Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്ന...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്ക...
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്...
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ ...
തൃശൂരിലെ എടിഎം കവർച്ച: പ്രതിക...
Previous
Next
Kerala News
Click here for detailed news of all items
തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം; പോലീസ് എത്തും മുന്‍പേ മുങ്ങി
Saturday, September 28, 2024 12:33 AM IST
തൃശൂർ: കേരളത്തിൽ മൂന്നുവർഷത്തെ ഇടവേളയ്ക്കിടയിൽ ആവർത്തിച്ച മോഷണം പോലീസിനെ ഞെട്ടിച്ചു. 2018, 2021 വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് വിപുലമായ എടിഎം കൊള്ള നടക്കുന്നത്. ഗൂഗിൾ മാപ്പിൽ എടിഎമ്മുകൾ രേഖപ്പെടുത്തിയശേഷമായിരുന്നു മോഷണമെന്നാണു സേലം കാർഗോ ഡിഐഡി ഉമയുടെ വിശദീകരണം. ക്യത്യമായ പരിശീലനത്തിനൊടുവിൽ
സംഘത്തിന്റെ ഓപ്പറേഷൻ ഇങ്ങനെ:
സമയം: വെള്ളിയാഴ്ച പുലർച്ചെ 2.10
ഇരിങ്ങാലക്കുട മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലുള്ള എസ്ബിഐയുടെ എടിഎമ്മിൽ മോഷണം. ഏകദേശം 33,90,000 രൂപ കവർന്നു. വെള്ളനിറത്തിലുള്ള ക്രെറ്റ കാറിലെത്തിയ സംഘത്തിൽ ഒരാൾ മുഖം മറച്ച് ആദ്യം കൗണ്ടറിലെ സിസിടിവിയിലും പിന്നീട് എടിഎമ്മിന്റെ കാമറയിലും സ്പ്രേ പെയിന്റ് അടിച്ചു മറച്ചു. ഇതിനുമുന്‍പ് തൊട്ടടുത്തുള്ള അമ്മൂസ് ഹോട്ടലിന്റെ സിസിടിവി കാമറയും നശിപ്പിച്ചു. പിന്നാലെ പുറത്തിറങ്ങിയ സംഘം എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ചുതകർത്തു. ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പു സന്ദേശം. ബാങ്കിന്റെ കണ്ട്രോൾ റൂമിലും അപായ സന്ദേശം.
ബാങ്കിന്റെ ഡൽഹി ഓഫീസിൽനിന്നു തൃശൂർ റൂറൽ പോലീസിനു സന്ദേശം കൈമാറി. രാത്രി പട്രോളിംഗ് നടത്തുന്ന പോലീസ് സ്ഥലത്തെത്തുന്പോഴേക്കും സംഘം കടന്നു. മോഷ്ടാക്കളുടെ ശ്രദ്ധയിൽപ്പെടാത്ത കാമറയിൽനിന്നുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്.
എടിഎമ്മിന്റെ പണം നിറയ്ക്കുന്ന ട്രേകൾ അടക്കം മുറിച്ചുമാറ്റിയാണു സംഘം കടന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് എടിഎമ്മിൽ പണം നിറച്ചത്. വിവരമറിഞ്ഞു റൂറൽ എസ് പി നവനീത് ശർമയുടെയും സിഐ അനീഷ് കരീമിന്റെയും നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.
