ഇതിനിടെ, ഇസ്രേലി ആക്രമണം തുടരുന്ന ഗാസയിൽ പട്ടിണി വർധിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. 250 കുട്ടികൾ പോഷകാഹാരത്തിന്റെ കുറവ് നേരിടുന്നതായി ഗാസയിലെ ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.