അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
അവസാനനിമിഷത്തിൽ ജർമനി രക്ഷപ്പെട്ടു
Tuesday, June 25, 2024 12:31 AM IST
ഫ്രാങ്ക്ഫർട്ട്: തോൽവിയിൽനിന്ന് രക്ഷപ്പെട്ട ജർമനി യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി.

നിക്കോളാസ് ഫുൾക്രുഗ് 90+1-ാം മിനിറ്റിൽ നേടിയ ഗോളിൽ ജർമനി 1-1ന് സ്വിറ്റ്സർലൻഡുമായി സമനിലയിൽ പിരിഞ്ഞു. ഇതോടെ യൂറോ ആതിഥേയർക്ക് മാർച്ച് മുതൽ തോൽവി അറിയാതെയുള്ള ഏഴാമത്തെ മത്സരമായി. രണ്ടാം സ്ഥാനക്കാരായി സ്വിറ്റ്സർലൻഡും പ്രീക്വാർട്ടറിലെത്തി.

ആദ്യ രണ്ടു കളി ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിച്ച ജർമനിയുടെ വല ഡാൻ എൻഡോയെ 28-ാം മിനിറ്റിൽ കുലുക്കി.

18-ാം മിനിറ്റിൽ ജർമനി മുന്നിലെത്തിയെങ്കിലും വിഎആർ പരിശോധനയിൽ ഗോൾ നിഷേധിച്ചു. നിരവധി പെനാൽറ്റി അപ്പീലുകൾ നടത്തിയെങ്കിലും റഫറി ഇതൊന്നും ചെവിക്കൊണ്ടില്ല. എല്ലാംകൊണ്ടും ആതിഥേയർ തകർന്നിരിക്കേ ഗോളിലേക്കു ജർമനിയുടെ 18 ശ്രമങ്ങളിൽ ഒന്ന് ഫുൾക്രുഗ് ശക്തമായ ഹെഡറിലൂടെ വലയിലാക്കി.


ഈ ഗോളോടെ 22 മത്സരങ്ങൾക്കുശേഷം ജർമനിക്കെതിരേ ഒരു ജയമെന്ന സ്വിസ് സ്വപ്നം തകർന്നു.

ഗ്രൂപ്പിൽ ജർമനിക്ക് ഏഴു പോയിന്‍റും സ്വിറ്റ്സർലൻഡിന് അഞ്ചു പോയിന്‍റുമാണുള്ളത്.

ഈ ടൂർണമെന്‍റിൽ സ്റ്റോപ്പേജ് ടൈമിൽ (ആദ്യ പകുതി, രണ്ടാം പകുതി) ജർമനി നേടുന്ന മൂന്നാമത്തെ ഗോളാണ്. ഒരു യൂറോ ടൂർണമെന്‍റിൽ ഒരു ടീം സ്റ്റോപ്പേജ് ടൈമിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളാണിത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.