Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വാധയുടെ പ്രേതകഥ
മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ്ചു മറാത്താ രാജവംശങ്ങളാണുണ്ടായിരുന്നത്. അതില്‍ പ്രധാനപ്പെട്ട പേഷ്വമാരുടെ ശക്തികേന്ദ്രം പൂനയായിരുന്നു.
പെത്ത്
18-ാം നൂറ്റാണ്ടോടെ മുഗളന്മാര്ക്കു ശക്തിക്ഷയം സംഭവിച്ചതോടെ പൂനയിലെ കരുത്തരായി മറാത്തകള്‍ ഉയര്‍ന്നു. മറാത്താ സാമ്രാജ്യത്തിന്റെ വളര്‍ച്ച എന്നതിനൊപ്പം പശ്ചിമേന്ത്യയില് നഗരവത്കരണത്തിന്റെ തുടക്കം കൂടിയായി അതു മാറി. പെത്ത് എന്നറിയപ്പെടുന്ന മന്ദിര സമുച്ചയങ്ങളായിരുന്നു പേഷ്വാമാരുടെ പ്രധാന നിര്‍മിതി. ഹിന്ദിയില്‍ വാധാ എന്നറിയപ്പെടുന്ന ഇവയ്ക്കൊരോന്നിനും രണ്ടോ മൂന്നോ നില കെട്ടിടങ്ങളുടെ ഉയരമുണ്ടായിരുന്നു.
ഏറ്റവും പ്രശസ്തവും ഓള്‍ഡ് പൂനയുടെ പ്രതീകവുമായ വാധയാണ് ശനിവാര്വാധ. പ്രൗഢ ഗംഭീരമായ ഈ കോട്ടയിലാണ് പേഷ്വാമാര്‍ വസിച്ചിരുന്നത്.
1732ല്‍ വിഖ്യാതനായ പേഷ്വാ ബാജിറാവു ഒന്നാമനാണ് ഈ വിസ്മയ ഗേഹം പണികഴിപ്പിച്ചത്. തുറന്ന നടുമുറ്റത്തിനു ചുറ്റുമായി മുറികള്‍ വരുന്ന ശനിവാര്വാധ ഒരു വമ്പന്‍ നിര്‍മിതിയാണ്.
ബാല്‍ക്കണികളും കൊത്തുപണികള്‍ നിറഞ്ഞ തൂണുകളും ആരെയും ആകര്‍ഷിക്കും. കിളിവാതിലുകളും ചാരുതയേറിയ ശില്പങ്ങളാല് നിറഞ്ഞ സീലിംഗുകളും ജെജൂരി ചുണ്ണാമ്പ് കല്ലുകളില്‍ തീര്‍ത്ത ഭിത്തിയലമാരകളും മുഗള്‍ സ്വാധീനം നിഴലിക്കുന്ന ജലധാരയായ ഹസാരി കരന്ജെയും ശനിവാര്വാധയുടെ ഭംഗി വര്ണനാതീതമാക്കുന്നു.
ആന കയറും വാതിൽ
ആനകള്‍ക്കു പോലും പ്രവേശിക്കാന്‍ വലിപ്പമുള്ള തടിയില്‍ തീര്‍ത്ത വാതിലുകളാണ് ഇവിടെയുള്ളത്. ദില്ലി ദര്‍വാസ, മസ്താനി ദര്‍വാസ, ഖിഡ്കി ദര്‍വാസ, ഗണേഷ് ദര്‍വാസ, ജംബുല്/നാരായണ്‍ ദര്‍വാസ എന്നിങ്ങനെ അഞ്ചു പ്രവേശന കവാടങ്ങളും കോട്ടയ്ക്കുണ്ട്.
1828ല്‍ കോട്ട അഗ്നിക്കിരയായി. അഗ്നിബാധ അകത്തളങ്ങളിലെ ശില്പഭംഗിക്കു മങ്ങലേല്പിച്ചു. തടിനിര്മിതമായവയെല്ലാം കത്തിനശിച്ചു. എന്നാല്‍, ഗ്രാനൈറ്റില്‍ തീര്‍ത്ത മതിലുകള്‍ക്കു കേടുപാടുണ്ടായില്ല.
