Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വീർപ്പുമുട്ടിയ ജയിലറകൾ
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന സ്മാരകങ്ങളിലൊന്നാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തലസ്ഥാനമായ പോര്‍ട്ട് ബ്ലയറില്‍ സ്ഥിതി ചെയ്യുന്ന സെല്ലുലാര്‍ ജയില്‍.
കാലാപാനി (കറുത്ത ജലം) എന്നറിയപ്പെടുന്ന സെല്ലുലാര്‍ ജയിലിന്റെ ചരിത്രം രക്തം മരവിപ്പിക്കുന്ന കൊടിയ പീഡനങ്ങളുടേതു കൂടിയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പടപൊരുതിയ അനവധി ധീരദേശാഭിമാനികളെയാണ് ബ്രിട്ടീഷുകാര്‍ ഇവിടെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയാക്കിയത്.
ഇടുങ്ങിയ തടവറകൾ
കോണ്സണ്ട്രേഷന് ക്യാമ്പിനു സമാനമായ കാലാപാനിയുടെ നിര്‍മാണം ആരംഭിച്ചത് 1896ലാണ്. 1906ല്‍ ജയില്‍ നിര്‍മാണം പൂര്‍ത്തിയായി. സപ്തഭുജങ്ങള് നടുവിലെ ഗോപുരത്തിലേക്കു സമ്മേളിക്കും വിധത്തില്‍ ഒരു നക്ഷത്രമത്സ്യത്തിനു സമാനമായ ആകാരത്തിലാണ് ജയില്‍ പണികഴിപ്പിച്ചത്.
ഓരോ ഭുജത്തിലും മൂന്നു നിലകളിലായി 693 ഏകാന്ത തടവറകള്‍ ഉണ്ടായിരുന്നു. 4.5 മീറ്റര്‍ നീളവും 2.7 മീറ്റര്‍ വീതിയുമുള്ള വീര്‍പ്പുമുട്ടിക്കുന്ന ജയിലറകള്‍ പണിതത് തടവുകാരെ ഒറ്റപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തിലായിരുന്നു.
ദുസ്സഹ ജീവിതം
തടവുകാരെ ചെറിയ സെല്ലില്‍ ഏകാന്തരായി പാർപ്പിച്ചത് അവർ തമ്മിലുള്ള ആശയവിനിമയം തടയാനായിരുന്നു. കൂടാതെ, ജയിലിന്റെ ഘടനയും സുരക്ഷാവ്യവസ്ഥകളും തടവുകാരെ നിരന്തരമായ നിരീക്ഷണത്തിന് കീഴിലാക്കി.സെല്ലുലാര്‍ ജയിലില്‍ അടയ്ക്കപ്പെട്ട തടവുകാര്‍ അനുഭവിച്ച ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ചിന്തിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.
അവര്‍ കഠിന ജോലികള്‍ ചെയ്യാന്‍ നിർബന്ധിതരായി, ആവശ്യത്തിനു ഭക്ഷണവും വെള്ളവും കിട്ടാതെയുള്ള ജീവിതം തീര്‍ത്തും ദുസ്സഹമായിരുന്നു. വൃത്തിഹീനമായ സാഹചര്യം മൂലം ജയിലില്‍ രോഗങ്ങള്‍ പടരുകയും നിരവധിപേർ മരിക്കുകയും ചെയ്തു. ബദുകേശ്വര്‍ ദത്ത്, സച്ചിന് സന്യാല്‍, ബരിന്‍ ഘോഷ്, സവര്‍ക്കര്‍ തുടങ്ങിയവരെ ഇവിടെ തടവിൽ പാർപ്പിച്ചിട്ടുണ്ട്.
ആയിരങ്ങളുടെ ത്യാഗത്തിന്റെ കഥകള്‍ പതിഞ്ഞ ചുവരുകള്‍ കാലാപാനിയെ ചരിത്രപരമായും വൈകാരികമായും പ്രാധാന്യമുള്ള ഒരു സ്ഥലമാക്കി മാറ്റുന്നു. ഏറെ തലവേദന സൃഷ്ടിച്ച വിപ്ലവകാരികളെയായിരുന്നു രാജ്യദ്രോഹക്കുറ്റം കൂടുതലായും ഇവിടേക്ക് എത്തിച്ചിരുന്നത്.
ദേശീയ സ്മാരകം
അതികഠിന ജോലികളും ക്രൂരപീഡനങ്ങളുമായിരുന്നു അവരെ ഇവിടെ കാത്തിരുന്നത്. പാറ പൊട്ടിക്കുക, തേങ്ങയില്‍നിന്നു വെളിച്ചെണ്ണ പിഴിഞ്ഞെടുക്കുക, റോഡ് നിര്‍മാണം എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്യിച്ചു.
