Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാതം വച്ചു നോക്കിയാൽ എല്ലാ നാടകത്തിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വേണ്ടത്. അങ്ങനെ വല്ലവരും ഇവിടെ ചെയ്യുന്നുണ്ടോ?
ചുട്ട ജീവിതാനുഭവങ്ങളും സാമൂഹ്യ നിരീക്ഷണപാടവവും തെളിഞ്ഞ ഉൾക്കാഴ്ചയുമുള്ള പ്രതിഭാസന്പന്നരായ എഴുത്തുകാർക്കേ ശക്തമായ നാടകമെഴുതാൻ കഴിയൂ. അവർക്കേ പ്രഫഷണൽ നാടകവേദിയെ ഇന്നത്തെ അവസ്ഥയിൽനിന്ന് ഉയർത്തിക്കൊണ്ടുവരാൻ കഴിയുകയുള്ളൂ. ആരുബലമുള്ള ഇതിവൃത്തവും കരുത്തുറ്റ കഥാപത്രങ്ങളും മികച്ച നാടകീയ മുഹൂർത്തങ്ങളും സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളുമുൾക്കൊള്ളുന്ന നല്ല നാടകങ്ങൾ ഈ രംഗത്ത് ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
മുന്‍പ് ചൂണ്ടിക്കാട്ടിയതു പോലെ നാല്പതും അന്‍പതും വർഷംമുന്പ് ഞാൻ കണ്ട നാടകങ്ങളിലെ പ്രമേയവും പ്രധാന കഥാപാത്രങ്ങളും നാടകീയ ആവർത്തനങ്ങളും മനസിന്റെ തിരശീലയിൽ ഇപ്പോഴും തെളിഞ്ഞുനിൽക്കുന്നു. എന്നാൽ ഇന്നോ? നാടകം കണ്ടു നാല്പതു മിനിറ്റാവുന്പോഴേക്കും മിക്കതിന്റെയും കഥയും കഥാപാത്രങ്ങളും മനസിൽനിന്നും ഊരിപ്പോകുന്നു.
നാടകത്തിന്റെ പേര് പോലും മറക്കുന്നു. എന്തുകൊണ്ട്? നാടകം പ്രേക്ഷകന്റെ മനസിൽ തട്ടുന്നില്ല. ഉള്ളിൽ പതിയുന്നില്ല. അതിലെ രംഗങ്ങളൊന്നും അയാളുടെ ഹൃദയത്തിൽ ചലനമുണ്ടാക്കുന്നില്ല. ഈ മൂല്യച്യുതിക്കാണ് പരിഹാരമുണ്ടാവേണ്ടത്. എൺപതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ സാമാന്യം ഭേദപ്പെട്ട കുറേ പ്രഫഷണൽ നാടകങ്ങളെയും ഇപ്പോൾ ഇറങ്ങുന്ന ചുരുക്കം ചില നല്ല നാടകങ്ങളെയും മറന്നുകൊണ്ടല്ല ഞാനിതു കുറിക്കുന്നത്. അതിനു ശക്തമായ പിന്തുടർച്ച ഉണ്ടാവുന്നില്ല എന്നതാണ് പ്രശ്നം.
സ്ത്രീകളുടെ എണ്ണം
ഞാനെഴുതിയ അമച്വർ നാടകങ്ങളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ത്രീ കഥാപാത്രങ്ങളേ ഉണ്ടാവാറുള്ളൂ. അതിന്റെ പേരിൽ പലരും എന്നെ ആക്ഷേപിച്ചിട്ടുണ്ട്. ബിസിനസ് തന്ത്രംവച്ചാണ് ജോസ് ഇങ്ങനെ ചെയ്യുന്നതെന്നു പറഞ്ഞ് പുച്ഛിച്ചവരുണ്ട്. അങ്ങനെ പുച്ഛിച്ച പ്രഫഷണൽ നാടകപ്രവർത്തകരിൽ ചിലരോട് ഞാൻ ചോദിച്ചു: ""എന്താ നിങ്ങളുടെ നാടകങ്ങളിൽ മൂന്നു പെണ്ണുങ്ങൾ സ്ഥിരമാണല്ലോ? മൂന്നു പെണ്ണുങ്ങളില്ലെങ്കിൽ നാടകമുണ്ടാവില്ലെ?""മിനിമം മൂന്നു പെണ്ണുങ്ങളുണ്ടെങ്കിലേ ഒരു ഗ്ലാമറുള്ളൂ. നാടകം ഓടണ്ടേ സാറേ?''
