ഗള്‍ഫിലേക്ക് യാത്രാക്കപ്പല്‍ പദ്ധതി; ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി
ഗള്‍ഫിലേക്ക് യാത്രാക്കപ്പല്‍ പദ്ധതി;  ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 12 കോടി
Wednesday, June 26, 2024 12:57 AM IST
കൊച്ചി: കുറഞ്ഞ ചെലവില്‍ ഗള്‍ഫ് യാത്രകള്‍ പ്രാപ്യമാക്കാന്‍ കേരള മാരിടൈം ബോര്‍ഡ് വിഭാവനം ചെയ്ത യാത്രാക്കപ്പല്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 12 കോടി അനുവദിച്ചു. ഇന്നലെ കൊച്ചിയിലെത്തിയ തുറമുഖമന്ത്രി വി.എന്‍. വാസവനാണ് തുക സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്.

രണ്ട് ഏജന്‍സികളെ പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഇവര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും ഏതെങ്കിലും ഒരു ഏജന്‍സിക്കോ അതല്ല രണ്ട് ഏജന്‍സികള്‍ക്കോ കരാര്‍ നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കോഴിക്കോട് കേന്ദ്രമായ ജമാല്‍ വെഞ്ച്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് അടക്കം മൂന്നു കമ്പനികളാണു താത്പര്യം അറിയിച്ച് മുന്നോട്ടുവന്നത്. ചെന്നൈ, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതാണ് മറ്റു കമ്പനികള്‍. ഇവരില്‍നിന്നാണു രണ്ട് കമ്പനികളെ ഉള്‍പ്പെടുത്തിയത്. യാത്രാസമയം, നിരക്ക്, തുറമുഖ നവീകരണം തുടങ്ങിയതടക്കമുള്ള കാര്യങ്ങളിൽ ഏജന്‍സി പ്രതിനിധികളുമായി തുടര്‍ദിവസങ്ങളില്‍ ചര്‍ച്ച നടത്തുമെന്ന് മാരിടൈം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.


കുറഞ്ഞ നിരക്കില്‍ യാത്ര സാധ്യമാകണമെങ്കില്‍ സാധാരണ പാസഞ്ചര്‍ ഷിപ്പുകള്‍ സര്‍വീസിന് ഉപയോഗിക്കേണ്ടതായി വരുമെന്നാണു കപ്പല്‍ കമ്പനി പ്രതിനിധികളുടെ അഭിപ്രായം. കുറവ് യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളതാണ് കപ്പലെങ്കില്‍ നിരക്കില്‍ കാര്യമായ കുറവുണ്ടാകാനിടയില്ല.

ആയിരത്തിനു മുകളില്‍ യാത്രക്കാരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന ചരക്ക് സൗകര്യങ്ങള്‍കൂടിയുള്ള യാത്രാക്കപ്പലുകളായാല്‍ ലാഭകരമായ നിലയില്‍ സര്‍വീസ് നടത്താനാകുമെന്നും കപ്പല്‍ കമ്പനി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

കൊച്ചി ഉള്‍പ്പെടെ അഞ്ച് തുറമുഖങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ കൊച്ചിയില്‍ മാത്രമാണ് ഏഴു മുതല്‍ ഒന്പത് മീറ്റര്‍ വരെ ആഴമുള്ള ക്രൂയിസ് കപ്പലുകള്‍ക്കു പ്രവേശിക്കാന്‍ സൗകര്യമുള്ളത്.

ചെറിയ തുറമുഖങ്ങളില്‍ പ്രവേശിക്കാനാകാത്ത വലിയ കപ്പലുകള്‍ പുറംകടലില്‍ നങ്കൂരമിട്ട് ഇവിടേക്ക് യാത്രക്കാരെ ബോട്ടുകളില്‍ എത്തിക്കുകയെന്ന അഭിപ്രായവുമുണ്ട്. ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള ചെറിയ തുറമുഖങ്ങളില്‍ ഇത്തരത്തിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. ഇത്തരം കാര്യങ്ങളിലും താത്പര്യം അറിയിച്ചെത്തിയ ഏജന്‍സികളുടെ അഭിപ്രായം തേടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.