സമയം: പുലർച്ചെ മൂന്ന് : തൃശൂർ നഗരം, നായ്ക്കനാലിനു സമീപം ഷൊർണൂർ റോഡ്
പാതിരാത്രിയിൽപോലും ജനസഞ്ചാരമുള്ള തൃശൂർ നഗരത്തിലെ ഷൊർണൂർ റോഡിലെ സരോജ നഴ്സിംഗ് ഹോമിനടുത്തായിരുന്നു രണ്ടാമത്തെ കവർച്ച. 9,86,700 രൂപ കവർന്നു. 3.10നു കവർച്ച നടന്നതിന്റെ വിവരം ലഭിച്ചത് 3.58ന്. ഇവിടെയും പോലീസ് എത്തുന്പോഴേക്കും പ്രതികൾ കടന്നു. റോഡരികിലാണ് എടിഎം. സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. സിറ്റി പോലീസ് കമ്മീഷണറടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
സമയം: പുലർച്ചെ 3.40 : തൃശൂർ-ഷൊർണൂർ സംസ്ഥാന പാത
കോലഴി പൂവണി സെന്ററിലെ എടിഎമ്മിൽ 3.40നു കവർച്ച. ഇവിടെ എടിഎമ്മിനുപുറമേ കാഷ് ഡെപ്പോസിറ്റ് മെഷീൻ (സിഡിഎം) കൂടിയുണ്ട്. ഇതും മോഷ്ടാക്കൾ പൊളിച്ചിട്ടുണ്ടെന്നാണു സൂചന. വ്യാഴാഴ്ച എടിഎമ്മിൽ 25 ലക്ഷം നിറച്ചെന്നാണു ബാങ്ക് അധികൃതർ പറയുന്നത്. സിഡിഎമ്മിൽ എത്ര പേർ പണം ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടെന്നു വ്യക്തമല്ല. 25,65,000 രൂപ നഷ്ടമായെന്നാണു പ്രാഥമികനിഗമനം. സമീപത്തെ വർക്ക്ഷോപ്പിലുള്ള സിസിടിവിയിൽനിന്നു ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇതേ എടിഎമ്മിൽ രണ്ടുവർഷംമുന്‍പും കവർച്ചാശ്രമം നടന്നു. ഇന്നോവ കാറിലെത്തിയവർ എടിഎം മെഷീൻ കയർ കെട്ടി വലിച്ചുകൊണ്ടുപോകാനാണു ശ്രമിച്ചത്. ഈ കേസിൽ ആരെയും പിടികൂടിയിട്ടില്ല. ഇവിടെനിന്നു മണ്ണുത്തി വഴി, പന്നിയങ്കര ടോൾ പ്ലാസവഴിയാണു പ്രതികൾ കടന്നത്. കണ്ടെയ്നർ ലോറി കടക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.
പോലീസ് പരിശോധിച്ചതു ഗ്യാസ് കട്ടർ ശൈലി; 2021ലും കടന്നതു കണ്ടെയ്നർ ലോറിയിൽ
തൃശൂർ: ഇന്നലെ പുലർച്ചെ മൂന്നിന് എടിഎം കൊള്ള നടന്നു മണിക്കൂറുകൾക്കകം പ്രതികളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചെന്നു തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ. പുലർച്ചെ 2.10നാണ് ആദ്യ മോഷണവിവരം ലഭിച്ചത്.
3.10ന് സരോജ നഴ്സിംഗ് ഹോമിനു സമീപത്തെ എടിഎമ്മിലും 4.20നു കോലഴിയിലും മോഷണം നടന്നെന്നു വിവരം ലഭിച്ചു. ആദ്യം തൃശൂർ, എറണാകുളം ജില്ലകളിൽ മുന്നറിയിപ്പു നൽകി.
ഇതിനിടെ സിസിടിവി ദൃശ്യങ്ങളിൽനിന്നു വെള്ളനിറത്തിലുള്ള ക്രെറ്റ കാർ ഒന്നിൽക്കൂടുതൽ സംഭവസ്ഥലത്തു കണ്ട വിവരം ലഭിച്ചു. രണ്ടാമത്തെ മോഷണസ്ഥലത്തെത്തിയപ്പോൾ പുകയുടെ സാന്നിധ്യം കണ്ടതിനാൽ ഗ്യാസ് കട്ടർ മോഷണത്തിന് ഉപയോഗിച്ചെന്ന നിഗമനത്തിലെത്തി. ഇവർ പാലക്കാട് ഭാഗത്തേക്കു പോകാൻ സാധ്യതയുണ്ടെന്നു വിലയിരുത്തി പാലക്കാട് എസ്പിക്കും കോയന്പത്തൂർ എസ് പിക്കും മുന്നറിയിപ്പ് നൽകി. തൃശൂർ റൂറൽ എസ്പി കേരളത്തിലെ മറ്റു ജില്ലകൾക്കും മുന്നറിയിപ്പ് നൽകി.
കൃഷ്ണഗിരി, ഈറോഡ്, സേലം, നാമക്കൽ ജില്ലയ്ക്കു സിറ്റി പോലീസ് കമ്മീഷണറും അറിയിപ്പു നൽകി. ഗ്യാസ് കട്ടർ സംഘം നേരത്തെയും കേരളത്തിലെത്തിയിരുന്നു. 2017-18 ൽ ആലപ്പുഴയിലും 2021ൽ കണ്ണൂരിലും എത്തിയിട്ടുണ്ട്. ഹരിയാനയിലെ മേവത് എന്നും ഇപ്പോൾ നൂഹ് എന്നും അറിയപ്പെടുന്ന ജില്ലയിൽനിന്നുള്ളവരുടെ രീതിയാണിതെന്നു മനസിലാക്കി. രാജസ്ഥാന്റെ വടക്കൻപ്രദേശവും ഹരിയാനയുടെ കിഴക്കൻഭാഗവും ഉൾപ്പെടുന്ന മേഖലയാണിത്.
