Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആദ്യ യുഗ്മഗീതം.., അവസാനത്തെയും
പരസ്പരം ആരാധിക്കുന്ന രണ്ടു മഹാഗായകർ. അപൂർവമാകും അങ്ങനെയൊരു ഭാവപൂർണിമ. അതെ, മെഹ്ദി ഹസനും ലതാ മങ്കേഷ്കറും. രണ്ടു രാജ്യങ്ങളുടെ മ്യൂസിക് ഐക്കണുകൾ എന്നുപറയാം. അല്ലെങ്കിൽ സംഗീതത്തിന് എന്തു രാജ്യവും അതിർത്തിയുമല്ലേ.. ഒരു ഗീതമെങ്കിലും ഒരുമിച്ചുപാടണമെന്ന് ഇരുവർക്കും വലിയ ആഗ്രഹമുണ്ടായിരുന്നു.
രണ്ടുപേരുടെയും പരിധിയില്ലാത്ത തിരക്കുകളും അകലത്തിന്റെ പരിമിതിയുംകൊണ്ട് അങ്ങനെയൊരു പാട്ട് യാഥാർഥ്യമാകാൻ ഏറെ വൈകി. എങ്കിലും ആ പാട്ടുണ്ടായി. അതുപോലെ മറ്റൊന്ന് ഉണ്ടായതുമില്ല.
വിഭജിക്കപ്പെടാതെ മനസുകൾ
രാജസഭകളിലെയും പ്രഭു മാളികകളിലെയും സംഗീതകാരന്മാരുടെ മഹാപരന്പരയിലെ കൗമാരക്കാരനായ പാട്ടുകാരൻ. രാജസ്ഥാനിൽ ജനിച്ച് ഇരുപതാം വയസിൽ വിഭജനകാലത്തു പാക്കിസ്ഥാനിലേക്കു പലായനം. ജീവിക്കാൻവേണ്ടി വർക്ക്ഷോപ്പുകളിലെ ജോലി. എട്ടാം വയസിൽ രാജസദസിനെ പാട്ടുകൊണ്ട് അന്പരപ്പിക്കുകയും ഒട്ടുംവൈകാതെ ജയ്പുർ കൊട്ടാരത്തിലെ ആസ്ഥാന ഗായകനായി വളരുകയും ചെയ്ത പ്രതിഭയാണെന്നോർക്കണം.
ദ്രുപദും ഖയാലും ദാദ്രയും ലോഹക്കഷണങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദങ്ങളിൽ മുങ്ങിക്കിടന്നു. ഉസ്താദ് അസിം ഖാനും ഉസ്താദ് ഇസ്മയിൽ ഖാനും പഠിപ്പിച്ച സ്വരങ്ങൾ ഹൃദയത്തിൽനിന്നു കൈമോശംവന്നില്ല. വർഷങ്ങൾക്കു ശേഷം റേഡിയോ പാക്കിസ്ഥാനിൽ പാടാൻ അവസരം ലഭിച്ചതോടെ മെഹ്ദി ഹസൻ ഗീതങ്ങളാൽ വിശ്വപൗരനാവുകയായിരുന്നു. ഗസൽ ഗായകൻ, സിനിമാ പിന്നണിഗായകൻ, സംഗീത സംവിധായകൻ.. പിന്നീടുള്ള ദശകങ്ങൾ മെഹ്ദി ഹസന്റെ സംഗീതമില്ലാത്ത പാക് സിനിമകൾ ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം.
ഇന്ത്യ, ലത
എണ്‍പതുകളുടെ അവസാനത്തോടെ അസുഖങ്ങൾ വല്ലാതെ വലച്ചപ്പോൾ മെഹ്ദി ഹസൻ സിനിമകളിൽ പാടുന്നത് നിർത്തി. അപ്പോഴും അദ്ദേഹത്തിന്റെ മനസിൽ ലതാ മങ്കേഷ്കർക്കൊപ്പം ഒരു പാട്ട് എന്ന ആഗ്രഹം ബാക്കിയുണ്ടായിരുന്നു. അതു പൂർത്തിയാകാൻ വീണ്ടും വർഷങ്ങളെടുത്തു. 2010 വരെ രണ്ടു ഗായകരും കാത്തിരിപ്പു തുടർന്നു. ഹസൻ രോഗങ്ങളാൽ തളർന്നുതുടങ്ങിയിരുന്നു. ഒടുവിൽ ആ പാട്ടുണ്ടായത് എങ്ങനെയെന്ന് ഓർമിച്ചിട്ടുണ്ട് മെഹ്ദി ഹസന്റെ മകനും ഗായനുമായ കമ്രാൻ ഹസൻ. ആ കഥയിങ്ങനെ..
