• Logo

Allied Publications

Middle East & Gulf
വധശിക്ഷ റദ്ദാക്കി; അബ്ദുൾ റഹീം ഉടൻ നാട്ടിലേക്ക്
Share
കോഴിക്കോട്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോന്പുഴ സ്വദേശി അബ്ദുൾ റഹീമിന്‍റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദാക്കി. അബ്ദുൾ റഹീമിന് മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലന്‍റെ കുടുംബം കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് കോടതി ശിക്ഷ റദ്ദാക്കിയത്.

34 കോടി രൂപയുടെ ദയാധനം മരിച്ച സൗദി ബാലന്‍റെ കുടുംബത്തിനു കൈമാറിയതോടെയാണു നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കി അബ്ദുൾ റഹീമിന്‍റെ വധശിക്ഷ കോടതി റദാക്കിയത്. ഇന്നലെ നടന്ന കോടതി നടപടികളിൽ ജയിലിൽനിന്ന് ഓണ്‍ലൈനായി അബ്ദുൾ റഹീമും പങ്കെടുത്തു.

എംബസി ഉദ്യോഗസ്ഥർ, അബ്ദുൾ റഹീമിന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോർണി, സാമൂഹിക പ്രവർത്തകനായ സിദ്ദിക്ക് തുവ്വൂർ എന്നിവരും കോടതിയിൽ ഹാജരായിരുന്നു. ഇന്ത്യൻ എംബസി മുഖേനേ കെട്ടിവച്ച ഒന്നരക്കോടി റിയാലിന്‍റെ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ചെക്ക് റിയാദ് കോടതി കൊല്ലപ്പെട്ട സൗദിബാലന്‍റെ കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോർണിക്കു കൈമാറി.

ദയാധനം സ്വീകരിച്ച് മാപ്പു നൽകാമെന്നു മരിച്ച കുട്ടിയുടെ കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ റഹീമിന്‍റെ മോചനം ഉടൻ സാധ്യമാകും. 2006 നവംബറിൽ സൗദി പൗരന്‍റെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുൾ റഹീമിനു വധശിക്ഷ ലഭിച്ചത്.

കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. കാർ യാത്രയ്ക്കിടെ അബ്ദുൾ റഹീമിന്‍റെ കൈ അബദ്ധത്തിൽ തട്ടി ഉപകരണത്തിന്‍റെ പ്രവർത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.

കണ്ണൂർ സ്വദേശിക്ക് സഹായഹസ്തമേകി കേളി.
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ കണ്ണൂർ പെരളശേരി സ്വദേശി നൗഷാദിന് കേളി കലാസാംസ്കാരിക വേദി ദവാദ്മി യൂണിറ്റ്
കുവൈറ്റ് തീപിടിത്തം; പരിക്കേറ്റ 61 ജീവനക്കാർക്ക് ധനസഹായം കൈമാറി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ 61 ജീവനക്കാർക്ക് പ്രഖ്യാപിച്ച സഹായധനം എൻബിടിസി ക
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ബഹറിനിൽ മരിച്ചു.
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹറിനിൽ മരിച്ചു.
കണ്ണൂരിലെ വീട്ടിൽ കവർച്ചാശ്രമം; യുഎഇയിലിരുന്ന് തടഞ്ഞ് പ്രവാസി.
കണ്ണൂർ: പ്രവാസിയുടെ വീട്ടിൽ നടന്ന കവർച്ചാശ്രമത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം കൈമാറി യൂസഫലി.
തിരുവനന്തപുരം: കുവൈറ്റിലെ മംഗഫ് ലേബർ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കായി 1.