2021ൽ കണ്ണൂർ കണ്ണപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് എടിഎമ്മുകളിൽ നടന്ന കവർച്ച സമാന രീതിയിലുള്ളതായിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടിയിരുന്നു. ഈ കേസിലും കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് കടന്നത്. അതിനാൽ കണ്ടെയ്നർ ലോറി കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നു നിർദേശിച്ചു.
തമിഴ്നാട് പോലീസ് രാവിലെ ഏഴുമുതൽ നാമക്കലിലും കൃഷ്ണഗിരിയിലും പരിശോധന തുടങ്ങി. ഇതിനുശേഷമാണ് ഏറ്റുമുട്ടലും അറസ്റ്റുമുണ്ടായതെന്ന് ആർ. ഇളങ്കോ വ്യക്തമാക്കി. കൃഷ്ണഗിരിയിൽ ഒരാഴ്ചമുന്പ് സമാന രീതിയിൽ കവർച്ച നടന്നെന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ 5.30നുതന്നെ കാർ തിരിച്ചറിഞ്ഞിരുന്നു. നന്പർ പ്ലേറ്റ് വ്യക്തമല്ലാത്തതുകൊണ്ടും ഗ്യാസ് കട്ടർ രീതിയായതുകൊണ്ടും കണ്ടെയ്നറിൽ കയറ്റി പോകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലെത്തി.
ഇടയ്ക്കു കാർ കയറ്റിയ ഒരു കണ്ടെയ്നർ കണ്ടെത്തിയെങ്കിലും അതു വർക്ക്ഷോപ്പിലേക്കു കൊണ്ടുപോയ ഒന്നായിരുന്നു. പാലക്കാട്, നാമക്കൽ ഭാഗത്തു വേറെയും കണ്ടെയ്നറുകൾ പരിശോധിച്ചെന്നും പ്രതികളുടെ വിവരങ്ങൾ തമിഴ്നാട് പോലീസിന്റെ പക്കലാണുള്ളതെന്നും ആർ. ഇളങ്കോ പറഞ്ഞു.
കാർ കടത്തിയതു ചരക്കെത്തിച്ചു മടങ്ങിയ കണ്ടെയ്നർ ലോറിയിൽ
തൃശൂർ: കേരളത്തിൽനിന്നു കാർ കടത്തിയതു നിയമപരമായി കേരളത്തിൽ ചരക്കെത്തിച്ചു മടങ്ങിയ കണ്ടെയ്നർ ലോറിയിൽ. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയാണു കണ്ടെയ്നറുമായി പോയത്.
മുന്‍പും ഇത്തരത്തിൽ കൊള്ളമുതൽ കടത്തിയിട്ടുണ്ടെന്നു തമിഴ്നാട്, ആന്ധ്രപ്രദേശ് പോലീസിൽനിന്നു മനസിലാക്കിയിരുന്നു. കുറച്ചുദൂരം കണ്ടെയ്നറിലും ബാക്കി ദൂരം ഓടിച്ചുമാണു കേരളത്തിലേക്കു കാർ എത്തിച്ചതെന്നാണു മറ്റു സംസ്ഥാനങ്ങളിലെ പോലീസ് പറയുന്നത്. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം ആവശ്യമാണ്.
കൊള്ളയ്ക്കുശേഷം കാർ എവിടെവച്ചാണു കണ്ടെയ്നറിൽ കയറ്റിയതെന്നും വ്യക്തമല്ല. കാറിനു നന്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. പ്രതികളെ ചോദ്യംചെയ്യാൻ കേരള പോലീസിന്റെ സംഘം എത്തിയിട്ടുണ്ട്. അവരിൽനിന്നു കൂടുതൽ വിവരം ലഭിക്കുമെന്നാണു കരുതുന്നതെന്നും തമിഴ്നാട്ടിൽ ഏറ്റുമുട്ടൽ നടന്നതിനാൽ ജുഡീഷൽ നടപടികൾ പൂർത്തിയാക്കിയതിനുശേഷമേ കേരളത്തിൽ എത്തിക്കാനാകൂ എന്നും ഇളങ്കോ പറഞ്ഞു.
