സ്വർണക്കടത്ത് ക്വട്ടേഷൻ ടീമുമായി സിപിഎം നേതൃത്വത്തിനു ബന്ധം: മനു തോമസ്
സ്വർണക്കടത്ത് ക്വട്ടേഷൻ ടീമുമായി സിപിഎം നേതൃത്വത്തിനു ബന്ധം: മനു തോമസ്
Wednesday, June 26, 2024 12:58 AM IST
കണ്ണൂർ: സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലേക്കു തള്ളിവിട്ട് മുൻ ജില്ലാകമ്മിറ്റിയംഗവും മുൻ ഡിവൈഎഫ്ഐ നേതാവുമായ മനു തോമസ്.

സ്വർണക്കടത്ത്, ക്വട്ടേഷൻ ക്രിമനൽ സംഘങ്ങളുടെ രക്ഷകർ നേതൃത്വത്തിലെ ചിലരാണെന്ന് മനുതോമസ് തുറന്നടിച്ചു. പാർട്ടിയിൽനിന്നു പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് മനു തോമസ് സിപിഎം നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്.

“സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളിലെ ചിലർക്കു നേതാക്കളുമായുള്ള ബന്ധങ്ങൾ അറിഞ്ഞതിനെത്തുടർന്ന് ഇക്കാര്യം പാർട്ടിക്കുള്ളിൽ ചൂണ്ടിക്കാട്ടുകയും പരാതി നൽകുകയും ചെയ്തിരുന്നു.

സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും പരാതി നൽകിയെങ്കിലും ആദ്യം നിസാരവത്കരിച്ചു. തു‌ടർച്ചയായി ആവശ്യപ്പെട്ടപ്പോൾ അന്വേഷണ കമ്മീഷനെ വച്ചെങ്കിലും ആരോപണവിധേയരായവരെ വെള്ള പൂശുന്ന നിലപാടാണ് ഉണ്ടായത്.


പാർട്ടിയുടെ ഭാഗത്തുനിന്നു തിരുത്തൽ ഉണ്ടാകില്ലെന്നു ബോധ്യമായതോടെ പാർട്ടി പരിപാടികളിൽനിന്നു വിട്ടുനിൽക്കുകയും അംഗത്വം പുതുക്കാതിരിക്കുകയുമായിരുന്നു. മൂന്നു കമ്മിറ്റികളിൽ പങ്കെടുത്തില്ലെങ്കിൽ വിശദീകരണം തേടണമെന്നാണു പാർട്ടി നിയമം. എന്നാൽ, തന്നോട് ഇതുവരെ വിശദീകരണം തേടിയിട്ടില്ല.

സ്വർണക്കടത്ത് ക്വട്ടേഷനുമായി ബന്ധപ്പെട്ട് ഞാൻ ആരോപണം ഉന്നയിച്ചവർ ഇപ്പോഴും പാർട്ടിയുടെ ആളുകളെന്ന രീതിയിൽ തെളിഞ്ഞുനിൽക്കുന്നുണ്ട്.പുറത്താക്കിയതായി ജില്ലാ കമ്മിറ്റി പറഞ്ഞതോടെ നിലപാടുകൾ തിരുത്താൻ പാർട്ടി തയാറല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്”- മനു തോമസ് പറഞ്ഞു.

തളിപ്പറന്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി സെനറ്റ് മെംബർ എന്നീ നിലകളിലും മനു തോമസ് പ്രവർത്തിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.