അപ്പോൾ അതാണ് കാര്യം. തനി ബിസിനസാണ് ഇവിടെയും ലക്ഷ്യം. അന്ന് അങ്ങനെ പറഞ്ഞവർ, ഇന്നു രണ്ടു സ്ത്രീകളെ വച്ചു നാടകമിറക്കുന്നു. നടികളുടെ ക്ഷാമം കൂടിയപ്പോൾ ഒരു സ്ത്രീ കഥാപാത്രമായാലും പ്രഫഷണൽ നാടകമിറക്കാം എന്ന നിലയിലെത്തിത്തുടങ്ങി. ഇപ്പോൾ ഒരാളെത്തന്നെ രണ്ടും മൂന്നും റോളുകളിൽ വേഷം കെട്ടിക്കുന്നു.
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാതം വച്ചു നോക്കിയാൽ എല്ലാ നാടകത്തിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് വേണ്ടത്. അങ്ങനെ വല്ലവരും ഇവിടെ ചെയ്യുന്നുണ്ടോ?
നാടകത്തിന്റ ഇതിവൃത്തം ആവശ്യപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളെയാണ് ഉൾക്കൊള്ളിക്കേണ്ടത്. എസ്.എൽ. പുരത്തിന്റെ പ്രസിദ്ധമായ "അഗ്നിപുത്രി' നാടകത്തിൽ ആകെ എട്ടു കഥാപാത്രങ്ങളിൽ അഞ്ചുപേരും സ്ത്രീകളാണ്. ആ നാടകത്തിന് അത് ആവശ്യമായിരുന്നു.
സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണവും ഗ്ലാമറുമല്ല നോക്കേണ്ടത്. ഒറ്റ സത്രീ കഥാപാത്രം മാത്രമുള്ള എന്റെ എത്രയോ നാടകങ്ങൾ അമച്വർ സംഘങ്ങൾ ഇരു കരങ്ങളും നീട്ടി ആവേശപൂർവം സ്വീകരിച്ചു. നാടിന്റെ നാനാഭാഗത്തും അതി തന്മയത്വത്തോടെ അവതരിപ്പിച്ചു.
അവതരിപ്പിച്ചവർ ആരും സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണം പോരെന്നു പരാതി പറഞ്ഞില്ല. കാരണം ഉള്ള സ്ത്രീ കഥാപാത്രത്തിനു ജീവനുണ്ടായിരുന്നു, വ്യക്തിത്വമുണ്ടായിരുന്നു. ആ കഥാപാത്രം നാടകത്തിൽ നിറഞ്ഞുനിന്നിരുന്നു. സ്ത്രീ കഥാപാത്രങ്ങളുടെ എണ്ണക്കുറവുകൊണ്ട് എന്റെ നാടകങ്ങൾക്ക് ഒരപകടവും സംഭവിച്ചില്ല.
ഒറ്റ സ്ത്രീ കഥാപാത്രം കൊണ്ടുതന്നെ നാടകവിജയം സാധ്യമാകുന്ന രീതിയിൽ ഞാൻ ഇതിവൃത്തത്തെയും കഥാപാത്രങ്ങളെയും സംഭവങ്ങളെയും വിഭാവനം ചെയ്തു. അതിനനൃസൃതമായി രംഗങ്ങളും നാടകീയ മുഹൂർത്തങ്ങളും ഉചിതമായ സംഭാഷണങ്ങളമൊരുക്കി. അങ്ങനെ നാടകത്തിനു മൊത്തത്തിൽ കെട്ടുറപ്പും പിരിമുറുക്കവുമുണ്ടാക്കി. സംഭാഷണ രചനയിൽ ഞാൻ ഏറെ ശ്രദ്ധിക്കും.