കവർച്ചക്കാരിൽ രണ്ടുപേർ എത്തിയതു വിമാനത്തിൽ
സേലം: എടിഎം കവർച്ചക്കേസിൽ തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ രണ്ടുപേർ കവർച്ചയ്ക്കായി കേരളത്തിൽ എത്തിയതു വിമാനത്തിൽ. മൂന്നുപേർ കാറിലും മറ്റുള്ളവർ ട്രക്കിലുമായി എത്തി.
ഏഴുപേരെയാണ് പോലീസ് കുടുക്കിയത്. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിലെ മുഹമ്മദ് ഇക്രം, അസീർ അലി, സുമാനുദീൻ എന്നിവരാണു സംഘാംഗങ്ങൾ. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു ട്രക്ക് ഉടമ സുമാനുദീൻ ആണെന്നു തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചു.
എടിഎം കവർച്ചയുടെ മുഖ്യസൂത്രധാരൻ മുഹമ്മദ് ഇക്രമാണ്. ഏതെല്ലാം എടിഎമ്മുകളിൽ കവർച്ച നടത്തണമെന്നു തീരുമാനിച്ചത് ഇയാളാണെന്നു പ്രതികൾ മൊഴിനൽകി. സംഘം വ്യാഴാഴ്ച തൃശൂരിലെത്തി. മുബാറക്കിന് കവർച്ച ആസൂത്രണത്തെക്കുറിച്ച് ഒരറിവും ഇല്ലായിരുന്നെന്നും പോലീസ് പറഞ്ഞു. ചോദ്യംചെയ്യൽ രാത്രി വൈകിയും തുടർന്നു.
പത്തുമിനിറ്റിൽ കട്ടിംഗ്, കവർച്ച
തൃശൂർ: പല എടിഎമ്മുകൾ വാങ്ങി പരിശീലനം നടത്തി പത്തു മിനിറ്റിനുള്ളിൽ കട്ടിംഗ് നടത്താൻ ട്രെയിനിംഗ് ലഭിച്ചവരാണു കവർച്ചസംഘാംഗങ്ങളെന്നു പോലീസ്.
ആദ്യം ഒരാൾ മാത്രം മുഖം മറച്ച് സിസിടിവി, എടിഎം കാമറകളിൽ സ്പ്രേ പെയിന്റ് അടിച്ചു മറച്ചശേഷം മറ്റുള്ളവർ ചേർന്നു ഗ്യാസ് കട്ടർ ഉപയോഗിച്ച് മോഷണം നടത്തുന്നതാണു രീതി. എടിഎമ്മുകളുടെ മുന്നറിയിപ്പു സംവിധാനം മെച്ചപ്പെട്ടതുകൊണ്ട് ആദ്യമോഷണത്തിന്റെ വിവരം 25 മിനിറ്റിനുള്ളിൽ ലഭിച്ചു. രണ്ടാമത്തെ അലാം 50 മിനിറ്റിനുള്ളിലും ലഭിച്ചു.
2021ൽ കണ്ണൂരിൽ നടന്ന മോഷണത്തിന്റെ വിവരം അഞ്ചു മണിക്കൂറിനുശേഷമാണ് അറിഞ്ഞത്. പ്രതികളെ തിരിച്ചറിഞ്ഞത് രണ്ടു ദിവസം കഴിഞ്ഞും അറസ്റ്റ്ചെയ്തത് ഒരാഴ്ച കഴിഞ്ഞുമാണ്.
മുന്‍പ് ഒരു പോലീസ് സ്റ്റേഷൻ പരിധിയിലെ എസ്ബിഐ, വണ്‍ ഇന്ത്യ, കോർപറേഷൻ ബാങ്ക് എടിഎമ്മികളിലായിരുന്നു സമാനമോഷണം. ഇന്നലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിലാണെങ്കിലും എല്ലാം എസ്ബിഐ എടിഎം ആണ്. എസ്ബിഐ എടിഎമ്മുകളിൽ കൃത്യമായി പണം നിറയ്ക്കുമെന്ന് കൊള്ളസംഘത്തിന് അറിയാമായിരുന്നു.
