Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വരികൾ തരൂ.., ഞാൻ ഈണമുണ്ടാക്കട്ടെ...
ഒരുകാലത്ത് റിക്കാർഡിംഗ് കന്പനികളെല്ലാം തള്ളിക്കളഞ്ഞ സ്വരം, പിന്നീട് ഇന്ത്യയുടെ ഗോൾഡൻ വോയ്സ് എന്നു തിളക്കത്തോടെ സ്വീകരിക്കപ്പെട്ടു. ആ സ്വരം കേൾക്കുന്പോൾ ഒരു ക്ഷേത്രത്തിൽ ഭജൻപാടുന്ന സന്യാസിയുടെ സ്വരംപോലെ പവിത്രത അനുഭവപ്പെട്ടുവെന്ന് ലതാ മങ്കേഷ്കർ. പത്മശ്രീയും പത്മഭൂഷണും വിനയപൂർവം നിരസിച്ച ആ സ്വരത്തിന്റെ ഉടമ, ഹേമന്ത് കുമാർ. ഹിന്ദിയിലും ബംഗാളിയിലും മറാത്തിയിലും പഞ്ചാബിയിലുമടക്കം ഗായകനും സംഗീതസംവിധായകനുമായി പ്രതിഭ നിറഞ്ഞ വ്യക്തിത്വം; ഇന്ന് അദ്ദേഹത്തിന്റെ നൂറ്റിനാലാം ജന്മദിനം...
േതാൽവികളുടെ ഭാരവുമായി നിങ്ങൾ മടങ്ങിപ്പോകരുത്. ഇവിടെത്തന്നെ നിൽക്കൂ. നൗഷാദിനെപ്പോലെ പാട്ടുകളുണ്ടാക്കൂ. കോൽക്കത്തയിലേക്കു തിരികെപ്പോകുന്നത് എന്നിട്ടാലോചിക്കാം- ഈണമൊരുക്കിയ ചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടപ്പോൾ ബോംബെയിൽനിന്നു കോൽക്കത്തയിലേക്കു മടങ്ങാൻ തീരുമാനിച്ച ഹേമന്ത് കുമാറിനോടു ഫിൽമിസ്ഥാൻ സ്റ്റുഡിയോ ഉടമ ശശാധർ മുഖർജി പറഞ്ഞു. വെറുതെ ഉപദേശിക്കുക മാത്രമല്ല തന്റെ അടുത്ത ചിത്രമായ നാഗിനിലെ പാട്ടുകൾ ഒരുക്കാൻ ഹേമന്ത് കുമാറിനെ ഏൽപ്പിക്കുകയും ചെയ്തു അദ്ദേഹം.
ഹേമന്ത് ദാ ഒരു ഡസൻ പാട്ടുകളുണ്ടാക്കി. ശേഷമുള്ളത് ചരിത്രം!
അന്നു തള്ളിയ സ്വരം
പൂർവികർ വെസ്റ്റ് ബംഗാളിൽനിന്നുള്ളവരായിരുന്നെങ്കിലും ഹേമന്ത് കുമാർ മുഖോപാധ്യായ ജനിച്ചത് ബനാറസിലാണ്- 1920 ജൂണ്‍ 16ന്. പിതാവ് കാളിദാസ് മുഖോപാധ്യായ കോൽക്കത്തയിൽ ഒരു ഷിപ്പിംഗ് കന്പനിയിൽ ക്ലാർക്കായിരുന്നു. തന്നെപ്പോലെ മകനും ഒരു ജോലിക്കാരനാവണമെന്നു പിതാവ് ആഗ്രഹിച്ചു. പക്ഷേ, ഹേമന്തിനു പഠനത്തിൽ അത്രയ്ക്കു താത്പര്യമില്ലായിരുന്നു. എന്നാൽ, അവനു ശ്രുതിമധുരമായ ശബ്ദമുണ്ടായിരുന്നു. സുഹൃത്ത് സുബോധ് മുഖോപാധ്യായ വഴി കോൽക്കത്ത ആകാശവാണി നിലയത്തിൽ പാടാൻ അവസരം ലഭിക്കുന്പോൾ കഷ്ടിച്ചു 13 വയസ്.
