Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചോളക്ഷേത്രങ്ങളിലെ വിസ്മയം
ഇന്ത്യന്‍ ചരിത്രത്തില്‍ ഒളിമങ്ങാത്ത അധ്യായങ്ങളിലൊന്നാണ് ചോള സാമ്രാജ്യ കാലഘട്ടം. തമിഴ് സംസ്കാരത്തിന്റെ സുവര്‍ണയുഗം എന്നാണ് ചോളന്മാരുടെ ഭരണകാലം വാഴ്ത്തപ്പെടുന്നത്.
ഒമ്പതാം നൂറ്റാണ്ടു മുതല്‍ 13-ാം നൂറ്റാണ്ടു വരെ നീണ്ടുനിന്ന ഭരണകാലയളവില്‍ കലയ്ക്കും വാസ്തുവിദ്യയ്ക്കും ചോളന്മാര് നൽകിയ സംഭാവനകള്‍ നിസ്തുലമാണ്. ചോള രാജാക്കന്മാര് പടുത്തുയര്‍ത്തിയ വിസ്മയകരമായ ക്ഷേത്രങ്ങള്‍ കലാവൈഭവത്തിന്റെ അവസാന വാക്കായാണ് അറിയപ്പെടുന്നത്. തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തെയും ദാരാസുരത്തെ ഐരാവതേശ്വര ക്ഷേത്രയുമൊക്കെ ഒഴിച്ചുള്ള ദക്ഷിണേന്ത്യയുടെ ചരിത്രരചനതന്നെ അസാധ്യം.
ഒമ്പതാം നൂറ്റാണ്ടില്‍ വിജയലായ ചോളന്റെ കീഴില്‍ കാവേരി ഡെല്‍റ്റാ പ്രദേശത്തു രൂപംകൊണ്ട ചോള സാമ്രാജ്യം അതിന്റെ ഔന്നത്യത്തില്‍ എത്തിയത് രാജേന്ദ്ര ചോളന് ഒന്നാമന്റെ (985-1014)യും അദ്ദേഹത്തിന്റെ മകന് രാജേന്ദ്ര ചോളന് ഒന്നാമന്റെ (1014-1044)യും കാലത്താണ്.
തഞ്ചാവൂര്‍ ആയിരുന്നു ചോളന്മാരുടെ ആദ്യ കാല തലസ്ഥാനം. പിന്നീട് ഗംഗൈക്കൊണ്ട ചോളപുരത്തേക്കു തലസ്ഥാനം മാറ്റി സ്ഥാപിച്ചു. ആസൂത്രിതമായ ഭരണവ്യവസ്ഥ, വ്യാപാര അഭിവൃദ്ധി, ആഴത്തില്‍ വേരൂന്നിയ സാംസ്കാരികവും മതപരവുമായ ജീവിതരീതി എന്നിവയായിരുന്നു ചോളന്മാരുടെ മുഖമുദ്ര. വെറും ആരാധനാ സ്ഥലങ്ങള്‍ എന്നതിലുപരി സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്റെ കേന്ദ്രങ്ങളായാണ് അക്കാലത്തു ക്ഷേത്രങ്ങള്‍ വര്‍ത്തിച്ചിരുന്നത്. വാസ്തുവിസ്മയങ്ങളായ ക്ഷേത്രങ്ങളുടെ ശില്പികള് എന്ന നിലയിലാണ് ചരിത്രം ചോളന്മാരെ അടയാളപ്പെടുത്തുന്നത്. വിമാന എന്നറിയപ്പെടുന്ന, കൊത്തുപണികള്‍ നിറഞ്ഞ ക്ഷേത്രഗോപുരങ്ങളും നിരവധി തൂണുകളുള്ള മണ്ഡപങ്ങളും ചോള വാസ്തുശൈലിയുടെ പ്രത്യേകതയാണ്.
ബൃഹദേശ്വര ക്ഷേത്രം
1010ല്‍ രാജേന്ദ്ര ചോളന് ഒന്നാമന് നിര്‍മിച്ച ബൃഹദേശ്വര ക്ഷേത്രം പകരംവയ്ക്കാനില്ലാത്ത നിര്‍മിതിയാണ്. ചോള ക്ഷേത്രനിര്‍മാണ വൈദഗ്ധ്യത്തിന്റെ അവസാന വാക്ക്. യുനസ്കോയുടെ ഒരു പൈതൃക കേന്ദ്രംകൂടിയാണ് ഇന്നിത്. 216 അടി ഉയരമുള്ള ക്ഷേത്രഗോപുരം ലോകത്തിലെതന്നെ ഏറ്റവും ഉയരമുള്ള ക്ഷേത്രഗോപുരങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പരമശിവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രത്തില്‍ മഹാ ശിവലിംഗമാണ് പ്രതിഷ്ഠ. ചുവര്‍ചിത്രങ്ങളുടെയും ശില്പങ്ങളുടെയും അദ്ഭുതക്കാഴ്ചകൾ നിറഞ്ഞ ക്ഷേത്രത്തിലെ ഏകശിലയില്‍ തീര്‍ത്ത നന്ദിയുടെ പ്രതിമ സമാനതകളില്ലാത്തതാണ്.
ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രം
രാജേന്ദ്ര ചോളന് ഒന്നാമന് നിര്‍മിച്ച ക്ഷേത്രം പ്രൗഢിയില്‍ ബൃഹദേശ്വര ക്ഷേത്രത്തോടു കിടപിടിക്കും. യുദ്ധവിജയസ്മരണയ്ക്കായാണ് രാജേന്ദ്ര ചോളന് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഗംഗാജലം കൊണ്ടുവന്നവന് എന്നര്‍ഥം വരുന്ന ഗംഗൈകൊണ്ട എന്ന സ്ഥാനപ്പേര് രാജേന്ദ്ര ചോളന് ഇക്കാലയളവില്‍ സ്വീകരിച്ചിരുന്നു. പരമശിവനുതന്നെ സമര്‍പ്പിതമായ ഈ ക്ഷേത്രവും കൊത്തുപണികളാല്‍ സമൃദ്ധമാണ്. ദുര്‍ഗ ഉള്‍പ്പെടെയുള്ള ദേവതകളുടെ മനോഹര ശില്പങ്ങളും ഇവിടെയുണ്ട്.
ഐരാവതേശ്വര ക്ഷേത്രം
രാജേന്ദ്ര ചോളന് രണ്ടാമന് 12-ാം നൂറ്റാണ്ടില്‍ സ്ഥാപിച്ചതാണ് ഈ ക്ഷേത്രം.
അസാധാരണമാം വിധം ഭംഗി തുളുമ്പുന്ന കൊത്തുപണികളും സംഗീതം പുറപ്പെടുവിക്കുന്ന പടവുകളും ഇതിനെ അനിതരസാധാരണ സൃഷ്ടിയാക്കി മാറ്റുന്നു.
തിരുഭുവനം ക്ഷേത്രം
13-ാം നൂറ്റാണ്ടില്‍ കുലോത്തുംഗ ചോളന് മൂന്നാമന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. കംപകേശ്വര(ശിവന്)രാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തില്‍ പാണ്ഡ്യ വാസ്തുവിദ്യയുടെ സ്വാധീനവും കാണാന്‍ സാധിക്കും. ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള വിശാലമായ ശില്പങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. 1987ല്‍, മൂന്നു ക്ഷേത്രങ്ങളെ ചേർത്തു "മഹത്തായ ചോള ക്ഷേത്രങ്ങള്‍' എന്ന പേരില്‍ യുനസ്കോ ലോക പൈതൃകകേന്ദ്രങ്ങളായി പ്രഖ്യാപിച്ചു.
13-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽത്തന്നെ ചോളന്മാരുടെ തകര്‍ച്ച തുടങ്ങി. ആദ്യം പാണ്ഡ്യന്മാരുടെയും ഹൊയ്സാല രാജാക്കന്മാരുടെയും പിന്നീട് ഡല്‍ഹി സുല്ത്താന്മാരുടെയും അധിനിവേശമാണ് അവരുടെ പതനത്തിന് ഇടയാക്കിയത്. എന്നിരുന്നാലും ചോള പാരമ്പര്യത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളായി ക്ഷേത്രങ്ങള്‍ ഇന്നും ശോഭിക്കുന്നു. ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയുടെ തുടക്കക്കാരായ അവര്‍ പിന്നീട് വന്ന പാണ്ഡ്യ, ഹൊയ്സാല, വിജയനഗര സാമ്രാജ്യങ്ങളെയെല്ലാം വലിയ തോതില്‍ സ്വാധീനിച്ചു.
അജിത് ജി. നായർ
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടി
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ആന നൽകിയ പേരുമായി എലിഫന്റ ഗുഹകൾ !
എലിഫന്റ ഗുഹാക്ഷേത്രങ്ങള്‍ അഞ്ച്-എട്ട് നൂറ്റാണ്ടുകൾക്കിടയിൽ പണികഴിപ്പിച്ചവയാണെന്നു കരുതുന്നു. ശൈവ സമ്പ്രദായത്തിന്
ജീവിതത്തിലേക്കു പിടിച്ച വളയം
കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ ശരീരത്തില്‍ ഒട്ടേറെ പരിക്കുകള്‍ ഏല്പിച്ചു. എഴുന്നേറ്റ് നടക്കാന്‍ പരസഹായം വേണം. അടി
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ല
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
Latest News
പി.പി.ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടർ; പിന്നിൽ ഗൂഢലക്ഷ്യമെന്ന് സിഐടിയു നേതാവ്
എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ
ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ
ഫയല്‍ തീര്‍പ്പാക്കിയതിൽ വീഴ്ചയില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
Latest News
പി.പി.ദിവ്യയെ വിളിച്ചുവരുത്തിയത് കളക്ടർ; പിന്നിൽ ഗൂഢലക്ഷ്യമെന്ന് സിഐടിയു നേതാവ്
എഡിഎമ്മിന്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ
ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ
ഫയല്‍ തീര്‍പ്പാക്കിയതിൽ വീഴ്ചയില്ല; നവീന്‍ ബാബുവിന് കളക്ടറുടെ ക്ലീന്‍ചിറ്റ്
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top