കടപ്പയിലും ഇതേ സംഘമാണു മോഷണം നടത്തിയതെന്ന സൂചനയുണ്ട്. കൃഷ്ണഗിരിയിലെ മോഷണത്തിൽ ഇവർക്കു പങ്കില്ലെന്നും വിവരമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്ളത്: കേന്ദ്രമന്ത്രി കിരൺ റിജിജു
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കണമെന്നതിൽ മാറ്റമില്ലെന്ന് സീറോമലബാർ സഭ
തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ റിമാൻഡ് ചെയ്തു
തോമസ് കെ. തോമസ് മന്ത്രിയാകും: പി.സി. ചാക്കോ
നാലുദിവസം മഴ
നിലമ്പൂരില്‍ ഇന്ന് അന്‍വറിന്റെ പൊതുയോഗം
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫണ്ട് നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി തടഞ്ഞെന്ന് പി.വി. അൻവർ
അർജുൻ ഓർമയുടെ ആഴങ്ങളിൽ
രാഷ്ട്രദീപിക ലിമിറ്റഡ് വാർഷിക പൊതുയോഗം നടത്തി
നാടകമല്ലിത് നാടിനകം
വഖഫിൽ തട്ടി മുനന്പത്ത് ‘ലൈഫും’ നിലച്ചു
ബാലചന്ദ്രമേനോൻ പരാതി നൽകി
എഡിജിപി യെ മാറ്റിയേ തീരൂ : ബിനോയ് വിശ്വം
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു
സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും
ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത
സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്ര: സിപിഐ പോലീസിൽ പരാതി നൽകി
സുപ്രീംകോടതിയില്‍ വസ്തുതകള്‍ കൃത്യമായി അറിയിക്കണം: മുല്ലപ്പെരിയാര്‍ ഏകോപനസമിതി
സൂര്യപ്രകാശത്തെ പഴമുറംകൊണ്ട് മറയ്ക്കാനാകില്ല: മന്ത്രി വി.എൻ. വാസവൻ
താൻ നേരിട്ട ദുരന്തത്തിൽ പുഷ്പൻ പശ്ചാത്തപിച്ചിട്ടില്ല : മുഖ്യമന്ത്രി
മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല: പി.സി.ജോർജ്
എനർജി മാനേജ്മെന്റ്: ദേശീയ പുരസ്കാരം നേടി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ
സ്കൂൾ സമയത്തു മീറ്റിംഗുകൾ വേണ്ട; സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ്
ജനശതാബ്ദി എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ: തീയതി ദീർഘിപ്പിച്ചു
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സ്
പ്രഫ. ഉലഹന്നാന് മാപ്പിള പുരസ്കാരം കൃഷ്ണജ എം. മേനോന്
യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
ഡിസൈൻ പോളിസി സന്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കും: മുഹമ്മദ് റിയാസ്
യുവദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ
സിബിഎസ്ഇ കലോത്സവം: രചനാ മത്സരങ്ങൾ തുടങ്ങി
ബയോമെഡിക്കൽ ഉപകരണ വികസനത്തിന്റെ ദേശീയ ഹബ്ബായി കേരളം മാറുമെന്ന് വിദഗ്ധർ
അടിയുറച്ച പാര്‍ട്ടിക്കാരനായി അവസാനംവരെ പുഷ്പൻ
ആറുവരിപ്പാത സ്ഥലമേറ്റെടുക്കൽ ; രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി
കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും
പ്രവാസി ക്ഷേമനിധി പിഴത്തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
മുനന്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ
അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ല: ഹസൻ
അച്ഛൻ വരുന്നു, അയാന്റെ ലോറിയുമായി...
ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
"എന്റെ നെഞ്ചത്തു കയറിയിട്ട് എന്തു കാര്യം?'; എം.വി. ഗോവിന്ദന് മറുപടിയുമായി അന്‍വർ
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട്
ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം
അജിത്കുമാർ അധികകാലം ആ സ്ഥാനത്ത് ഉണ്ടാകില്ല: ബിനോയ് വിശ്വം
കുട്ടികളുമായുള്ള സമരം വേണ്ട; കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടി: ഹൈക്കോടതി
എറണാകുളത്തും എം പോക്സ്
ഇഎസ്എ: മലയാളം വിജ്ഞാപനം ഇറക്കണമെന്ന ഉത്തരവ് മൂന്നാഴ്ചയായിട്ടും നടപ്പായില്ല
ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
പലസ്തീന് അനുകൂല പോസ്റ്റര്‍ കീറിയ സംഭവം: വിദേശിക്കെതിരായ കേസ് റദ്ദാക്കി
അതിരൂപതാ ആസ്ഥാനത്തെ പ്രതിഷേധസമരങ്ങൾ അപലപനീയമെന്ന് സീറോമലബാർ സഭ
കാണാതായ വിദ്യാർഥികൾ തടാകത്തിൽ മരിച്ച നിലയിൽ
ആശാ ലോറന്‍സ് വീണ്ടും ഹൈക്കോടതിയിൽ
അൻവറും സിപിഎമ്മും മുഖാമുഖം
അൻവർ പാലു കൊടുത്ത കൈയിൽ കൊത്തി: എ.കെ. ബാലൻ
കോലം കത്തിക്കല്‍, കൊലവിളി... അന്‍വറിനെതിരേ വന്‍ പ്രതിഷേധം
അൻവറിനെ തള്ളി, സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം
മുഖ്യമന്ത്രിയുടെ രാജി : അന്തിമസമരവുമായി യുഡിഎഫ്
അന്‍വറിനെ സിപിഎമ്മിനു ഭയം: വി.ഡി. സതീശന്
ദുബായിൽവച്ച് കണ്ടിട്ടില്ല; അൻവർ വലതുപക്ഷത്തിന്റെ നാവായി മാറിയെന്ന് പി. ജയരാജൻ
അൻവറിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തുണ്ടാകും: വി.കെ. സനോജ്
മറുപടിയില്ലാത്തതിനാൽ മുഖ്യമന്ത്രി ഒളിച്ചോടി: കെ. സുധാകരൻ
“സുപ്രീംകോടതി നടപടി സ്വാഗതാർഹം”
അൻവറിനെ കോൺഗ്രസിലെടുക്കില്ല: രമേശ് ചെന്നിത്തല
അന്‍വറിനെ ഇനി കുലംകുത്തിയാക്കും: കെ.കെ. രമ
അന്‍വര്‍ വിഷയം: ഇടപെടില്ലെന്ന് ലീഗ്
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷികം; പന്ത്രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചു
കെസിബിസി സ്പെഷൽ സ്കൂൾസ് സമ്മേളനം തൃശൂരിൽ ഇന്ന്
മുനന്പത്തേതു മനുഷ്യാവകാശ ലംഘനം: മോൺ. റോക്കി റോബി കളത്തിൽ
സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ട് ആയുർവേദ ഡോക്ടർ മരിച്ചു
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന് എൻജിഒ അസോസിയേഷൻ
കർഷക യൂണിയൻ- എം സംസ്ഥാന നേതൃസംഗമം
തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം; പോലീസ് എത്തും മുന്‍പേ മുങ്ങി
പുഴയുടെ അടിത്തട്ടില്‍നിന്ന് അഗ്നിയിലേക്ക്...
കാരിച്ചാല്‍ ചുണ്ടന് ജലരാജാവ്
കൂത്തുപറമ്പ് വെടിവയ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പൻ അന്തരിച്ചു
മുനന്പത്തെ ഭൂമി വിഷയം ഗൗരവമുള്ളത്: കേന്ദ്രമന്ത്രി കിരൺ റിജിജു
