നാടകമല്ലിത് നാടിനകം
നാടകമല്ലിത് നാടിനകം
Sunday, September 29, 2024 2:17 AM IST
കൊച്ചി: കേരളത്തിലെ നാടകങ്ങൾക്കും നാടകരംഗത്തുള്ളവർക്കും പ്രചോദനത്തിന്‍റെ വേദികളൊരുക്കിയ കെസിബിസി പ്രഫഷണൽ നാടകമേളയ്ക്കു 35 വയസ്. കെസിബിസിയുടെ ആസ്ഥാനമായ പാലാരിവട്ടം പിഒസിയിലെ സുസജ്ജമായ ഓഡിറ്റോറിയത്തിൽ അവതരണമാരംഭിച്ച് കേരളത്തിന്‍റെ അരങ്ങുകളിലും ആസ്വാദക മനസുകളിലേക്കും പടർന്നുകയറിയ മികച്ച നാടകങ്ങൾ നൂറുകണക്കിനാണ്.

കെസിബിസി മീഡിയ കമ്മീഷനാണ് കെസിബിസി നാടകമേളകൾക്ക് അരങ്ങൊരുക്കുന്നത്. 1987 ഓഗസ്റ്റിൽ ആരംഭിച്ച കെസിബിസി നാടകമത്സരങ്ങളാണ് പിന്നീട് കെസിബിസി പ്രഫഷണൽ നാടകമേളയായി വളർന്നത്. എട്ടു ബൈബിൾ നാടകങ്ങളായിരുന്നു ആദ്യമേളയിൽ അരങ്ങിലെത്തിയത്. ആലപ്പി തിയറ്റേഴ്സ്, കൊച്ചിൻ നാടകവേദി, പാലാ സാൻപയസ്, പൂഞ്ഞാർ നവധാര, കൊച്ചിൻ തിയറ്റേഴ്സ്, ചാലക്കുടി ഫൈവ് സ്റ്റാർ, പാലാ ദീപ്തി തിയറ്റേഴ്സ് എന്നീ നാടകസംഘങ്ങളാണ് അന്നു നാടകം അവതരിപ്പിച്ചത്. കൊച്ചിൻ തിയറ്റേഴ്സിന്‍റെ ‘കാനായിലെ കല്യാണം’ ഒന്നാം സ്ഥാനം നേടി.

അത്തിപ്പഴത്തിന്‍റെ നാട്ടിൽ, വചനം തിരുവചനം, സമ്പൂർണ ബൈബിൾ, മുക്തി ഗായകൻ, യഹോവയുടെ മുന്തിരിത്തോപ്പ് തുടങ്ങിയവ കെസിബിസി നാടകമേളകളിലൂടെ ശ്രദ്ധിക്കപ്പെട്ട ബൈബിൾ നാടകങ്ങളിൽ ചിലതാണ്.

മികവ്, മൂല്യം

ശക്തമായ കല എന്നനിലയിൽ നാടകങ്ങളുടെ സ്വാധീനവും സാമൂഹ്യമായ ഉത്തരവാദിത്വങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യ നാടകങ്ങളും മേളയിലേക്കെത്തി. സ്ക്രിപ്റ്റുകളുടെ തെരഞ്ഞെടുപ്പിലും മൂല്യങ്ങളിലും പുലർത്തുന്ന സൂക്ഷ്മതകൊണ്ടുതന്നെ കെസിബിസി നാടകമേളകൾ ഓരോ വർഷവും വേറിട്ടുനിൽക്കുന്നു. നാടകസംഘങ്ങളിൽനിന്നു സ്ക്രിപ്റ്റുകൾ ക്ഷണിച്ച് ജൂറിയുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയശേഷമാണു നാടകങ്ങൾ അരങ്ങിലെത്തുന്നത്.