ദുരിതവും പീഡനവും അതിജീവിക്കാനാവാതെ പലരും മരണത്തിനു കീഴടങ്ങി. മറ്റുള്ളവരാകട്ടെ ഇന്ത്യയുടെ സ്വാതന്ത്ര്യം സ്വപ്നം കണ്ട് അതിജീവനത്തിനായി പോരാടി. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ സെല്ലുലാര്‍ ജയില്‍ തടവറയായി തുടരുന്നത് അവസാനിപ്പിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് 1969ല്‍ ഇതിനെ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.ഇന്ന്, കാലാപാനി ഒരു മ്യൂസിയമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ സ്മൃതികള്‍ ഇവിടെ കാണാം. കോളനി ഭരണക്കാലം, സ്വാതന്ത്ര്യ പോരാട്ടം എന്നിവയെക്കുറിച്ചറിയാൻ ഇവിടം സന്ദർശിക്കാം.
ജയിലില്‍ പതിവായി നടന്നുവരുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സ്വാതന്ത്ര്യ സമരകാലത്തെ ധൈര്യത്തിന്റെയും പ്രതിരോധത്തിന്റെയും കഥകൾ വിവരിക്കുന്നു. ഒപ്പം സ്വാതന്ത്ര്യത്തിന്റെ മൂല്യം സന്ദർശകരെ ഒാർമപ്പെടുത്തുന്നു.
അജിത് ജി. നായർ
ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
വാധയുടെ പ്രേതകഥ
മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
ഒരു പള്ളി: എട്ടു ചാപ്പൽ, നാല് അൾത്താര!
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ തീർഥാടക പ്രസിദ്ധി നേടിയ ഓൾഡ് ഗോവയിലെ ബോം ജീ
ആറായിരം ഗ്രാമീണർക്ക് ഒറ്റ റോഡ്
പോളണ്ടിനെക്കുറിച്ചു മിണ്ടരുതെന്നാണ് കേട്ടിട്ടുള്ളതെങ്കിലും ഇതൊക്കെ കണ്ടാൽ എങ്ങനെ മിണ്ടാതിരിക്കും! അകലെനിന്നു നോക്കിയാ
സൂക്ഷിച്ചോ, വരുന്നുണ്ട് അടുത്ത ഛിന്നഗ്രഹം! ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാ
2032ൽ മാരക പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പ
വാധയുടെ പ്രേതകഥ
മറാത്ത പൈതൃകം വിളിച്ചോതുന്ന മന്ദിരങ്ങളാല് സമൃദ്ധമാണ് മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായ പൂന. പ്രധാനമായും അഞ
മലയാളത്തെ കപ്പലുകയറ്റിയ പാതിര
കേരള ശാസ്ത്ര ചരിത്രത്തിൽ നിർണായക സംഭവമായി എക്കാലവും ചർച്ച ചെയ്യപ്പെടുന്നതാണ് സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മ
കേൾക്കണോ പ്രിയകൂട്ടരെ
പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാ
പശുവിന്റെ ചെവിയുള്ളവൻ- ഗോകർണം!
കര്‍ണാടകയിലെ ക്ഷേത്രനഗരിയായ ഗോകര്‍ണം ഭാരതത്തിലെ പ്രധാന ശൈവ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ മഹാബലേശ്വര
പുരിയിലെ ആഗോള അടുക്കള!
ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അത
സാന്താക്ലോസിന്റെ മുഖം ത്രീഡിയിലാക്കി ഗവേഷകർ
ലോകം ക്രിസ്മസ് ആഘോഷങ്ങൾക്കായി ഒരുങ്ങുന്പോൾ സാന്താക്ലോസുമായി ബന്ധപ്പെട്ട സംഭവമാണ് എല്ലാവർക്കും കൗതുകമായത്. 1,700 വർ
ചൊവ്വയുടെ ഉള്ളിൽ ആരോ ഉണ്ട്
ശാസ്ത്രജ്ഞർ ഇങ്ങനെ വിശ്വസിക്കുന്നു, ഒരിക്കൽ ഊഷ്മളവും നനഞ്ഞതുമായ ഗ്രഹമായിരുന്ന ചൊവ്വയുടെ ഉള്ളിൽ ഇപ്പോഴും ജീവൻ നിലനി
സ്ഫോടനത്തിനൊരുങ്ങി കൊക്കൂൺ മുട്ടപോലെ ആ നക്ഷത്രം
നമ്മുടെ താരാപഥത്തിനു പുറത്ത്, സ്ഫോടനത്തിന്റെ (സൂപ്പർനോവ- ഭീമൻ നക്ഷത്രങ്ങൾ അവയുടെ പരിണാമത്തിന്റെ അന്ത്യഘട്ടത്തിൽ
നീരാളി ഭൂമിയെ ഭരിക്കുമോ..?
