ലക്‌നോ: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ 2025 സീസണിലെ അവസാന ലീഗ് മത്സരം ഇന്ന്. രാത്രി 7.30ന് ലക്‌നോ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ഋഷഭ് പന്ത് നയിക്കുന്ന ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ 18-ാം സീസണിന്‍റെ ലീഗ് റൗണ്ടിനു തിരശീല വീഴും.

13 മത്സരങ്ങളില്‍നിന്ന് 17 പോയിന്‍റ് സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചതാണ്. അതേസമയം, 12 പോയിന്‍റുള്ള ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സ് ഏഴാം സ്ഥാനത്താണ്.

ആര്‍സിബി ജയിച്ചാല്‍

ഇന്നു ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ക്വാളിഫയര്‍ ഒന്നിലേക്കു യോഗ്യത നേടാം. പോയിന്‍റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ എത്തുന്നതോടെയാണിത്.


നിലവില്‍ +0.255 ആണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്‍റെ നെറ്റ് റണ്‍ റേറ്റ്. ഇന്നു ജയിച്ചാല്‍ 19 പോയിന്‍റിലും ആര്‍സിബി എത്തും. അതേസമയം, ഇന്നു പരാജയപ്പെട്ടാല്‍ ആര്‍സിബി പ്ലേ ഓഫ് എലിമിനേറ്ററില്‍ കളിക്കേണ്ടിവരും.

ജയത്തോടെ 2025 സീസണ്‍ അവസാനിപ്പിക്കുകയാണ് ലക്‌നോ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ലക്ഷ്യം. 12 മത്സരങ്ങളില്‍നിന്ന് 560 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷും 13 മത്സരങ്ങളില്‍നിന്ന് 511 റണ്‍സ് സ്വന്തമാക്കിയ നിക്കോളാസ് പുരാനുമാണ് ലക്‌നോയുടെ ബാറ്റിംഗ് കരുത്ത്.

12 ഇന്നിംഗ്‌സില്‍ 548 റണ്‍സ് നേടിയ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ആര്‍സിബിയുടെ ബാറ്റിംഗ് ശക്തി. 10 മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ആര്‍സിബി ക്യാമ്പില്‍ തിരിച്ചെത്തിയിട്ടുണ്ട്.