നാടകകല വിനോദത്തിനുവേണ്ടി എന്നതിനൊപ്പം മൂല്യബോധനത്തിനുള്ള മാധ്യമം കൂടിയാണെന്ന സന്ദേശമാണ് ഇതിലൂടെ കെസിബിസി മീഡിയ കമ്മീഷൻ‌ മുന്നോട്ടുവയ്ക്കുന്നതെന്ന് സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിന്പിനിക്കൽ പറഞ്ഞു. ഓരോ വർഷവും പ്രമുഖ നാടകസംഘങ്ങളുടെ ഏറ്റവും പുതിയ നാടകങ്ങൾക്ക് ആദ്യ വേദിയാകുന്നത‌ ും കെസിബിസി നാടകമേളയാണ്.


ഇക്കുറി എട്ടു നാടകങ്ങൾ

35-ാമത്തെ കെസിബിസി അഖിലകേരള പ്രഫഷണല്‍ നാടകമേള പിഒസിയിൽ നാളെ സമാപിക്കും. എട്ടു നാടകങ്ങളാണ് ഇക്കുറി മേളയിലുള്ളത്.

കൊല്ലം കാളിദാസ കലാകേന്ദ്രയുടെ ‘അച്ഛന്‍’, അമ്പലപ്പുഴ അക്ഷരജ്വാലയുടെ ‘അനന്തരം’, കോഴിക്കോട് സങ്കീര്‍ത്തനയുടെ ‘വെളിച്ചം’, ആലപ്പുഴ സൂര്യകാന്തിയുടെ ‘കല്യാണം’, കൊല്ലം അനശ്വരയുടെ ‘അന്നാ ഗാരേജ്’, തിരുവനന്തപുരം സാഹിതിയുടെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’, കൊച്ചിന്‍ ചന്ദ്രകാന്തയുടെ ‘ഉത്തമന്‍റെ സങ്കീര്‍ത്തനം’, പത്തനാപുരം ഗാന്ധിഭവന്‍ തിയേറ്ററിന്‍റെ ‘ഇന്ത്യയുടെ യാത്ര’ എന്നിവയാണ് ഇത്തവണത്തെ നാടകങ്ങൾ.

മികച്ച നാടകങ്ങൾക്കും അരങ്ങിലെയും അണിയറയിലെയും മികവിനും കെസിബിസി മീഡിയ കമ്മീഷൻ പുരസ്കാരങ്ങൾ നൽകും.


പ്രതിഭകളുടെ കളരി

പിഒസിയിലെ നാടക അരങ്ങിൽ ചുവടുവച്ചു ശ്രദ്ധ നേടി പിൽക്കാലത്ത് നാടക, സിനിമാരംഗങ്ങളിൽ താരങ്ങളായി ഉയർന്നത് പ്രതിഭകളാണ്. സംഗീത- നാടക അക്കാദമിയുടെ സാരഥിയായിരുന്ന സേവ്യർ പുൽപ്പാട്ട്, പ്രമുഖ നാടകകൃത്തും ഗ്രന്ഥകാരനുമായ എ.കെ. പുതുശേരി, ജോസ് താന, ശ്രീമൂലനഗരം വിജയൻ, ശ്രീമൂലനഗരം മോഹൻ എന്നിവരുടെയെല്ലാം ആദ്യകാല നാടകങ്ങൾ പിഒസി നാടകമേളയിലേതായിരുന്നു.

പിൽക്കാലത്ത് സിനിമയിലെത്തിയ ചെന്പിൽ അശോകൻ, സിനിമകളിലും സീരിയലുകളിലും അറിയപ്പെട്ട പൗളി വൽസൻ എന്നിവർ കെസിബിസി നാടകമേളകളിൽ മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടവർ കൂടിയാണ്. ഒരുകാലത്ത് ഗാംഭീര്യമാർന്ന ശബ്‌ദംകൊണ്ടു നാടകവേദികളെ കീഴടക്കിയ കുയിലനും കെസിബിസി നാടകമേളയുടെ പ്രൗഢമായ ചരിത്രത്തിലുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.