ജപ്പാനിലെ വയോധികരുടെ എണ്ണം (65നു മുകളിൽ പ്രായമുള്ള) 2050ൽ ഒരു കോടിക്കു മുകളിലെത്തുമെന്നാണ് അനുമാനം. ഒറ്റയ്ക്കു ജീവിക്കുന്നവരുടെ എണ്ണം അതേ വർഷം 2.33 കോടിയും ആകും.
ജപ്പാന്റെ അയൽരാജ്യങ്ങളായ ചൈനയിലും ദക്ഷിണകൊറിയയിലും ജനനനിരക്ക് താഴുന്നുണ്ട്.