കുമരകം വീണ്ടും ലോകമാതൃകയായ വിനോദസഞ്ചാര കേന്ദ്രം
Sunday, June 16, 2024 7:17 AM IST
കുമരകം: പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിക്കൊപ്പം ലോകമാതൃകയായ വിനോദകേന്ദ്രം എന്ന നിലയിലേക്കുകൂടി കുമരകം ഇന്ന് മാറിയിരിക്കുന്നു. ടൂറിസം വകുപ്പിന് കീഴിലുള്ള ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ പ്രവർത്തനങ്ങളിലൂടെ ലോക ഉത്തരവാദിത്വ ടൂറിസത്തിന്‍റെ മാതൃകയായി കുമരകം പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഇതോടെ കേരളത്തിലെത്താൻ പദ്ധതിയിടുന്ന ഓരോ സഞ്ചാരിയുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനങ്ങളിൽ കുമരകവും ഇടം നേടി. ടൂറിസം വകുപ്പും ഉത്തരവാദിത്വ ടൂറിസം മിഷനും ടൂറിസം വ്യവസായികളും തദ്ദേശീയരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഒന്നുചേർന്ന് വികേന്ദ്രീകൃതവും ജനകീയവും പരിസ്ഥിതി സൗഹാർദ്ദപരവുമായ വിനോദ സഞ്ചാരം കുമരകത്ത് യാഥാർത്ഥ്യമാക്കി.

ഇവിടേക്ക് എത്തുന്ന ഓരോ സഞ്ചാരിക്കും ഈ നാടിന്‍റെ തനതായ ജീവിതരീതികളും സംസ്കാരവും ഭക്ഷണ വൈവിധ്യവും അനുഭവിച്ചറിയാൻ സാധിക്കും.

കര്‍ഷകര്‍ക്കു പ്രധാനമന്ത്രിയോടു സംവദിക്കാന്‍ കുമരകവും വേദിയാകുന്നു

കോട്ടയം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിനേഴാം ഗഡുവിന്‍റെ വിതരണവുമായി ബന്ധപ്പെട്ടു കര്‍ഷകര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാന്‍ കുമരകവും വേദിയാകുന്നു.

കര്‍ഷകര്‍ക്കുള്ള ധനസഹായമായ പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ പതിനേഴാം ഗഡുവിന്‍റെ വിതരണോദ്ഘാടനം 18ന് ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

ഈ അവസരത്തില്‍ കര്‍ഷകര്‍ക്കു പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള കേന്ദ്രങ്ങളിലൊന്നായി കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. 18ന് വൈകുന്നേരം നാല് മുതല്‍ ഏഴ് വരെ ലൈവ് സ്ട്രീം ചെയ്യും.

കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യനും കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിലെ പരിപാടിയില്‍ പങ്കെടുക്കും.