Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കിഷോർ മചായേ ഷോർ!
ഇന്ന് കിഷോർ കുമാറിന്റെ ജന്മദിനം. ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ 95 വയസിന്റെ തിളക്കം. അല്ല, ആരുപറഞ്ഞു ജീവിക്കുന്നില്ലെന്ന്! നൂറായിരം വർഷങ്ങളുടെ സംഗീതാനുഭവം പകരുന്നതാണ് കിഷോർ ഓർമ. ഇതാ, കോഴിക്കോട്ടെ വേദിയിൽ കിഷോർ കുമാറിനൊപ്പം ചുവടുവച്ച ഒരു ഫോട്ടോഗ്രാഫറുടെ സുന്ദരമായ അനുഭവകഥ...
കല്യാണവീടുകളിൽ സദ്യ വിളന്പാൻ ഉപയോഗിക്കുന്നതുപോലുള്ള ഇരുന്പുമേശ. കാലുകൾ മടക്കിയെടുക്കാവുന്ന ആ മേശയിൽ ഒരു സാധാരണ തുണിവിരിച്ച് അതിനു മുകളിൽ മൈക്ക് സ്റ്റാൻഡ് വച്ചിട്ടുണ്ട്. തീരെ ചെറുതാണ് സ്റ്റേജ്. ഉപകരണങ്ങളുമായി സംഗീതജ്ഞർ തൊട്ടുതൊട്ടിരിക്കുന്നു.
ഏതാണ്ടു നാലു പതിറ്റാണ്ടുമുന്‍പ് കോഴിക്കോട് സ്റ്റേഡിയത്തിൽ നടന്ന ആ സംഗീതപരിപാടി പ്രശസ്ത ഫോട്ടോഗ്രാഫർ പി. മുസ്തഫയുടെ മനസിൽ ഒരു ബഹുവർണ ചിത്രമായി തെളിഞ്ഞുനിൽക്കുന്നു. ശ്രോതാക്കൾ കാത്തുകാത്തിരുന്ന പ്രിയഗായകൻ അതാ എത്തുകയാണ്. കട്ടിക്കണ്ണടയും വലിയ രോമത്തൊപ്പിയും ധരിച്ച്, നീളമുള്ള മാലയണിഞ്ഞ്.. സ്വതസിദ്ധമായ ചിരിയുമായി ശ്രോതാക്കൾക്കിടയിലൂടെ മെല്ലെ നടന്ന്... സാക്ഷാൽ കിഷോർ കുമാർ!!
ആ നാലാമത്തെ പാട്ട്
ഒരു ഇംഗ്ലീഷ് ദിനപത്രത്തിനുവേണ്ടി ഫോട്ടോയെടുക്കാനാണ് അന്ന് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന മുസ്തഫ എത്തിയത്. പാട്ടിനോടുള്ള കന്പം അന്നുമുണ്ട്. അതുകൊണ്ടുതന്നെ അവിടെവന്ന മറ്റേതാനും ഫോട്ടോഗ്രാഫർമാർ തിടുക്കത്തിൽ ഫോട്ടോകളെടുത്തു മടങ്ങിയിട്ടും മുസ്തഫ സ്റ്റേജിന്റെ ഒരുവശത്തു നിന്നു.
ആദ്യത്തെ രണ്ടുപാട്ടുകൾക്കുശേഷം മുഹമ്മദ് റഫിക്ക് ശ്രദ്ധാഞ്ജലിയർപ്പിച്ചുള്ള ഒരു ഗാനമാണ് കിഷോർ കുമാർ പാടിയത്. റഫി സാഹിബ് വിടപറഞ്ഞിട്ട് അന്ന് അധികകാലമായിട്ടില്ല.
നാലാമത്തെ പാട്ടു തുടങ്ങുംമുന്പ് കിഷോർ ശ്രോതാക്കളോടു പറഞ്ഞു- ഈ പാട്ടിൽ നിങ്ങൾ സ്റ്റേജിൽവന്ന് എന്റെയൊപ്പം നൃത്തംചെയ്യണം. പക്ഷേ പാട്ടുതുടങ്ങിയിട്ടും ആർക്കും അനക്കമില്ല.
