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ദ ബാസിൽ ആർട്ട്സ്‌ ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ കലാ-സാംസ്ക്കാരിക സംഘടനയായ ബാസിൽ ആർട്ട്സിന്‍റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. അബ്ബാസിയ കലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ റവ.ഫാ. മത്തായി സഖറിയ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഓണസന്ദേശം നൽകി.

ബാസിൽ ആർട്ട്സ് പ്രസിഡന്‍റ് ജെറി ജോൺ കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റ് മഹാ ഇടവക സഹവികാരി റവ.ഫാ. മാത്യൂ തോമസ് ആശംസകൾ അർപ്പിച്ചു. ലേഡീസ് ചെയർ പേഴ്സൺ ഷാനി ജോഫിൻ സ്വാഗതവും ജനറൽ സെക്രട്ടറി ബിനു ബെന്ന്യാം നന്ദിയും രേഖപ്പെടുത്തി.

കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, പൊലിക കുവൈറ്റിന്‍റെ നാടൻ പാട്ടുകൾ, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് കൊഴുപ്പേകി.



കുവൈറ്റ്‌ മഹാ ഇടവകയിലെ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ്‌ മൂവ്മെന്‍റിന്‍റെ സാംസ്കാരിക വിഭാഗവും കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്റ്റർഡ് സംഘടനയുമാണ് ദ ബാസിൽ ആർട്ട്സ്.
ഏഷ്യ കപ്പ് വിജയം: ആഘോഷം സംഘടിപ്പിച്ച് കെഡിഎൻഎ കുവൈറ്റ്
കുവൈറ്റ് സിറ്റി:. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഏഷ്യ കപ്പ് വിജയത്തിൽ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ(കെഡിഎൻഎ) ഓൺലൈനായി വിജയാഘോഷം സംഘടിപ്പിച്ചു. കുവൈറ്റ് നാഷണൽ ക്രിക്കറ്റ് മാനേജർ നവീൻ ഡി. ജയൻ ഉദ്ഘാടനം നിർവഹിച്ചു.

തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ തുടങ്ങിയവരുടെ ബാറ്റിംഗ് മികവിലൂടെയാണ് നഷ്‌ടപ്പെട്ടെന്ന് കരുതിയ മത്സരം ഇന്ത്യ സ്വന്തമാക്കിയതെന്ന് ഐസിസി ലെവൽ കോച്ച് കൂടിയായ നവീൻ ഡി. ജയൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കെഡിഎൻഎ പ്രസിഡന്‍റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വൈസറി ബോർഡ് അംഗം ബഷീർ ബാത്ത, വൈസ് പ്രസിഡന്‍റുമാരായ അസീസ് തിക്കോടി, ഷിജിത് ചിറക്കൽ, ടി.എം. പ്രജു, വനിതാ വിഭാഗം പ്രസിഡന്‍റ് ലീന റഹ്‌മാൻ ഇലിയാസ് തോട്ടത്തിൽ, റാഫിയ അനസ്, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെ കളത്തിൽ, എം.പി. അബ്ദുറഹ്മാൻ, സാജിത നസീർ, വി.എ. ഷംസീർ, പ്രജിത്ത് പ്രേം, വിനയൻ കാലിക്കറ്റ്, രാമചന്ദ്രൻ പെരിങ്ങൊളം എന്നിവർ ആശംസൾ അറിയിച്ചു.

കെഡിഎൻഎ ആക്‌ടിംഗ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും വനിതാ വിഭാഗം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ ഏകോപനം നടത്തി.
കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് ഓണാഘോഷം ശനിയാഴ്ച അബുദാബിയിൽ
അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലുമ്നി അസോസിയേഷൻ അബുദാബി ചാപ്റ്റർ ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ ശനിയാഴ്ച 6.30 മുതൽ അൽ വഹ്‌ദ മാളിലെ ഗ്രാൻഡ് അരീന ഇവന്‍റ്സ് സെന്‍ററിൽ നടക്കും.