പൗരോഹിത്യ സ്വീകരണത്തിന് ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കണമെന്നതിൽ മാറ്റമില്ലെന്ന് സീറോമലബാർ സഭ
തൃശൂരിലെ എടിഎം കവർച്ച: പ്രതികളെ റിമാൻഡ് ചെയ്തു
തോമസ് കെ. തോമസ് മന്ത്രിയാകും: പി.സി. ചാക്കോ
നാലുദിവസം മഴ
നിലമ്പൂരില്‍ ഇന്ന് അന്‍വറിന്റെ പൊതുയോഗം
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഫണ്ട് നല്‍കുന്നത് സിപിഎം ജില്ലാ സെക്രട്ടറി തടഞ്ഞെന്ന് പി.വി. അൻവർ
അർജുൻ ഓർമയുടെ ആഴങ്ങളിൽ
രാഷ്ട്രദീപിക ലിമിറ്റഡ് വാർഷിക പൊതുയോഗം നടത്തി
നാടകമല്ലിത് നാടിനകം
വഖഫിൽ തട്ടി മുനന്പത്ത് ‘ലൈഫും’ നിലച്ചു
ബാലചന്ദ്രമേനോൻ പരാതി നൽകി
എഡിജിപി യെ മാറ്റിയേ തീരൂ : ബിനോയ് വിശ്വം
ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു
സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഇന്നു വീട്ടിലെത്തിക്കും
ദുരന്ത പുനരധിവാസം: 72 ലക്ഷം രൂപ ലഭ്യമാക്കി കോട്ടയം അതിരൂപത
സുരേഷ്ഗോപിയുടെ ആംബുലൻസ് യാത്ര: സിപിഐ പോലീസിൽ പരാതി നൽകി
സുപ്രീംകോടതിയില്‍ വസ്തുതകള്‍ കൃത്യമായി അറിയിക്കണം: മുല്ലപ്പെരിയാര്‍ ഏകോപനസമിതി
സൂര്യപ്രകാശത്തെ പഴമുറംകൊണ്ട് മറയ്ക്കാനാകില്ല: മന്ത്രി വി.എൻ. വാസവൻ
താൻ നേരിട്ട ദുരന്തത്തിൽ പുഷ്പൻ പശ്ചാത്തപിച്ചിട്ടില്ല : മുഖ്യമന്ത്രി
മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ല: പി.സി.ജോർജ്
എനർജി മാനേജ്മെന്റ്: ദേശീയ പുരസ്കാരം നേടി കാഞ്ഞിരപ്പള്ളി മേരിക്വീൻസ് മിഷൻ ഹോസ്പിറ്റൽ
സ്കൂൾ സമയത്തു മീറ്റിംഗുകൾ വേണ്ട; സർക്കുലറുമായി വിദ്യാഭ്യാസ വകുപ്പ്
ജനശതാബ്ദി എക്സ്പ്രസിൽ എൽഎച്ച്ബി കോച്ചുകൾ: തീയതി ദീർഘിപ്പിച്ചു
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കാര്‍ഡിയാക് സയന്‍സ്
പ്രഫ. ഉലഹന്നാന് മാപ്പിള പുരസ്കാരം കൃഷ്ണജ എം. മേനോന്
യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു
ഡിസൈൻ പോളിസി സന്പദ്വ്യവസ്ഥയെ കരുത്തുറ്റതാക്കും: മുഹമ്മദ് റിയാസ്
യുവദന്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ
സിബിഎസ്ഇ കലോത്സവം: രചനാ മത്സരങ്ങൾ തുടങ്ങി
ബയോമെഡിക്കൽ ഉപകരണ വികസനത്തിന്റെ ദേശീയ ഹബ്ബായി കേരളം മാറുമെന്ന് വിദഗ്ധർ
അടിയുറച്ച പാര്‍ട്ടിക്കാരനായി അവസാനംവരെ പുഷ്പൻ
ആറുവരിപ്പാത സ്ഥലമേറ്റെടുക്കൽ ; രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാക്കും: മന്ത്രി
കെഎസ്ആർടിസി അധിക സർവീസുകൾ നടത്തും
പ്രവാസി ക്ഷേമനിധി പിഴത്തുകയില്‍ ഇളവ് അനുവദിക്കാന്‍ തീരുമാനം
എടിഎം കൊള്ളക്കാരെ ഏറ്റുമുട്ടി കീഴടക്കി
മുനന്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആയിരങ്ങൾ
അൻവറിന് യുഡിഎഫ് രാഷ്ട്രീയാഭയം നൽകില്ല: ഹസൻ
അച്ഛൻ വരുന്നു, അയാന്റെ ലോറിയുമായി...