പിന്നീടു നടന്നത് മുസ്തഫയുടെ വാക്കുകളിൽ:
പാട്ടിനോടുള്ള ഇഷ്ടംകൊണ്ട് ഞാൻ സ്റ്റേജിന്റെ ഒരു വശത്തുതന്നെ നിൽക്കുകയാണ്. കൈയിൽ കാമറയുണ്ട്. എനിക്കാണെങ്കിൽ ഡാൻസ് ചെയ്യാനും ഭയങ്കര ഇഷ്ടമാണ്. കിഷോർ വിളിച്ചിട്ട് ആരും വരാതായപ്പോൾ കാമറ എന്റെയൊരു സുഹൃത്തിന്റെ കൈയിൽ കൊടുത്തു. നേരേ കിഷോറിന്റെ അടുത്തേക്ക് ചെന്നു.
ഞാനും കിഷോറും ഒരുമിച്ച് ഡാൻസ് ആയി. അദ്ദേഹമത് ചിരിയോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അതുകണ്ട് മൂന്നുനാലു ചെറുപ്പക്കാർ ആവേശത്തോടെ സ്റ്റേജിൽ കയറിവന്നു. അത്രയ്ക്കുണ്ടായിരുന്നു കിഷോർ സൃഷ്ടിച്ച ഓളം. പിന്നെ അവരും കിഷോറും കൂടിയായി ഡാൻസ്. മെല്ലെ പിന്നിലേക്കു നീങ്ങി എന്റെ കാമറ തിരികെവാങ്ങി ആ ആവേശചിത്രം പകർത്തി.
ഒരു ഫാസ്റ്റ് നന്പറായിരുന്നെങ്കിലും ഏതായിരുന്നു കിഷോർ പാടിയ ആ പാട്ടെന്ന് കൃത്യമായി ഓർമയില്ല. അതിലെനിക്ക് ഇപ്പോൾ വലിയ സങ്കടം തോന്നുന്നു. മേരേ സപ്നോം കി റാണി ആയിരുന്നോ എന്നു സംശയമുണ്ട്.
അന്ന് യാഷിക 120 കാമറയാണ് എന്റെ കൈയിൽ. 12 ചിത്രങ്ങളേ ഒരു റോളിൽ എടുക്കാനാവൂ. ഫിലിമിനൊക്കെ വലിയ വിലയുള്ള കാലമാണല്ലോ. മൂന്നേമൂന്നു ക്ലിക്കുകളേ ഞാൻ ചെയ്തുള്ളൂ- മുസ്തഫ പറയുന്നു.
അതു കാലത്തെ തോൽപ്പിക്കുന്ന ചിത്രങ്ങളായി. കിഷോർ കുമാറിനൊപ്പം അന്ന് പത്നി ലീന ചന്ദ്രവർക്കറും മകൻ അമിത് കുമാറും കോഴിക്കോട്ടെത്തിയിരുന്നു. ആയിരങ്ങളാണ് ഗാനമേള ആസ്വദിക്കാൻ എത്തിയത്.
പാട്ടിനെ പടങ്ങളാക്കിയയാൾ
പി. മുസ്തഫ പിന്നീട് കേരളകൗമുദി, മലയാള മനോരമ പത്രങ്ങളുടെ ഫോട്ടോഗ്രാഫറായി രാജ്യത്തിന്റെ പലയിടങ്ങളിൽ പ്രവർത്തിച്ചു. അപൂർവങ്ങളായ ഒട്ടേറെ നിമിഷങ്ങൾ കാമറയിൽ പകർത്തി. നിരവധി അംഗീകാരങ്ങൾ നേടി. 2011ൽ ജോലിയിൽനിന്നു വിരമിച്ചെങ്കിലും ഫോട്ടോഗ്രഫി രംഗത്ത് സജീവം. മീഡിയ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കുവേണ്ടി ക്ലാസുകളെടുക്കുന്നു.