ചികിത്സാർഥം ഇടയ്ക്കിടെ ഇന്ത്യയിലെത്താറുണ്ട് മെഹ്ദി ഹസൻ. 2007ലാണ് അവസാനമായി എത്തിയത്. വരുന്നതറിഞ്ഞ ലതാ മങ്കേഷ്കർ അദ്ദേഹത്തെയും മകനെയും ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. ലതയുടെ മുംബൈയിലെ വസതിയിൽ നടന്ന ആ അവസാന കൂടിക്കാഴ്ച വലിയ സന്തോഷത്തിന്റേതായിരുന്നു.
സംഗീതവിശേഷങ്ങളുമായി ആ ഒത്തുചേരൽ ആറു മണിക്കൂറിലേറെ നീണ്ടുനിന്നു. രണ്ടുപേരും ഏറെ ആഹ്ലാദിച്ചു. സ്വന്തം കാമറയിൽ ചിത്രങ്ങൾ പകർത്താൻവരെ ലത ആളെ ഏർപ്പാടാക്കിയിരുന്നു. അന്നും ഇനിയും യാഥാർഥ്യമാകാത്ത യുഗ്മഗാനത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. അന്ന് അനാരോഗ്യംമൂലം മെഹ്ദി ഹസനു പാടാൻ കഴിയുമായിരുന്നില്ല.
തേരാ മിൽനാ അച്ഛാ ലഗേ...
അന്നത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം മൂന്നു വർഷംകൂടി കഴിഞ്ഞാണ് ആ ഗാനം പുറത്തിറങ്ങിയത്. ഇരുവരും ഒരുമിച്ച് ഒരേ സ്റ്റുഡിയോയിൽ പാടുകയല്ല ചെയ്തത്. കമ്രാന്റെ ലൊസാഞ്ചലസിലുള്ള സ്റ്റുഡിയോയിൽ ഇരുന്ന് മുന്‍പ് മെഹ്ദി പാടിയ ഭാഗവും മുംബൈയിലെ സ്റ്റുഡിയോയിൽ ലതാ മങ്കേഷ്കർ പാടിയ ഭാഗവും കൂട്ടിച്ചേർത്താണ് ആ യുഗ്മഗാനമുണ്ടായത്. മ്യൂസിക് മുംബൈയിൽ റീഅറേഞ്ച് ചെയ്തു. ഒറ്റ ഗാനമായി. ആദ്യത്തേതും അവസാനത്തേതും!
ഇതേക്കുറിച്ചു ലതാ മങ്കേഷ്കറും പിന്നീട് ഓർമിച്ചു. പാട്ടൊരുക്കി പുറത്തിറക്കിയ ശേഷം ടേപ് മെഹദി ഹസന് അയച്ചുകൊടുത്തിരുന്നു. എന്നാൽ, രോഗം അതീവഗുരുതര നിലയിൽ ആയിരുന്നതിനാൽ അദ്ദേഹത്തിനത് കേട്ടു മനസിലാക്കാൻ കഴിഞ്ഞില്ല. ഏറ്റവും നിർഭാഗ്യകരമായ സംഭവമായാണ് ലത അതിനെ വിശേഷിപ്പിച്ചിരുന്നത്.
വെവ്വേറെ പാടി യാന്ത്രികമായി പാട്ടിനെ കൂട്ടിച്ചേർക്കുന്ന രീതിയോട് എക്കാലവും മുഖംതിരിച്ചിരുന്ന ലതയാണ് മെഹ്ദി ഹസനുവേണ്ടി തന്റെ നിർബന്ധം ഒഴിവാക്കിയത്. ഒപ്പം പാടുന്നയാളും സംഗീത സംവിധായകനും ഒരുമിച്ചുണ്ടായാലേ ലത മുന്‍പ് റെക്കോർഡിംഗിനു സമ്മതിക്കുമായിരുന്നുള്ളൂ.