ഇന്റർമീഡിയറ്റ് കഴിഞ്ഞ് ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ എൻജിനിയറിംഗിനു ചേർന്നെങ്കിലും പാട്ടിന്റെ വഴിനടക്കാനായിരുന്നു ഹേമന്ത് കുമാറിനിഷ്ടം. ഒട്ടേറെ ശ്രമങ്ങൾ നടത്തിയെങ്കിലും റിക്കാർഡിംഗ് കന്പനികളെല്ലാം ശബ്ദംകൊള്ളില്ലെന്നുപറഞ്ഞ് അയാളെ തള്ളി. അങ്ങനെ അയാൾ ചെറുകഥകളും ലേഖനങ്ങളും എഴുതാൻ തുടങ്ങി.
ദേശ്, വാതായൻ എന്നിങ്ങനെ അക്കാലത്തെ പ്രധാന പ്രസിദ്ധീകരണങ്ങളിലെല്ലാം ഹേമന്തിന്റെ രചനകൾ വന്നു. എഴുത്തുകാരന്റെ സംഗീതവാസനയെക്കുറിച്ച് വാതായൻ എഡിറ്റർക്കു ബോധ്യമുണ്ടായിരുന്നു. അദ്ദേഹമാണ് കൊളംബിയ റിക്കാർഡിംഗ് കന്പനിയിലെ ശൈലേൻ ദാസ്ഗുപ്തയോടു ശിപാർശ ചെയ്തു ഹേമന്തിനു പാടാൻ അവസരം നേടിക്കൊടുത്തത്. രവീന്ദ്രനാഥ ടാഗോറിന്റെ രണ്ടു ഗാനങ്ങൾ പാടി തുടക്കമിട്ടു. അതു വിജയമായി.
തുടർന്ന് ബംഗ്ലാ സിനിമകളിൽ പാടി. രവീന്ദ്രസംഗീതവും ഹൃദയത്തോടു ചേർത്തുവച്ചു. പങ്കജ് മല്ലിക്കിന്റെ മീനാക്ഷി എന്ന ചിത്രത്തിലൂടെ ഹിന്ദിയിലുമെത്തി.
സംഗീതസംവിധായകൻ എന്ന നിലയിൽ ഹിന്ദിയിൽ ആദ്യ അവസരം ലഭിച്ചത് വി. ശാന്താറാമിന്റെ ശിവ്ശക്തിയിലായിരുന്നു. നിർഭാഗ്യവശാൽ ചിത്രം പൂർത്തിയായില്ല. ബംഗ്ലാ ചിത്രങ്ങൾക്ക് ഈണമൊരുക്കുന്നതിലായി ഹേമന്തിന്റെ ശ്രദ്ധ. നിർമാതാവും സംവിധായകനുമായിരുന്ന ഹേമൻ ഗുപ്തയാണ് ഹേമന്ത് കുമാറിനെ ഹിന്ദിയിലേക്കു തിരികെ കൊണ്ടുവന്നത്. ഫിൽമിസ്ഥാന്റെ ആനന്ദ് മഠ് (1951) എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഏറെ പ്രശംസനേടുകയും ചെയ്തു.
തുടർന്നുള്ള ചിത്രങ്ങൾ തുടർച്ചയായി പരാജയമറിഞ്ഞപ്പോഴാണ് കോൽക്കത്തയിലേക്കു മടങ്ങാൻ ഹേമന്ത് കുമാർ തീരുമാനിച്ചത്.., ശശാധർ മുഖർജി ആ തീരുമാനം മാറ്റിച്ചതും.
ആ സായാഹ്നം!