അലുമ്നി പ്രസിഡന്‍റ് അനിൽ സി. ഇടിക്കുള അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ഇന്ത്യ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് കെ. ജയചന്ദ്രൻ നായർ ഉദ്ഘാടനകർമം നിർവഹിക്കും.

മുഖ്യ രക്ഷാധികാരി വി.ജെ. തോമസ്, കൺവീനർ കെ.ആർ. ഷിബു, വൈസ് പ്രസിഡന്‍റ് സെബി സി. എബ്രഹാം, സെക്രട്ടറി അജു സൈമൺ, ട്രഷറർ വിൻസൻ ജോർജ്, ജോയിന്‍റ് സെക്രട്ടറി മാമ്മൻ ഫിലിപ്പ്, വനിതാ സെക്രട്ടറി ആൻസി ജോസഫ് എന്നിവർ സംസാരിക്കും.

മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ആറന്മുള വള്ളപ്പാട്ട്, നാടൻ പാട്ട്, സിനിമാറ്റിക്ക് നൃത്തപരിപാടികൾ, സംഗീത സായാഹ്നം തുടങ്ങിയ പരിപാടികളും ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

പങ്കെടുക്കാൻ താത്പര്യമുള്ള പൂർവ വിദ്യാർഥികൾക്ക് 050 151 9671 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ട്രാക് നോർക്ക രജിസ്‌ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റസിഡന്‍റ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് നോർക്ക പ്രവാസി ഐഡി കാർഡ് സ്വന്തമാക്കുന്നതിന് കാമ്പയിൻ സംഘടിപ്പിച്ചു.

സെപ്റ്റംബർ 27 മുതൽ 30 വരെ നടന്ന കാമ്പയിനിൽ നിരവധി അംഗങ്ങൾ അവസരം പ്രയോജനപ്പെടുത്തി. അബ്ബാസിയ ശ്രീരാഗം ഡിജിറ്റൽ വേൾഡിന് എതിർ വശമുള്ള താത്കാലിക ഓഫീസിൽ നടന്ന കാമ്പയിൻ എം. എ. നിസാം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്‍റ് ശ്രീരാഗം സുരേഷ്, ജന. സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്‍റ് മോഹൻ കുമാർ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ അരുൺ കുമാർ, റോബർട്ട്, രഞ്ജിത് ജോണി, ഷിനി റോബർട്ട്, അബ്ബാസിയ ഏരിയ സെക്രട്ടറി മണികണ്ഠൻ, മറ്റ് അംഗങ്ങളായ മനു മനോഹരൻ, ചന്ദ്രജിത്ത് എന്നിവർ ചേർന്ന് ഏകോപനം നടത്തി.
ഡബ്ല്യുഎംസി കുവൈറ്റ്‌ പ്രൊവിൻസ് ഓണാഘോഷം വെള്ളിയാഴ്ച
കുവൈറ്റ്‌ സിറ്റി: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) കുവൈറ്റ്‌ പ്രൊവിൻസ് ഓണാഘോഷം "ഹൃദ്യം 2025' വിവിധയിനം കലാപരിപാടികളോട് കൂടി വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ ബിനീദ് അൽ ഗറിലുള്ള ഹോട്ടൽ പാർക്ക്‌ അവന്യുവിൽ വച്ച് നടത്തപെടും.

ഡബ്ല്യുഎംസി ഗ്ലോബൽ പ്രസിഡന്‍റ് അമേരിക്കൻ വ്യവസായി ഡോ. ബാബു സ്റ്റീഫൻ മുഖ്യാതിഥി ആയിരിക്കും. ഗ്ലോബൽ വൈസ് ചെയർമാൻ (ഇന്ത്യ റീജിയൺ) സുരേന്ദ്രൻ കണ്ണാട്ട്, ഗ്ലോബൽ വുമൺസ് ഫോറം പ്രസിഡന്‍റ് ഷീല റെജി (ദുബായി), ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്‍റ് രേഷ്മ ജോർജ് (അബുദാബി), മിഡിൽ ഈസ്റ്റ്‌ പ്രസിഡന്‍റ് സുധീർ സുബ്രമണ്ണ്യൻ (യുഎഇ), ദുബായി പ്രൊവിൻസ് ജനറൽ സെക്രട്ടറി റെജി ജോർജ് കൂടാതെ കുവൈറ്റിലെ സാമൂഹിക സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും.