ചാലപ്പുറം മൂരിയാട് താമസിക്കുന്ന അദ്ദേഹത്തിന് കോഴിക്കോടിന്റെ സംഗീതപാരന്പര്യം ഹൃദയത്തിലലിഞ്ഞതാണ്. റഫിയോടും കിഷോറിനോടും ഇഷ്ടം അല്പം കൂടും. ഇരുവരുടെയും വൈവിധ്യത്തോട് അപാരമായ ആരാധന. സംഗീതവുമായി ബന്ധപ്പെട്ട ഫോട്ടോകളുടെ മാത്രമായുള്ള പ്രദർശനങ്ങളും നടത്തിയിട്ടുണ്ട്.
വിഖ്യാതരായ മൈക്കിൾ ജാക്സണ്, യാനി, പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് ബിസ്മില്ലാ ഖാൻ, ലതാ മങ്കേഷ്കർ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ പ്രദർശനത്തിനുണ്ടായിരുന്നു. ദുബായ്, ഷാർജ എന്നിവിടങ്ങളും ഈ അപൂർവ ഫോട്ടോ പ്രദർശനത്തിനു വേദിയായി.
അഭിമാനദിനം
കിഷോർകുമാറിന്റെ ജന്മദിനം ഇന്ന് അദ്ദേഹത്തിന്റെ സ്വദേശമായ ഖാണ്ഡ്വയിൽ ഗംഭീരമായി ആഘോഷിക്കും. മധ്യപ്രദേശ് സർക്കാരിന്റെ നേതൃത്വത്തിലുള്ള പരിപാടികൾക്ക് ഇന്നലെത്തന്നെ തുടക്കമായി. ഗൗരവ് ദിവസ് എന്ന പേരിലാണ് ആഘോഷം. പരിപാടികൾ നാളെ സമാപിക്കും. നഗരത്തിലെ ബോംബെ ബസാറിലുള്ള കിഷോർദായുടെ വീടു സന്ദർശിക്കാൻ രാജ്യമെന്പാടുനിന്നുമുള്ള ആരാധകർ എത്തുന്നുണ്ട്.
ഹരിപ്രസാദ്
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഭൂമിയില്‍ പുരുഷന്മാര് ഇല്ലാതാകുമോ? സ്ത്രീകൾ മാത്രമാകുമോ?
പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് മനുഷ്യവംശത്തിന്റെ നില
തനിയെ കയറിയാൽ കുടുങ്ങുന്ന ബാരാ ഇമാംബാര!
ബാര ഇമാംബാരയെ ലോകപ്രശസ്തമാക്കുന്ന ഘടകങ്ങളിലൊന്ന് ഇവിടെയുള്ള "ഭൂല്‍ ഭൂലയ്യ' എന്ന പേരിലറിയപ്പെടുന്ന രാവണന് കോട്
പ്രതിമകളിൽ തലോടുമ്പോൾ
ലോകത്തിന്റെ പല കോണുകളിലും പ്രശസ്തമായ നിരവധി ശില്പങ്ങളുണ്ട്. അവയിൽ ഏറ്റവും പെരുമ ചില വെങ്കല പ്രതിമകൾക്കാണ്. എന്‍
കോൽക്കത്തയിൽ ഒരു പകൽ
ഇരുട്ടിൽ പുതച്ചും പുതയ്ക്കാതെയും കിടന്നുറങ്ങുന്നവര്‍. പൂർണനഗ്നരായി പൊതുടാപ്പിനു ചുവടെയിരുന്ന് സ്നാനം കഴിക്കുന്നവര
വിക്ടോറിയയിലെ കോൽക്കത്ത ഗാലറി