ഒരു കൈ ഹാർമോണിയത്തിൽ വച്ച് തന്റെ പാട്ടുമുറിയിലെ ചാരുകസേരയിൽ കാലുകൾ നീട്ടിവച്ചിരിക്കുന്ന ഹേമന്ത് കുമാറിനെ ഓർമിച്ചിട്ടുണ്ട് ഗാനരചയിതാവ് ഗുൽസാർ. കുറച്ചു വരികൾ തരൂ, എനിക്ക് ഈണമൊന്നും ഉണ്ടാക്കാനാവുന്നില്ല- അദ്ദേഹം ഗുൽസാറിനോടു പറഞ്ഞു.
ഒരുപാടുനേരമായി ആ ഇരിപ്പു തുടരുന്നു. നല്ല ഉയരമുള്ളയാളാണ് ഹേമന്ത് ദാ. ഇരിപ്പ് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നുറപ്പ്. ഇടയ്ക്കിടെ ഒരുനുള്ളു മൂക്കുപൊടി വലിക്കും, കൈകൾ തട്ടി വിരലറ്റം ധോത്തിയിൽ തുടയ്ക്കും. ഈണങ്ങളൊന്നും മനസിലേക്കു വരുന്നില്ലെന്നു വ്യക്തം.
ഗുൽസാർതന്നെ തിരക്കഥയെഴുതിയ സിനിമയിലെ പാട്ടുകളാണ് ഒരുക്കേണ്ടത്. കഥാപാത്രത്തിന്റെ മനോനില ഗുൽസാറിനു നന്നായി അറിയാം. അങ്ങനെ അദ്ദേഹം പല്ലവി പറഞ്ഞുകൊടുത്തു- വോ ശാം കുച്ഛ് അജീബ് ഥി.. യേ ശാം ഭീ അജീബ് ഹേ.. (ചിത്രം: ഖാമോഷി- 1970).
ഹേമന്ത് കുമാർ ആ വരികൾ എഴുതിയെടുത്തു. ഈണം അദ്ദേഹത്തിലേക്ക് ഒഴുകിവന്നു. അങ്ങനെ ഹിന്ദി സിനിമാഗാന ചരിത്രത്തിന്റെ ഭാഗമായ ആ റൊമാന്റിക് നന്പർ പിറവിയെടുത്തു.
വരികൾ അടിസ്ഥാനമാക്കി പല്ലവി ഒരുക്കിയ ശേഷം അനുപല്ലവിയുടെ ഈണം അനായാസം എത്തി. അതിനൊപ്പിച്ചു വരികളെഴുതുകയായിരുന്നു പിന്നീട് ഗുൽസാർ. യമൻ രാഗാധിഷ്ഠിതമായിരുന്നു ഹേമന്ത് ദായുടെ ഈണം. രവീന്ദ്രസംഗീതത്തിൽ അദ്ദേഹത്തിനുള്ള അസാധ്യമായ അഭിരുചി പല്ലവിയിൽ പ്രതിഫലിച്ചിരുന്നു. അഭിനയത്തിൽ കൂടുതൽ മുഴുകിയിരുന്ന കിഷോർ കുമാറിനെ മുഴുവൻ സമയ ഗായകനായി തിരിച്ചുകൊണ്ടുവന്ന പാട്ടുകൂടിയായിരുന്നു അത്.
അനന്യമായ ഇടം
നൗഷാദും എസ്.ഡി. ബർമനും ശങ്കർ ജയ്കിഷനും ഒ.പി. നയ്യാരും അടക്കിവാണിരുന്ന 50കളിലും 60കളിലും അവർക്കൊപ്പംനിന്നു സ്വന്തമായൊരിടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞുവെന്നതാണ് ഹേമന്ത് കുമാറിന്റെ സവിശേഷത. സംഗീതസംവിധായകനായും ഗായകനായും അദ്ദേഹത്തിന്റെ സ്വന്തം ഇടങ്ങൾ അനന്യമായിരുന്നു. യേ നയൻ ഡരേ ഡരേ, ജാനേ വോ കേസേ ലോഗ് ഥേ, തും പുകാർ ലോ, യാദ് കിയാ ദിൽ നേ... തുടങ്ങി ഏതാനും പാട്ടുകൾ മാത്രംമതി ഹേമന്ത് കുമാർ ആരാണെന്നറിയാൻ.
