ഫിസ്കൽ കണ്‍സോളിഡേഷനിൽ സർക്കാർ ‘ഗപ്പഡിച്ചത്’ ജീവനക്കാരുടെ വയറ്റത്തടിച്ച്: സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിൽ
Friday, June 21, 2024 6:28 AM IST
തിരുവനന്തപുരം: ജീവനക്കാരുടെ വയറ്റത്തടിച്ചാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന്‍റെയും അക്കൗണ്ടന്‍റ് ജനറലിന്‍റെയും റിസർവ് ബാങ്കിന്‍റെയും കണക്കിൽ ഫിസ്കൽ കണ്‍സോളിഡേഷനിൽ ബഹുമതി കരസ്ഥമാക്കിയതെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിൽ ആരോപിച്ചു.

ശന്പള പരിഷ്കരണ കുടിശിക, ഡിഎ കുടിശിക, ലീവ് സറണ്ടർ ഇനങ്ങളിലായി ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശികയുള്ള 42,000 കോടി കവർന്നെടുത്താണ് സർക്കാർ ചെലവു കുറച്ചത്. ചെലവു കുറയ്ക്കാനായെന്നു ധനമന്ത്രി നിയമസഭയിൽ ഊറ്റം കൊള്ളുന്നത്, ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരിയാണ്.

സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗണ്‍സിൽ കണ്‍വീനർ എം.എസ്. ഇർഷാദ്, ഭാരവാഹികളായ കെ.പി. പുരുഷോത്തമൻ, പി.എൻ. മനോജ്കുമാർ, എസ്. പ്രദീപ്കുമാർ, കുമാരി അജിത്, എം.എസ്. മോഹനചന്ദ്രൻ തുടങ്ങിയവർ പറഞ്ഞു.