മുകേഷ്, മുഹമ്മദ് റഫി, കിഷോർ കുമാർ തുടങ്ങിയവർക്കൊപ്പമുള്ള റിഹേഴ്സലുകളും റിക്കാർഡിംഗുകളും പുതിയകാലത്ത് വലിയ നഷ്ടബോധം സൃഷ്ടിക്കുന്നുവെന്ന് ലത പറയാറുണ്ട്. മെഹ്ദി ഹസനും ലതാ മങ്കേഷ്കറും മടങ്ങി. ഇനിയൊരു ലതയോ മെഹ്ദിയോ ഉണ്ടാകാൻ കാലം അനുവദിക്കുമോ എന്നറിയില്ല. പക്ഷേ അവരുടെ സംഗീതം എക്കാലവും ഭൂമിയിലുണ്ടാകും., മനസുകളിലും.
ഹരിപ്രസാദ്
മനസിലെ നവരത്നവീണാനാദം!
മനസിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനീ സരസ്വതീ നാകസദസിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍...
പ്രകാശം പരത്തുന്ന കൂൺ
രാത്രിയിൽ പ്രകാശം പരത്തിനിൽക്കുന്ന "കൂൺ' സങ്കൽപ്പിക്കാനാകുമോ? പലതരം കൂണുകൾ കണ്ടിട്ടുണ്ടാകാം, എന്നാൽ, പ്രകാശിക്കുന്
ബഡീ സൂനി സൂനി ഹേ...
വർഷങ്ങൾക്കു മുന്‍പ്, മുംബൈയിലെ ജുഹു ബീച്ച്. സുന്ദരിയായ ഒരു വിദേശയുവതി ധ്യാനത്തിലെന്നവണ്ണം ഇരിക്കുന്നു. കടലോരത്തു നട
ഓര്‍ഛ കോട്ട ഒരിക്കലെങ്കിലും കാണണം
കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു അതുല്യ നിര്‍മിതിയാണ് ഓ
ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം
ജില്ല: പാലക്കാട്, കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിഭംഗി
ഒരിക്കൽ കണ്ടാൽ നിങ്ങളുടെ ഒാർമകളെ എന്നേക്കുമായി ആലിംഗനം ചെ
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
മനസിലെ നവരത്നവീണാനാദം!
മനസിലുണരൂ ഉഷസന്ധ്യയായ് മായാമോഹിനീ സരസ്വതീ നാകസദസിലെ നവരത്നവീണയില്‍ നാദം തുളുമ്പുമീ നവരാത്രിയില്‍...
പ്രകാശം പരത്തുന്ന കൂൺ
രാത്രിയിൽ പ്രകാശം പരത്തിനിൽക്കുന്ന "കൂൺ' സങ്കൽപ്പിക്കാനാകുമോ? പലതരം കൂണുകൾ കണ്ടിട്ടുണ്ടാകാം, എന്നാൽ, പ്രകാശിക്കുന്
ബഡീ സൂനി സൂനി ഹേ...
വർഷങ്ങൾക്കു മുന്‍പ്, മുംബൈയിലെ ജുഹു ബീച്ച്. സുന്ദരിയായ ഒരു വിദേശയുവതി ധ്യാനത്തിലെന്നവണ്ണം ഇരിക്കുന്നു. കടലോരത്തു നട
ഓര്‍ഛ കോട്ട ഒരിക്കലെങ്കിലും കാണണം
കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കും പേരുകേട്ട മധ്യപ്രദേശിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു അതുല്യ നിര്‍മിതിയാണ് ഓ
ആലിംഗനം ചെയ്യും ആലിങ്കൽ വെള്ളച്ചാട്ടം
ജില്ല: പാലക്കാട്, കാഴ്ച: വെള്ളച്ചാട്ടം, പ്രകൃതിഭംഗി
ഒരിക്കൽ കണ്ടാൽ നിങ്ങളുടെ ഒാർമകളെ എന്നേക്കുമായി ആലിംഗനം ചെ
ഈ ഓണത്തിന് പൈനാപ്പിൾ പ്രഥമൻ...
ഓണത്തിന്റെ രുചിക്കൂട്ടിലെ പ്രധാന വിഭവമാണല്ലോ പായസം. ന്യൂജെൻ തലമുറയുടെ ഓണാഘോഷത്തിനു രുചിയാർന്ന പായസക്കൂട്ടുകൾ
ഹളേബിഡു... നശിച്ച നഗരമോ?
പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ ദക്ഷിണേന്ത്യയില്‍ ഭരണത്തിലുണ്ടായിരുന്ന ഹൊയ്സാല രാജവംശത്തിന്റെ തലസ്ഥാന
സൗഹാർദം, ചതി, കൊലപാതകം, പലായനം...ചങ്ങനാശേരി യുദ്ധത്തിന് 275
ചങ്ങനാശേരിയിൽ ഒരു യുദ്ധം നടന്നുവോ? ഉവ്വ്, രണ്ടേമുക്കാൽ നൂറ്റാണ്ട് മുന്‍പ്. ചങ്ങനാശേരി യുദ്ധത്തിന് ഇക്കഴിഞ്ഞ സെപ്റ്റംബ
കണ്ണടയ്ക്കാത്ത മീനാക്ഷി
ദക്ഷിണേന്ത്യയില്‍ മഹാക്ഷേത്രങ്ങള്‍ പലതുമുണ്ടെങ്കിലും ജനഹൃദയത്തില്‍ മധുര മീനാക്ഷി ക്ഷേത്രത്തിനുള്ള സ്ഥാനം മറ്റൊന്നിനു
ഓണത്തിന്റെ രുചി
ഓണത്തിന്റെ രുചി ഓർമിക്കാത്തവർ ഉണ്ടോ? ഓണം ആഘോഷങ്ങളുടെ കാലം എന്നു പറയുന്നതുപോലെതന്നെ തനതായ രുചികളുടെ കാലം കൂടിയ
കാന്തൻപാറ; കുട്ടികളുടെ വെള്ളച്ചാട്ടം!
ജില്ല: വയനാട്
കാഴ്ച: വെള്ളച്ചാട്ടം
പ്രത്യേകത: പാറകളാല്‍ ചുറ്റപ്പെട്ടസ്ഥലം. ഇരിക്കാനും കുളിക്കാനും പറ്റ
താവല്‍: നാട്ടറിവിന്റെ രുചി, സ്വത്വ വിചാരങ്ങൾ
വർത്തമാനത്തിന്റെ കണ്ണാടിയിലൂടെ ഭൂതകാലത്തെ നോക്കിക്കാണൽ എന്നു ചരിത്രത്തെ നിർവചിക്കാറുണ്ട്. എഴുതപ്പെട്ടത് എന്നതിന
കുഴപ്പത്തിലായ ചുംബനം!
കതിരുകാണാക്കിളി എന്ന റേഡിയോ നാടകത്തിൽ പ്രമുഖരായ റേഡിയോ താരങ്ങളാണ് പങ്കെടുത്തത്. കൈനിക്കര കുമാരപിള്ള, ടി.ആർ. സുക
മരണക്കിണർ മാസ്!
ഒരു മണിക്കൂറിൽ താഴെ സമയമെടുത്ത് എഴുത്തും റിക്കാർഡിംഗും പൂർത്തിയാക്കിയതാണ് ബിഗ് ഡോഗ്സ് എന്ന ട്രാക്ക്. നാലുമിനിറ്റ്
ഇറങ്ങിക്കുളിക്കാവുന്ന വെള്ളച്ചാട്ടം
വാഗമണിൽനിന്നു സഞ്ചാരികളുമായി വരുന്ന ഓഫ് റോഡ് ജീപ്പുകളുടെ അവസാന പോയിന്റാണ് മരക്കൂട്ടങ്ങൾക്കു നടവിലുള്ള ഈ വെള്
ഓ ബാൽതസാർ! നീ വെറും കഴുതയല്ല!
വിശ്വസാഹിത്യത്തിൽ "വിശുദ്ധനായ വിഡ്ഢി'യുടെ രൂപമാണ് കഴുത. ചുറ്റുമുള്ള ലോകത്തിന്റെ കുടിലതകളെ ക്ഷമയോടെ സഹിച്ചും ഇര
3ഡി ത്രില്ലിൽ മെറീന
മോഡലിംഗിൽനിന്നു വെള്ളിത്തിരയിലെത്തിയത കോഴിക്കോട്ടുകാരിയാണ് മെറീന മൈക്കിള്‍ കുരിശിങ്കൽ. 2014ല്‍ പുറത്തിറങ്ങിയ ദുല്‍
പേനവര പെരിയവര
കണ്ണൂർ പാട്യം സ്വദേശി പ്രമോദിനു വരയ്ക്കാൻ ബ്രഷും പെയിന്റുമൊന്നും വേണ്ട.