നല്ല നാടകം പിറക്കാൻ
"Good dialogue is character' എന്ന് ഇംഗ്ലീഷ് നാടകകൃത്തായ ഗാൽസ്വർത്തി പറഞ്ഞിട്ടുണ്ട്. നല്ല സംഭാഷണം പാത്രസൃഷ്ടിയാണ്. ഗാൽസ്വർത്തി പറഞ്ഞ അഭിപ്രായം അതേപടി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു പടികൂടി കടന്നു ഞാൻ പറയും: "Good situation is dialogue and character' - നല്ല മുഹൂർത്തം നല്ല സംഭാഷണവും പാത്രസൃഷ്ടിയുമാണ്.
നല്ല നാടകീയ മുഹൂർത്തങ്ങൾ നാടകത്തിലുണ്ടെങ്കിൽ അവിടെ കഥാപാത്രങ്ങളുപയോഗിക്കുന്ന സംഭാഷണത്തിനു ശക്തിയും സ്വാഭാവികതയും താനേ കൈവരും. ചുരുക്കത്തിൽ നാടകത്തിലെ നല്ല മുഹൂർത്തങ്ങളാണ് മിഴിവുറ്റ കഥാപാത്രങ്ങളെയും മികച്ച സംഭാഷണത്തെയും സൃഷ്ടിക്കുക. അവ ഏറെക്കാലം പ്രേക്ഷകന്റെ മനസിൽ തങ്ങിനിൽക്കും.
പ്രഫഷണൽ നാടകസംഘങ്ങൾക്കു വേണ്ടി രചന നടത്തുന്ന സുഹൃത്തുക്കൾ കാതലായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. പ്രഫഷണൽ നാടകങ്ങൾക്കു പണ്ടത്തെ പുഷ്കല കാലഘട്ടത്തിന്റെ നിലവാരവും ശക്തിയും ആകർഷകത്വവും സിദ്ധിക്കണമെങ്കിൽ താഴെ പറയുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്ന നാടകങ്ങൾ ഉണ്ടാവണം. 1. ജീവിതഗന്ധിയായ, സാമൂഹ്യപ്രസക്തിയുള്ള ഇതിവൃത്തങ്ങൾ. 2. കാന്പും കരുത്തുമുള്ള പുത്തൻ പ്രമേയങ്ങൾ. 3. ആത്മസഘർഷം മുറ്റിനിൽക്കുന്ന രംഗങ്ങൾ. 4. മികച്ച നാടകീയ മുഹൂർത്തങ്ങൾ. 5. മിഴിവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങൾ. 6. ഭാവതീവ്രമായ അഭിനയങ്ങൾ. 7. പുതുമയാർന്ന അവതരണ ശൈലികൾ.
ഇങ്ങനെയായാൽ പ്രഫഷണൽ നാടകവേദിയുടെ ഇന്നുള്ള തളർച്ചയും മുരടിപ്പും മാറും. പുതുജീവനും ഓജസും കൈവരും. അവതരിപ്പിക്കപ്പെടുന്ന ഓരോ നാടകവും പ്രേക്ഷകരുമായി നേരിട്ടു സംവദിക്കണം. രംഗവേദിയിലെ നാടകം പ്രേക്ഷകന്റെ മനസിൽ നടക്കണം. ചുരുക്കത്തിൽ നാടകം ഒരു ദൃശ്യാനുഭവമായി മാറണം. നല്ല ജീവിതാനുഭവങ്ങളും പ്രതിഭാസന്പത്തുമുള്ള പുതിയ പുതിയ എഴുത്തുകാർ ഈ രംഗത്തേക്കു കടന്നുവരട്ടെ.
സി.എൽ.ജോസ്
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top