പ്രശ്‌സ്ത കുവൈറ്റി ഗായകൻ മുബാറക് അൽ റാഷീദ്, യെസ് ബാൻഡ് മ്യൂസിക് ടീം എന്നിവരുടെ ആകർഷകമായാ ഗാനമേള, കൂടാതെ കുവൈറ്റ്‌ ഡബ്ല്യുഎംസി കുടുംബാംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കുന്ന നിരവധിയായ സംഗീത നൃത്തകലാപരിപാടികളും ഉണ്ടായിരിക്കും.

പാർക്ക്‌ അവന്യു സ്പെഷ്യൽ ഓണസദ്യയോട് കൂടി പരിപാടി അവസാനിക്കുമെന്ന് ഡബ്ല്യുഎംസി കുവൈറ്റ്‌ പ്രൊവിൻസ് ചെയർമാൻ മോഹൻ ജോർജ്, പ്രസിഡന്‍റ് ചെസിൽ ചെറിയാൻ, ജനറൽ സെക്രട്ടറി ജസ്റ്റി തോമസ്, ട്രഷറർ സുരേഷ് ജോർജ്, തുടങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന്‍റെ സമാപനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ സമ്മേളനത്തിന്‍റെ സമാപനം വെള്ളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങൾ (പ്രസിഡന്‍റ് മുസ്‌ലിം യൂത്ത് ലീഗ്), സി.എച്ച്. റഷീദ് (മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ്), സി.എ. മുഹമ്മദ് റഷീദ് (മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡന്‍റ്), പി.എം. അമീർ(മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി), അഡ്വ. ഷിബു മീരാൻ (മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഒർഗനൈസിംഗ് സെക്രട്ടറി) തുടങ്ങിയവർ അതിഥികളായിരിക്കും.

പ്രശസ്ത ഗായകൻ ഉസ്താദ് അഷ്‌റഫ് പാലപ്പെട്ടി നയിക്കുന്ന സൂഫീ സംഗീതനിശയും സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. കേരള നിയമസഭയുടെ മുൻ സ്പീക്കർ കെ.എം. സീതി സാഹിബിന്‍റെ പേരിൽ തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് അവാർഡുകൾ ഡോ. മുസ്തഫ സയ്യിദ് അഹ്മദ് അൽ മൗസവി (ആരോഗ്യം), ഡോ. ബോബി ചെമ്മണ്ണൂർ(ജീവ കാരുണ്യം), സിഷോർ മുഹമ്മദ് അലി (ബിസിനസ്) എന്നിവർക്ക് ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിക്കും.

സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന "തൃശൂർ സിഎച്ച് സെന്‍റർ മീറ്റപ്പ്' വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് കുവൈറ്റ് സിറ്റിയിലുള്ള പാർക്ക് അവന്യുസ് ഹോട്ടലിൽ നടക്കും. മെഡിക്കൽ ക്യാമ്പ്, വിദ്യാഭ്യാസ അവാർഡ് ദാനം, മാപ്പിളപ്പാട്ട് മത്സരം, ക്വിസ് മത്സരം, പാചക മത്സരം തുടങ്ങി വ്യത്യസ്തമായ പ്രോഗ്രാമുകൾ സമ്മേളനത്തിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.

വിജയികൾക്കുള്ള സമ്മാനദാനവും സമ്മേളനത്തിൽ വച്ച് നടക്കും. വാർത്താസമ്മേളനത്തിൽ ഹബീബുള്ള മുറ്റിച്ചൂർ, മുഹമ്മദലി ചെറുതുരുത്തി, സീസ് പാടൂർ പങ്കെടുത്തു.
ഓണാഘോഷം സംഘടിപ്പിച്ച് കെപിഎ ഗുദൈബിയ ഏരിയ
ഗുദേബിയ: കൊല്ലം പ്രവാസി അസോസിയേഷൻ 10 ഏരിയകളിലായി നടത്തിവരുന്ന "പോന്നോണം 2025'ന്‍റെ ഭാഗമായി ഗുദേബിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓറ ആർട്സ് സെന്‍ററിൽ ഗുദേബിയ ഏരിയയുടെ ഓണപരിപാടികൾ സംഘടിപ്പിച്ചു.

