കോഴിക്കോട്: തീപിടിത്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ അപകടാവസ്ഥാ മൂലം പൊളിച്ചുമാറ്റിയ ബീച്ച് ഫയർസ്റ്റേഷന്‍റെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്ന് മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ. നഷ്ട കട ഉടമകൾക്ക് നഷ്ടപരിഹാരവും ബദൽ സംവിധാനവും ഏർപ്പെടുത്താനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

താൽക്കാലിക ഫയർ സ്റ്റേഷൻ കോർപറേറ്റ് സ്ഥാപനം സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി നിർമിച്ചു നൽകാൻ എംഡിസി മുഖാന്തിരം സന്നദ്ധത സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ ആ സ്ഥലം അനുയോജ്യമാണെന്ന് ഫയർ ആൻഡ് റെസ്ക്യൂ അധികാരികൾ പരിശോധിച്ച് റിപ്പോർട്ട് ചെയ്തു.

ഫിനാൻസ് ഡിപ്പാർട്ട്മെന്‍റിന്‍റെ അനുമതി ലഭിക്കാത്തതിനാൽ നിർമാണം ഇപ്പോഴും ആരംഭിച്ചിട്ടില്ല. പരസ്പരം പഴിചാരലുകൾ ഒഴിവാക്കി എത്രയും വേഗം ബീച്ച് ഫയർ സ്റ്റേഷൻ പുതുക്കിപ്പണിയുന്നതിനും അതുവരെ താൽക്കാലിക ഫയർ സ്റ്റേഷൻ നഗരത്തിൽ തന്നെ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും
മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ ആവശ്യപ്പെട്ടു.