എണ്ണമറ്റ അസ്തിത്വ ഭീഷണികളുമായാണു മനുഷ്യവംശം മുന്നോട്ടുപോകുന്നത്. സമസ്ത മേഖലയിലേക്കും പ്രവേശിക്കുന്ന കൃത്രിമബുദ്ധ
മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കോട്ടയം: വാട്ട്സ്ആപ്പില്‍ ഒരു മെസേജ് കാണാതെ ഒരു ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നു പോകാറുണ്ടോ? ഇന്‍സ്റ്റഗ്രാമില്‍ ഒരു
കോമോ തടാകത്തിലെ വായു വില്പനയ്ക്ക്!
പ്രിയപ്പെട്ട സ്ഥലങ്ങളുടെ ഓർമയ്ക്കായി, ആ നാടിന്റെ തനതു വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ടുപോകുന്ന ശീലം പല സഞ്ചാരികൾക്കു
മൂലയ്ക്ക് ഉള്ള സൂര്യൻ!
പുരാതന സംസ്കാരങ്ങളിലെയെല്ലാം പ്രധാന ദേവതാ സങ്കല്പങ്ങളിലൊന്നായിരുന്നു സൂര്യന്. ഭാരതീയ പൗരാണികതയില്‍ മാത്രമല്ല,
മനുഷ്യർക്കിടയിൽ മനുഷ്യരെപ്പോലെ ചിലരോ?
അന്യഗ്രഹജീവികളെക്കുറിച്ചു വ്യാപകമായി വാർത്ത പ്രചരിക്കുന്ന കാലമാണിത്. വിവിധ രാജ്യങ്ങളിൽനിന്ന്, അന്യഗ്രഹജീവികളുമ
നളന്ദയിൽ കത്തിത്തീർന്നതിന്റെ ബാക്കി
നളന്ദയിൽ ഏകദേശം 23 ഹെക്ടര്‍ വരുന്ന പ്രദേശമാണ് ഉദ്ഖനനം ചെയ്തെടുത്തിട്ടുള്ളത്. എന്നാല്‍, യഥാര്‍ഥ സര്‍വകലാശാലയുടെ
മുൻകൂട്ടി തീരുമാനിച്ച സ്വപ്നം ഉറക്കത്തിൽ കണ്ടാലോ?
സ്വപ്നം കാണാത്തവർ ഉണ്ടാകില്ല. എന്നാൽ, എന്താണ് സ്വപ്നം കാണാൻ പോകുന്നതെന്ന് ആർക്കും മുൻകൂട്ടി പറയാനാവില്ല. എന്നാൽ, മുൻ
നളന്ദയെ തകർത്ത ആക്രമണം
അധിനിവേശ ശക്തികള്‍ ഭാരത സംസ്കൃതിക്ക് ഏല്‍പ്പിച്ച ഉണങ്ങാത്ത മുറിവാണ് നളന്ദ സര്‍വകലാശാലയുടെ നാശം. ലോക സംസ്കാരത്ത
മീൻപാറയിലെ മിന്നും കാഴ്ചകൾ
മീൻപാറയ്ക്ക് നബീസപാറ എന്നൊരു പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേ
വെളുത്ത അന്റാർട്ടിക്ക പച്ച പുതയ്ക്കുന്നു
മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ തെക്കെ അറ്റത്തു സ്ഥിതിചെയ്യുന്ന അന്റാർട്ടിക്ക ഗവേഷകർക്ക്
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടി
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
Latest News
കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം
വാഹനാപകടം; ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ മരിച്ചു
അച്ചൻകോവിലാറ്റിൽ വീണ് 15കാരി മരിച്ചു
മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്‍ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
Latest News
കത്വയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന് സൈന്യം
വാഹനാപകടം; ചേർത്തലയിൽ സ്കൂട്ടർ യാത്രികൻ മരിച്ചു
അച്ചൻകോവിലാറ്റിൽ വീണ് 15കാരി മരിച്ചു
മുംബൈ ഇന്ത്യന്‍സിന് സീസണിലെ ആദ്യ ജയം; കോൽക്കത്തയെ തകര്‍ത്തു
സൂപ്പർ സെൻസർ ബോർഡായി ആർഎസ്എസ് പ്രവർത്തിക്കുന്നുവെന്ന് എം.ബി. രാജേഷ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top