കെപിഎ പ്രസിഡന്‍റ് അനോജ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഐസിആർഎഫ് മുൻ ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായും ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കെ. ഗോപിനാഥൻ മേനോൻ വിശിഷ്ഠാതിഥിയായും പങ്കെടുത്തു.

കേരളീയ പാരമ്പര്യവും സംസ്കാരവും വിദേശമണ്ണിൽ നിലനിർത്താൻ ഇത്തരം പരിപാടികൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അതുപോലെ തന്നെ ഏരിയ അംഗങ്ങൾ തമ്മിൽ പരിചയപ്പെടുവാനും ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുവാനുമുള്ള അവസരം ഇങ്ങനെയുള്ള ആഘോഷ പരിപാടികളിലൂടെ ലഭിക്കുമെന്നും പങ്കെടുത്ത വിശിഷ്‌ടാതിഥികൾ പറഞ്ഞു.

കെപിഎ ഗുദൈബിയ ഏരിയ പ്രസിഡന്‍റ് ബി.കെ. തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിന് ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് ഷാജഹാൻ സ്വാഗതം പറഞ്ഞു.

ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്‍റ് കോയി വിള മുഹമ്മദ് കുഞ്ഞ്, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്‍റ് ട്രഷറർ കൃഷ്ണകുമാർ, ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ഏരിയ ട്രഷറർ വി.പി. അജേഷ്, ഏരിയ വൈസ് പ്രസിഡന്‍റ് വി.പി. അജിത് കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രോഗ്രാം കമ്മിറ്റി കൺവീനർ ശ്രീലാൽ ഓച്ചിറ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. കെപിഎ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സന്തോഷ് കാവനാട്, രാജ് ഉണ്ണികൃഷ്ണൻ, ബിജു ആർ. പിള്ള, സ്മിതേഷ് എന്നിവർ ചടങ്ങിൽ സന്നിതരായിരുന്നു.

സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും പരിപാടികളിൽ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയോടൊപ്പം അംഗങ്ങൾ അവതരിപ്പിച്ച കലാ പരിപാടികളും കുട്ടികളും കെപിഎ കുടുംബാംഗങ്ങളും പങ്കെടുത്ത വിവിധ ഓണക്കളികളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കം
കുവൈറ്റ് സിറ്റി: രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ലുലു ഹൈപ്പർമാർക്കറ്റ് വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ് അൽ റായി ഔട്‌ലെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സിനിമാതാരം അനേശ്വര രാജൻ മുഖ്യാതിഥിയായിരുന്നു.

ലുലു കുവൈറ്റിലെ ഉന്നത മാനേജ്മെന്‍റും സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു. ഫെസ്റ്റിവലിന്‍റെ ഭാഗമായി ലുലു ഫഹാഹീലിൽ പ്രധാന സ്‌പോൺസർമാരിലൊന്നായ സിയാരയുടെ ഉന്നത ഉദ്യോഗസ്ഥരും ലുലു മാനേജ്മെന്‍റും പങ്കെടുത്തുകൊണ്ട് ഏറ്റവും വലിയ ബർഗർ ഉദ്ഘാടന ചടങ്ങ് നടത്തി.