ചെറിയ തുകയുടെ മുദ്രപ്പത്രങ്ങള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാക്കണമെന്ന് ഹൈക്കോടതി
"എന്റെ നെഞ്ചത്തു കയറിയിട്ട് എന്തു കാര്യം?'; എം.വി. ഗോവിന്ദന് മറുപടിയുമായി അന്‍വർ
ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യത; യെല്ലോ അലർട്ട്
ഐഎസ്ആർഒ ഗൂഢാലോചന കേസിലെ പ്രതികൾക്കു ജാമ്യം
അജിത്കുമാർ അധികകാലം ആ സ്ഥാനത്ത് ഉണ്ടാകില്ല: ബിനോയ് വിശ്വം
കുട്ടികളുമായുള്ള സമരം വേണ്ട; കുട്ടികളുമായി എത്തുന്ന രക്ഷിതാക്കള്‍ക്കെതിരേ നടപടി: ഹൈക്കോടതി
എറണാകുളത്തും എം പോക്സ്
ഇഎസ്എ: മലയാളം വിജ്ഞാപനം ഇറക്കണമെന്ന ഉത്തരവ് മൂന്നാഴ്ചയായിട്ടും നടപ്പായില്ല
ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഗവർണർ
പലസ്തീന് അനുകൂല പോസ്റ്റര്‍ കീറിയ സംഭവം: വിദേശിക്കെതിരായ കേസ് റദ്ദാക്കി
അതിരൂപതാ ആസ്ഥാനത്തെ പ്രതിഷേധസമരങ്ങൾ അപലപനീയമെന്ന് സീറോമലബാർ സഭ
കാണാതായ വിദ്യാർഥികൾ തടാകത്തിൽ മരിച്ച നിലയിൽ
ആശാ ലോറന്‍സ് വീണ്ടും ഹൈക്കോടതിയിൽ
അൻവറും സിപിഎമ്മും മുഖാമുഖം
അൻവർ പാലു കൊടുത്ത കൈയിൽ കൊത്തി: എ.കെ. ബാലൻ
കോലം കത്തിക്കല്‍, കൊലവിളി... അന്‍വറിനെതിരേ വന്‍ പ്രതിഷേധം
അൻവറിനെ തള്ളി, സിപിഎമ്മിനെ കുത്തി ബിനോയ് വിശ്വം
മുഖ്യമന്ത്രിയുടെ രാജി : അന്തിമസമരവുമായി യുഡിഎഫ്
അന്‍വറിനെ സിപിഎമ്മിനു ഭയം: വി.ഡി. സതീശന്
ദുബായിൽവച്ച് കണ്ടിട്ടില്ല; അൻവർ വലതുപക്ഷത്തിന്റെ നാവായി മാറിയെന്ന് പി. ജയരാജൻ
അൻവറിനെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ രംഗത്തുണ്ടാകും: വി.കെ. സനോജ്
മറുപടിയില്ലാത്തതിനാൽ മുഖ്യമന്ത്രി ഒളിച്ചോടി: കെ. സുധാകരൻ
“സുപ്രീംകോടതി നടപടി സ്വാഗതാർഹം”
അൻവറിനെ കോൺഗ്രസിലെടുക്കില്ല: രമേശ് ചെന്നിത്തല
അന്‍വറിനെ ഇനി കുലംകുത്തിയാക്കും: കെ.കെ. രമ
അന്‍വര്‍ വിഷയം: ഇടപെടില്ലെന്ന് ലീഗ്
മാര്‍ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാര്‍ഷികം; പന്ത്രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചു
കെസിബിസി സ്പെഷൽ സ്കൂൾസ് സമ്മേളനം തൃശൂരിൽ ഇന്ന്
മുനന്പത്തേതു മനുഷ്യാവകാശ ലംഘനം: മോൺ. റോക്കി റോബി കളത്തിൽ
സ്കൂട്ടർ ടിപ്പറിനടിയിൽപ്പെട്ട് ആയുർവേദ ഡോക്ടർ മരിച്ചു
സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം വേണമെന്ന് എൻജിഒ അസോസിയേഷൻ
കർഷക യൂണിയൻ- എം സംസ്ഥാന നേതൃസംഗമം
തൃശൂരിലെ എടിഎം കവർച്ച; കൃത്യമായ മുന്നൊരുക്കം; പോലീസ് എത്തും മുന്‍പേ മുങ്ങി
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
Latest News
പി.വി. അൻവറിന്റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് നിലമ്പൂരിൽ
സ്പെയിനിൽ കുടിയേറ്റക്കാരുമായി വന്ന ബോട്ട് മറിഞ്ഞു: ഒൻപത് മരണം
More from other section
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports
More from other section
എടിഎം കൊള്ളസംഘം എത്തിയതു ചെന്നൈയിൽനിന്ന്
National
ഹിസ്ബുള്ള തലവനെ ഇസ്രയേൽ വധിച്ചു
International
ഹണിമൂണ്‍ ഡെസ്റ്റിനേഷൻ: കേരളം പ്രിയങ്കരം
Business
കേരള സൂപ്പർ ലീഗിൽ കണ്ണൂരും കാലിക്കട്ടും സമനിലയിൽ പിരിഞ്ഞു
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
തൃശൂർ: തൃശൂരിലെ എടിഎമ്മുകളിൽ കവച്ച നടത്തിയ കേസിൽ പിടിയിലായ പ്രതികളെ നാ...
Top