ഇന്നു പേടിസ്വപ്നം
എന്നാല്‍, ഇന്നു ശനിവാര്വാധ പൂനയിലെ ഏറ്റവും പേടിപ്പെടുത്തുന്ന പ്രദേശങ്ങളിലൊന്നാണ്. 1740ല്‍ പേഷ്വാ ബാജിറാവുവിനു ദുര്‍മരണം സംഭവിക്കുന്നതോടെയാണ് കോട്ടയുടെ ശാപത്തിന്റെ കഥ ആരംഭിക്കുന്നത്. പിന്നീട് നിരവധി ദുര്‍മരണങ്ങള്‍ കോട്ടയില്‍ സംഭവിച്ചു. 1761ല്‍ നടന്ന മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ അന്നത്തെ പേഷ്വയായിരുന്ന വിശ്വാസ് റാവു കൊല്ലപ്പെട്ടു. നാനാസാഹിബിന്റെയും മാധവറാവുവിന്റെയും അകാലവിയോഗങ്ങളും കോട്ടയെ ചുറ്റിപ്പറ്റിയുള്ള പ്രേതകഥകള്‍ക്കു ചൂടുപിടിപ്പിച്ചു.
ശനിവാര്വാധയോ അതിന്റെ അടുത്തുള്ള ബുധ് വാര് പെത്തോ തനിച്ചോ സൂര്യാസ്തമയത്തിനു ശേഷമോ സന്ദര്‍ശിക്കരുതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു കാലത്തു വാസ്തുവിസ്മയമെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ശനിവാര്‍ വാധ ഇന്നു പ്രേതകഥകളുടെ കേന്ദ്രമാണ്.1773ല്‍ ഇവിടെ സ്വന്തം കുടുംബക്കാരാല്‍ കൊല്ലപ്പെട്ട, ബാജിറാവുവിന്റെ ചെറുമകന് നാരായണ്‍ റാവുവിന്റെ ആത്മാവ് ഇന്നും വാധയ്ക്കുള്ളില് കറങ്ങി നടപ്പുണ്ടെന്നാണ് പ്രചരിക്കുന്ന കഥകളിൽ പ്രധാനം.
ചതി, കൊലപാതകം
വിശ്വാസ് റാവുവിന്റെയും മാധവറാവുവിന്റെയും മരണത്തെത്തുടര്‍ന്ന് അവരുടെ ഇളയ സഹോദരനായ നാരായണ്‍റാവു അടുത്ത പേഷ്വയായി അധികാരമേറ്റു. എന്നാല്‍, അദ്ദേഹത്തിന്റെ രക്ഷാകര്‍ത്താവായിരുന്ന രഘുനാഥ്റാവുവിനെയും ഭാര്യ ആനന്ദിഭായിയെയും ഇത് അലോസരപ്പെടുത്തി. നാരായണ്‍ റാവുവും നായാടി ഗോത്രമായ ഗാര്ഡിയും തമ്മിലുള്ള സംഘര്‍ഷം നന്നായി അറിയാമായിരുന്ന ദമ്പതികള്‍ നാരായണ്റാവുവിനെ കെണിയിലാക്കാനായി ഒരു പദ്ധതി തയാറാക്കി.
ഗണേശ ചതുര്‍ഥി ദിനത്തില്‍ ദമ്പതികളുടെ സഹായത്തോടെ ശനിവാര്വാധയ്ക്കുള്ളില് കടന്ന ഗാര്‍ഡി ഗോത്രക്കാര്‍ നാരായണ റാവുവിനെ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്തു രഘുനാഥ് റാവുവിന്റെ സഹായം അഭ്യര്‍ഥിച്ച് നാരായണ്‍ റാവു അലമുറയിട്ടെങ്കിലും ആരും വന്നില്ല. തുടര്‍ന്ന് നാരായണ്‍ റാവുവിന്റെ മൃതദേഹം കഷണങ്ങളാക്കി മുത്താ നദിയിലേക്കു വലിച്ചെറിഞ്ഞു. പ്രേതകഥ രൂപപ്പെടാൻ ഇതിലധികം എന്തു വേണം?
അജിത് ജി. നായർ
ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാന
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
വെളുത്ത അന്റാർട്ടിക്ക പച്ച പുതയ്ക്കുന്നു
മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക ഗവേഷകർക്ക്
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടി
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
Latest News
മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കും; ഹാർവാർഡ് സർവകലാശാലയ്ക്കെതിരേ ഭീഷണി തുടർന്ന് ട്രംപ്
വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
Latest News
മാപ്പ് പറഞ്ഞില്ലെങ്കിൽ നികുതിയില്ലാ ആനുകൂല്യങ്ങൾ റദ്ദാക്കും; ഹാർവാർഡ് സർവകലാശാലയ്ക്കെതിരേ ഭീഷണി തുടർന്ന് ട്രംപ്
വണ്ടാനം മെഡിക്കൽ കോളജിൽ വൃക്കരോഗത്തിന് ചികിത്സക്കെത്തിയ സ്ത്രീ മരിച്ചു
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്നു പരിഗണിക്കും
ഐഎഎസ് തലപ്പത്തെ ചേരിപ്പോര്; എൻ.പ്രശാന്ത് ഇന്ന് വിശദീകരണം നൽകും
ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top