വില്യം ഷേക്സ്പിയറിന്റെ സൃഷ്ടികളും അറേബ്യന്‍ നൈറ്റ്സ്, റൂബയ്യാത്ത് തുടങ്ങിയ ക്ലാസിക് കൃതികളും ഇവിടെ പ്രദര്‍ശിപ്പി
നാടകത്തിലെ സ്ത്രീകൾ
ഒരു നാടകത്തിൽ മിനിമം ഇത്ര സ്ത്രീ കഥാപാത്രങ്ങളെങ്കിലും വേണമെന്ന വല്ല നിയമവുമുണ്ടോ? കേരളത്തിലെ ജനസംഖ്യയുടെ അനുപാ
വിസ്മയം, വിക്ടോറിയ മെമ്മോറിയല്‍
വിക്ടോറിയന്‍ കാലഘട്ടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സുവര്‍ണ കാലഘട്ടമായാണ് കണക്കാക്കുന്നത്. കോളനികളാക്കി ഭരിച്ചിരുന
ജന്തർ മന്തർ വാനനിരീക്ഷണത്തിലെ അദ്ഭുതം
ഇന്ത്യയിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട നിര്മിതികളില് പ്രഥമഗണനീയമാണ് ജയ്പുരിലെ ജന്തര്‍ മന്തര്‍. ജന്തര്‍ എന്നാല്‍ യന്‍
തീപിടിത്തത്തിൽ വലഞ്ഞ കൊട്ടാരം
മൈസൂര്‍ കൊട്ടാരം ഇല്ലാതെ ദക്ഷിണേന്ത്യയ്ക്ക് ഒരു ചരിത്രമില്ല. ദക്ഷിണേന്ത്യയില്‍ മൈസൂര്‍ കൊട്ടാരത്തോളം തലപ്പൊക്കമുള്ള ഒര
ഇരപ്പൻപാറ: ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം
ആലപ്പുഴ ജില്ലയിലെ വെള്ളച്ചാട്ടം എന്നു പറമ്പോൾ പലർക്കും അദ്ഭുതം തോന്നിയേക്കാം. കായലിന്റെയും പുഴയുടെയും പാടങ്ങളുടെയും
കുംഭാല്‍ഗഡ് കോട്ട-ഇന്ത്യയുടെ വൻ മതില്
ചൈന എന്ന രാജ്യത്തിന്റെ മുഖമുദ്രയാണ് വന്മതില്. ചൈനയുടെ വൻ മതിലിനെക്കുറിച്ചറിയാത്തവര് ചുരുക്കമാണെങ്കിലും ഇന്ത്യയ്
മാപ്പിളശേരി തറവാട്ടിലെ അദ്ഭുത വിളക്ക്
ശ്രീകൃഷ്ണ വിഗ്രഹം ഒരു ക്രൈസ്തവ തറവാട്ടിൽ ഇറക്കി സൂക്ഷിക്കുമെന്നു ശത്രുക്കൾക്ക് ഊഹിക്കാൻ പോലുമാവില്ല എന്നതും ഇവിടെ വ
കല്ലിനും മുള്ളിനും പാന്പിനും മീതെ ബന്നക്കാരുടെ പൊയ്ക്കാൽ
പൊയ്ക്കാലിൽ നടക്കുന്ന മനുഷ്യരെ സർക്കസിലും ഘോഷയാത്രകളിലും ധാരാളം കണ്ടിട്ടുണ്ടാകും. എന്നാൽ, നൂറ്റാണ്ടുകളായി പൊയ്ക്കാ
മഹാബലിപുരത്തെ കാഴ്ചകൾ
ദക്ഷിണേന്ത്യയിലെ പുരാനഗരങ്ങളില് ശ്രേഷ്ഠമായ സ്ഥാനമാണ് മഹാബലിപുരത്തിനുള്ളത്. മാമല്ലപുരം എന്നും അറിയപ്പെടുന്ന പ്രദ
ഇങ്ങനെയും ഒരു അപകടം; അവിശ്വസനീയം!