ദൈനംദിന ഭക്ഷ്യ വസ്തുക്കൾ, കൃഷിയിടങ്ങളിൽ നിന്ന് പുതുതായി കൊണ്ടുവന്ന പഴങ്ങൾ, പച്ചക്കറികൾ, മത്സ്യ -മാംസങ്ങൾ, ഫ്രോസൺ ഉത്പന്നങ്ങൾ, പാൽ ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി വസ്തുക്കൾക്ക് പ്രത്യേക ഓഫറുകളും വിലക്കുറവും ഫെസ്റ്റിവൽ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

ഫെസ്റ്റിവലിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി ലുലു എല്ലാ പ്രായക്കാർക്കുമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അൽ റായ് ഔട്ട്ലെറ്റിൽ കുട്ടികൾക്ക് ബർഗർ മേക്കിംഗ് മത്സരം സംഘടിപ്പിച്ചു. ഭാവി ഷെഫുകളെ ലക്ഷ്യമിട്ട് നടത്തിയ ‘Make Your Signature Dish’ മത്സരം പ്രത്യേക ആകർഷണമായി.



വിജയികൾക്ക് വിലപ്പെട്ട സമ്മാനങ്ങളും ബർഗർ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ആശ്വാസ സമ്മാനങ്ങളും നൽകി. ഗ്ലോബൽ ഫൂഡി (ലോക വിഭവങ്ങൾ), ഹെൽത്തി ഈറ്റ്സ് (സലാഡുകൾ, ചീസ് & ഒലീവ്‌സ്), മീറ്റ് എ മീറ്റ്, ഗോ ഫിഷ്, ദി ബെസ്റ്റ് ബേക്ക്, സ്നാക്ക് ടൈം, ബിരിയാണി വേൾഡ്, ദേശി ഢാബ, കേക്ക് & കുക്കീസ്, നാട്ടിന്‍റെ തട്ടുകട, അറേബ്യൻ ഡിലൈറ്റ്‌സ് തുടങ്ങി നിരവധി പ്രത്യേക ഹൈലൈറ്റുകളും ഫെസ്റ്റിവലിനെ വർണാഭമാക്കുന്നു.

ഫെസ്റ്റിവലിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ഗ്ലോബൽ ക്യൂസിൻ ഫുഡ് സ്ട്രീറ്റ് സന്ദർശകർക്ക് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വിഭവങ്ങളുടെ രുചി അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നു. അതോടൊപ്പം, സുഗന്ധഭരിതമായ കാപ്പികൾ, പ്രീമിയം ഉണങ്ങിയ പഴങ്ങൾ, വിശിഷ്ട നട്ട്‌സ് തുടങ്ങിയ പ്രത്യേക കൗണ്ടറുകളും എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്.
ഐഎസ്എ കുവൈറ്റ് ഘടകം നിലവിൽ വന്നു
കുവൈറ്റ് സിറ്റി: ലോകമെമ്പാടുമുള്ള ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്ന ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷന്‍റെ(ഐഎസ്എ) കുവൈറ്റ് ഘടകം നിലവിൽ വന്നു.

നാസർ അബു താലിബ് (പ്രസിഡന്‍റ്), മഹ്ദി അക്ബർ (വൈസ് പ്രസിഡന്‍റ്), ഷെമേജ് കുമാർ (സെക്രട്ടറി), മഹേഷ് നായർ (ജോയിന്‍റ് സെക്രട്ടറി), ബാല ഏലമാരൻ (മെമ്പർഷിപ്പ് ചെയർ), അംബലവണ്ണൻ (ജോയിന്‍റ് മെമ്പർഷിപ്പ് ചെയർ), രാജേഷ് സാവ്നി (ട്രഷറർ), മുഹമ്മദ് സാദ് (ജോയിന്‍റ് ട്രഷറർ), രഘു രാമൻ (പ്രോഗ്രാം ചെയർ) എന്നിവരാണ് ഭാരവാഹികൾ.

"സുരക്ഷിതമായ അന്തരീക്ഷത്തിൽ ഡിജിറ്റൽ പരിവർത്തനം, ഉത്പാദന കാര്യക്ഷമത, സുസ്ഥിര പ്രവർത്തനം' എന്നിവ പ്രാപ്തമാക്കുന്നതിന് കുവൈറ്റ് സാങ്കേതിക രംഗത്തെ ഓട്ടോമേഷൻ പ്രഫഷണലുകളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐഎസ്എ രൂപം കൊണ്ടത്.