ഒരു ബോൾപെൻ മാത്രം മതി. ഒരു കൂട്ടുകാരി സമ്മ
പാക്കിസ്ഥാനിലേക്ക് ഒരു ട്രിപ്പ് പോയാലോ
മറ്റേതെങ്കിലും രാജ്യത്തേക്ക് ഒരു ട്രിപ്പ് പോകണമെന്നു തോന്നിയാൽ മലയാളികളാരുടെയെങ്കിലും മനസിൽ പാക്കിസ്ഥാൻ എന്നു വരാൻ
കാടു കണ്ട് ഒരപ്പൻകെട്ടിലേക്ക് നടക്കാം
ജില്ല: തൃശൂർ
കാഴ്ച: പ്രകൃതിഭംഗി, വെള്ളച്ചാട്ടം
തൃശൂർ നഗരത്തിൽനിന്ന് 23 കിലോമീറ്റർ ദൂരം. പട്ടിക്കാടുനിന്ന് എ
കാർഗിൽ യുദ്ധം നടന്നത് ചങ്ങനാശേരിയിലും!
കാർഗിൽ പോരാട്ട വിജയം കാൽനൂറ്റാണ്ടിലെത്തുന്പോൾ കാർഗിലിൽ പോകണമെന്നു തോന്നുന്നുണ്ടോ... അതിനു കാഷ്മീരിലേക്കു വച്ചുപിടി
ഉപ്പുകുന്ന് കാഴ്ചകൾ ഒപ്പം പോരും..
ജില്ല: ഇടുക്കി
കാഴ്ച: മഞ്ഞണിഞ്ഞ
മലകൾ, വ്യൂ പോയിന്റ്
പ്രത്യേകതകൾ: മഞ്ഞണിഞ്ഞ മലനിരകളും മനം കവരും കാഴ്ച
മോശ, പത്തുകല്പന ചിത്രീകരണങ്ങൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500
രോഷത്തിന്റെ യാത്ര, നോവിന്റെ പുസ്തകം
ഭാരതീയ ഭാഷകളിലെതന്നെ ഏറ്റവും പഴക്കമുള്ള യാത്രാവിവരണങ്ങളിലൊന്ന് എന്ന ഖ്യാതിയുള്ള പുസ്തകമാണ് പാറേമ്മാക്കൽ തോമ്മ
ഏനുണ്ടോടീ അന്പിളിച്ചന്തം...
ക്ലാസിക്കൽ നർത്തകിയായി തുടക്കം... പിന്നീടെപ്പോഴോ പാട്ടിന്റെ കൂട്ടുകാരിയായി. സിതാര കൃഷ്ണകുമാർ ഇന്നു മലയാളത്തിലെ മാത്
ഒരു നാടകം പിറക്കുന്ന സമയം
ഞാനും എൻ.എൻ. പിള്ളയും ഒന്നിച്ച് ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് 1978 ഓഗസ്റ്റിലാണ്. മാവേലിക്കര ബാലജനസ
രാഗമുരളീകൃഷ്ണ
സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില
കാഷ്മീർ കാണണോ? വയനാട്ടിലേക്കു പോരൂ!
വലിയ ചെലവില്ലാതെ കാഷ്മീർ കാണണമെന്ന് മോഹമുണ്ടെങ്കിൽ വടക്കേന്ത്യയിലേക്കു വച്ചുപിടിക്കേണ്ട. നമ്മുടെ വയനാട്ടിലേക്കു പോ
മഞ്ഞുമലകളെ ചുംബിച്ച് സിക്കിം യാത്ര
ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്
ഒരു കുട്ടനാടൻ പുസ്തകം
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒ
Latest News
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യംതേടി പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ജാഗ്രത
യഹ്യ സിൻവറിന്റെ മരണം; ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ ആരംഭമെന്ന് നെതന്യാഹു
Latest News
എട്ടാം വയസിൽ രക്താർബുദം; ജെറമിയയെ സഹായിക്കുമോ
നവീന്‍ ബാബുവിന്റെ മരണം; മുന്‍കൂര്‍ ജാമ്യംതേടി പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
വിവാഹിതയായ യുവതിയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ തല്ലിക്കൊന്നു
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; ജാഗ്രത
യഹ്യ സിൻവറിന്റെ മരണം; ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ ആരംഭമെന്ന് നെതന്യാഹു
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top