ഒരിക്കൽ മനസുമടുത്ത് കോൽക്കത്തയിലേക്കു മടങ്ങാനൊരുങ്ങിയ തീരുമാനം മാറ്റിയെങ്കിലും അദ്ദേഹം പിന്നീടു മടങ്ങിപ്പോകുകതന്നെ ചെയ്തു. വിജയങ്ങൾക്കു പിന്നാലെവന്ന നിരാസങ്ങൾ നിരാശനാക്കിയ അദ്ദേഹം കോൽക്കത്തയിലെത്തി കൂടുതൽ അന്തർമുഖനായി. തന്റെ നേട്ടങ്ങളെക്കുറിച്ചു സംസാരിക്കാൻപോലും സമ്മതിച്ചിരുന്നില്ല. ഒരുപാടു വൈകിയെന്ന തീർച്ചയാൽ പത്മശ്രീ സ്വീകരിച്ചില്ല. എങ്കിലും അവിടെ പാട്ടു തുടർന്നിരുന്നു.
കടുത്ത പുകവലിയും അവസാനമില്ലാത്ത മാനസിക സമ്മർദങ്ങളും അദ്ദേഹത്തെ രോഗിയാക്കി. 1980ൽ ഉണ്ടായ ഹൃദയാഘാതം അദ്ദേഹത്തിന്റെ ശ്വാസനിയന്ത്രണത്തെപ്പോലും ബാധിച്ചു. പാടാനുള്ള ശേഷി കുറഞ്ഞു. ശബ്ദം പഴയതിന്റെ നിഴൽ മാത്രമായി. 69-ാം വയസിൽ, 1989 സെപ്റ്റംബർ 26ന് കോൽക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എന്തൊരു വേദന... എന്തൊരു വേദന.. എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ..
വേദന ബാക്കി...
ഹരിപ്രസാദ്
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
ത്രില്ലടിപ്പിക്കും ആനക്കല്ല് സഫാരി
പച്ചപ്പിന്റെ മേലാപ്പണിഞ്ഞ പ്രകൃതി, പരന്നുകിടക്കുന്ന കരിമ്പാറക്കൂട്ടങ്ങളെ തഴുകി ഒഴുകുന്ന പുഴ, തൊട്ടടുത്തു വന്യമൃഗങ്
ഗോള്‍ ഗുംബസ് ദക്ഷിണേന്ത്യയിലെ താജ്മഹല്‍
മരണാനന്തര ജീവിതം സംബന്ധിച്ച വിശ്വാസങ്ങള്‍ക്കു മനുഷ്യവംശത്തിന്റെ അത്രയുംതന്നെ പ്രായമുണ്ട്. മരിക്കുന്ന പ്രിയപ്പെട്ടവ
ചെലവൂർ വേണു ആ കാലത്തിന്റെ സൂത്രധാരൻ
മലബാറിന്റെ സംസ്കാരിക പര്യായമായിരുന്ന ചെലവൂർ വേണുവിനെ സുഹൃത്തും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ അനുസ്മരിക്കുന
കോട്ടപ്പാറ: മഞ്ഞിൽ വിരിഞ്ഞ വിസ്മയം
ജില്ല: ഇടുക്കി, വണ്ണപ്പുറം
കാഴ്ച: പ്രകൃതി ദൃശ്യം
തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം പഞ്ചായത്തിൽ കാഴ്ചയുടെ വിരുന്
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top