പ്രവർത്തന മികവ് കൈവരിക്കുന്നതിനായി ഓട്ടോമേഷൻ സമൂഹത്തെ ബന്ധിപ്പിച്ചുകൊണ്ട് സാങ്കേതിക കഴിവ് വർധിപ്പിക്കുക എന്നതാണ് ഐഎസ്എയുടെ ദൗത്യം. പ്രദശികമായി ഓട്ടോമേഷൻ പ്രഫഷണലുകളെ ബന്ധിപ്പിക്കുന്നതിൽ ഇത്തരത്തിൽ തദേശീയ ഘടകങ്ങൾ അനിവാര്യമാണ്.

ഐ‌എസ്‌എയുടെ പുതിയ ഘടകമായ കുവൈറ്റിനെ സ്വാഗതം ചെയ്യുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് ഐ‌എസ്‌എ കുവൈറ്റ് വിഭാഗം പ്രസിഡന്‍റ് നാസർ അബു തലേബ് പറഞ്ഞു.

ലോകമെമ്പാടുമുള്ള 14,000-ത്തിലധികം ഓട്ടോമേഷൻ പ്രഫഷണലുകൾ ഐ‌എസ്‌എയിൽ അംഗങ്ങളാണ്. അവരുടെ കരിയർ മുന്നോട്ട് കൊണ്ടുപോകാനും സാങ്കേതിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഓട്ടോമേഷനിലും സൈബർ സുരക്ഷയിലും മുൻനിരയിലുള്ളവരുമായി നെറ്റ്‌വർക്ക് ചെയ്യാനും ഇതിലൂടെ സാധിക്കുന്നു എന്ന് ഐഎസ്എ കുവൈറ്റ് വിഭാഗം സെക്രട്ടറി ഷമേജ് കുമാർ അറിയിച്ചു.

ഓട്ടോമേഷനിലൂടെ മെച്ചപ്പെട്ട ലോകം സൃഷ്ടിക്കുന്നതിനായി 1945-ൽ സ്ഥാപിതമായ ഒരു ലാഭേച്ഛയില്ലാത്ത പ്രഫഷണൽ അസോസിയേഷനാണ് ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് ഓട്ടോമേഷൻ. വ്യക്തമായ സ്റ്റാൻഡേർഡ് മാനദണ്ഡങ്ങളിലൂടെയും അറിവ് പങ്കിടലിലൂടെയും ആഗോള ഓട്ടോമേഷൻ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഐ‌എസ്‌എയുടെയുടെ ദൗത്യം.

വ്യാപകമായി ഉപയോഗിക്കുന്ന ആഗോള സ്റ്റാൻഡേർഡ്മാനദണ്ഡങ്ങളും സെർട്ടിഫിക്കേഷൻ പരിപാടികളും ഐ‌എസ്‌എ വികസിപ്പിക്കുന്നുണ്ട്.

പ്രഫഷണലുകളെ സെർറ്റിഫിക്കേഷൻചെയ്യൽ, സാങ്കേതിക വിദ്യാഭ്യാസ പരിശീലനം, പുസ്തകങ്ങളുടെയും സാങ്കേതിക ലേഖനങ്ങളുടെയും പ്രസിദ്ധീകരണം, കോൺഫറൻസുകളും പ്രദർശനങ്ങളും സംഘടിപ്പിക്കൽ, ലോകമെമ്പാടുമുള്ള അതിന്‍റെ അംഗങ്ങൾക്കും ഉപഭോക്താക്കൾക്കും ഇടയിൽ നെറ്റ്‌വർക്കിംഗ്, കരിയർ വികസന പരിപാടികൾ എന്നിവയും ഐ എസ്എ നൽകുന്നുണ്ട്.
കുവൈറ്റ് ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ മലയാളികളെ തേടി ഉദ്യോഗസ്ഥരെത്തി
കോട്ടയം: കുവൈറ്റിലെ ബാങ്കില്‍നിന്ന് കോടികള്‍ തട്ടിയ എട്ട് മലയാളികളെ തേടി ബാങ്ക് ഉദ്യോഗസ്ഥര്‍ കോട്ടയത്ത്. 10 കോടിയോളം രൂപ വായ്പ എടുത്തതിനുശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങിയവര്‍ക്കെതിരേയാണ് പരാതി.

വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാങ്ക് തെളിവുകള്‍ ഹാജരാക്കുന്ന പക്ഷം പ്രതികളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. 60 ലക്ഷം മുതല്‍ 1.20 കോടി രൂപവരെ ബാങ്കിന് കുടിശികയായവര്‍ ഇക്കൂട്ടത്തിലുണ്ട്.

അല്‍ അലി ബാങ്ക് ഓഫ് കുവൈറ്റിലെ ചീഫ് കണ്‍സ്യൂമര്‍ ഓഫീസര്‍ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നല്‍കിയത്. കോവിഡ് വ്യാപന സമയത്ത് ബാങ്ക് അനുവദിച്ച വായ്പകളുടെ തിരിച്ചടവ് മുടക്കുകയും പിന്നീട് നാട്ടിലേക്ക് കടന്നുകളയുകയും ചെയ്തവരെ അന്വേഷിച്ചാണ് ഉദ്യോഗസ്ഥരെത്തിയത്.

2020ല്‍ എടുത്ത വായ്പകളുടെ മേല്‍ 2022ല്‍ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈറ്റില്‍ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. ബാങ്കിന്‍റെ പരാതിയില്‍ പറയുന്ന മേല്‍വിലാസം ഉപയോഗിച്ച് ആളുകളെ കണ്ടെത്തി അതതു സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

ഒരു കോടിയില്‍ അധികം രൂപ തിരിച്ചടയ്ക്കാനുള്ള ചിലര്‍ ഇപ്പോഴും വിദേശത്താണെന്നതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് അടക്കമുള്ളവ നല്‍കുന്നതില്‍ വിദഗ്ധ ഉപദേശം പോലീസ് തേടിയേക്കും.

സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങള്‍ സാധൂകരിക്കാനുള്ള തെളിവ് നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് പറഞ്ഞു. ബാങ്ക് അധികൃതര്‍ നല്‍കിയ തെളിവുകളില്‍ പ്രാഥമിക പരിശോധന നടത്തിയതിന് ശേഷമാണ് കേസുകള്‍ എടുത്തിരിക്കുന്നത്.

മറ്റൊരു രാജ്യത്തെ സാമ്പത്തിക സ്ഥാപനവുമായി ബന്ധപ്പെട്ട പരാതിയായതിനാല്‍ സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത സമാന സ്വഭാവത്തിലുള്ള കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു.
പഴയിടത്തിന്‍റെ ഓണസദ്യയുമായി പൽപക് ഓണാഘോഷം
കുവൈറ്റ് സിറ്റി: പ്രശസ്തമായ പഴയിടം രുചിയുമായി ഓണസദ്യ ഒരുക്കി ഇത്തവണ ഓണാഘോഷം സംഘടിപ്പിക്കാൻ ഒരുങ്ങി പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്.

ഒക്ടോബർ മൂന്നിന് അബ്ബാസിയ ആസ്പിയർ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഓണസദ്യ ഒരുക്കുവാനായി എത്തിചേരുന്നത് പഴയിടം മോഹനൻ നമ്പൂതിരി‌യുടെ മകൻ യദു പഴയിടവും കൂട്ടരുമാണ്.

2000 പേർക്കുള്ള സദ്യയാണ് ഒരുക്കുന്നത്. പാലക്കാട് മേള 2025 എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം കേരള സർക്കാരിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമി ഐഎഎസ് രാവിലെ 9.30ന് നിർവഹിക്കും.

പ്രശസ്ത യുവ ഗായകൻ പ്രശോഭ് ആൻഡ് ടീമിന്‍റെ ശ്രീരാഗം ബാൻഡ് അണിയിച്ചൊരുക്കുന്ന സംഗീത സദസും പൽപക് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ആഘോഷ പരിപാടികളുടെ ഭാഗമായി ഉണ്ടായിരിക്കും.

കുവൈറ്റിലെ പ്രവാസി മലയാളി സമൂഹത്തിലെ ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
">