കേളി അന്താരാഷ്‌ട്ര കലാമേള സമാപിച്ചു
Wednesday, May 29, 2024 7:30 AM IST
ജേക്കബ് മാളിയേക്കൽ
സൂറിക്ക്: സൂറിക്ക് വീസൻതാങ്ങനിൽ അരങ്ങേറിയ 19-ാമത് കേളി ഇന്‍റർനാഷണൽ കലാമേള വർണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറുമാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിന്‍റെ ഫലമായി ഈ മാസം 18, 19 തീയതികളിൽ നടന്ന 19-ാമത് കേളി ഇന്‍റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.

അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർഥികളും കളം വിട്ടു. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ ഈ വർഷം രണ്ട് വേദികളിലായി റെക്കോർഡ് പങ്കാളിത്തം ഉണ്ടായിരുന്നു.

വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ കലകൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ വേദിയായി കേളി കലാമേള മാറി.

നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങ് പ്രസിഡന്‍റ് ദീപ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജിൻ രാജഗോപാലൻ സദസിനു സ്വാഗതം ആശംസിച്ചു . നാഷണൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് അംഗം നിക്ലൌസ്‌സാമുവൽ ഗുഗ്ഗർ മുഖ്യാതിഥിയായി. കലാമേള കൺവീനർ ശ്രീ ജോസ് വെളിയത്ത് നന്ദി പ്രകാശിച്ചിപ്പിച്ചു.

എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർത്ഥികളെ ആദരിച്ചു. കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്‍റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന സൂര്യ ഇന്ത്യ കലാപ്രതിഭ ട്രോഫി ഈ വർഷം ഡാനിയേൽ കാച്ചപ്പിള്ളി കരസ്ഥമാക്കി. നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി നന്ദന പ്രശാന്ത് നേടി.

നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ. ആബേൽ മെമ്മോറിയൽ ട്രോഫിക്ക് കുമാരി ആര്യ മധു അർഹയായി. മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്‍റഅ നേടിയ ബാലതാരത്തിന് നൽകുന്ന കേളി ബാലപ്രതിഭ അവാർഡ് കുമാരി മിത്ര മഹേഷ് കരസ്ഥമാക്കി.

ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ സബ് ജൂനിയർ താരത്തിന് നൽകുന്ന കേളി ബാലതാരം അവാർഡ് മാധവ് നമ്പ്യാർ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ ജൂനിയർ താരത്തിന് നൽകുന്ന കേളി യുവപ്രതിഭ അവാർഡ് സ്വര രാമൻ നമ്പൂതിരി കരസ്ഥമാക്കി.

ഏറ്റവും കൂടുതൽ പോയിന്‍റ് നേടിയ സീനിയർ താരത്തിന് നൽകുന്ന കേളി യുവതാരം അവാർഡ് ശിവാനി നമ്പ്യാർ കരസ്ഥമാക്കി.മീഡിയ ഇവന്‍റുകൾക്ക് (ഫോട്ടോഗ്രാഫി, ഷോർട് ഫിലിം, പെയിന്‍റിംഗ്) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.