"പെട്ടെന്ന്, ഒരു വലിയ ശബ്ദം, സ്ഫോടനം പോലെ... ശക്തമായ മർദമാറ്റം അനുഭവപ്പെട്ടു. ഞാൻ മുന്നിലേക്കു നോക്കി, വിമാനത്തിന്റെ മു
2,000 വർഷം മുന്‍പു തകർന്ന കപ്പലിൽ മിന്നിത്തിളങ്ങും ചില്ലുപാത്രങ്ങൾ
ഇറ്റലിക്കും ഫ്രാൻസിനുമിടയിലുള്ള കടലിനടിയിൽ തകർന്നുകിടക്കുന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്ന് കണ്ടെടുത്ത വസ്തുക
റാണി കി വാവ് ആഴങ്ങളിലെ അദ്ഭുതം
എഡി പതിനൊന്നാം നൂറ്റാണ്ടിലെ ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി ന
ഇരുന്പുയുഗത്തിലെ ആല
ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിൽ നടത്തിയ ഖനനത്തിൽ കണ്ടെത്തിയത് അതിപുരാതന ആലയും അവശിഷ്ടങ്ങളും
ഇരുന്പുയു
ക്യാപ്റ്റൻ കുക്കും കങ്കാരുവും
കണ്ണെത്താത്ത ദൂരത്തോളം പരന്നു കിടക്കുന്ന നീലക്കടൽ, പടുകൂറ്റൻ തിരമാലകൾ, ശക്തമായ അടിയൊഴുക്കുകൾ, കപ്പലുകളെ കുടു
പാട്ടിൽ തെളിഞ്ഞ കുഞ്ഞു സ്റ്റാറുകൾ
സ്വരമാധുര്യംകൊണ്ട് ഹൃദയതന്ത്രികൾ മീട്ടി അവർ പാടിയ ഗാനം എല്ലാവരും ആദ്യാവസാനം കേട്ടു. അത്രയും ഹൃദയ സ്പർശിയായാണ്
ഗ്രീസിൽ 1,600 വർഷം പഴക്കമുള്ള വൈൻഷോപ്പ്!
നൂറ്റാണ്ടുകൾ പഴക്കമുള്ള, ചരിത്രവിസ്മയങ്ങൾ പുരാവസ്തു ഗവേഷകരുടെ ശ്രദ്ധയിലേക്ക് അപ്രതീക്ഷിതമായി കടന്നുവരാറുണ്ട്
ലതയെയും നെഹ്റുവിനെയും കരയിച്ച പാട്ട്!
വിശ്വസിക്കുമോ.., ഒരുകാലത്ത് ഇന്ത്യൻ ദേശഭക്തിഗാനങ്ങൾ പാക്കിസ്ഥാനിൽ ഏറെ പ്രസിദ്ധമായിരുന്നു!. ദേശത്തോടും ലോകത്തോ
ആമസോൺ വനത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം!
കേരളത്തിന്റെ 138 ഇരട്ടിയിലേറെ വലിപ്പമുള്ള, ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആമസോൺ മഴക്കാടുകൾ അദ്ഭുതങ്ങ
പാതി പെണ്ണും പാതി ആണും; ഗ്രീൻ ഹണിക്രീപ്പർ പിടിയിൽ!
പാതി പെണ്ണും പാതി ആണുമായ ഒരു ജീവിവർഗത്തെ സങ്കല്പ്പിക്കാൻ കഴിയുമോ? അദ്ഭുതങ്ങളുടെ കലവറയായ പ്രകൃതിയിൽ എന്തെല്ലാം മ
കടൽ അടക്കിവാണ രാക്ഷസൻ !
ചില കണ്ടെത്തലുകൾ അപ്രതീക്ഷിതമാണ്! ഒരിക്കൽ, യുകെ ഡോർസെറ്റിലെ കടൽത്തീരത്ത് നടക്കുന്പോൾ ഫോസിൽ ഗവേഷകനായ ഫിൽ ജേക്കബ്
പൊളി പാട്ടുകളുമായി മലയാളത്തിന്റെ 23
ഇപ്പോഴത്തെ പാട്ടൊക്കെ എന്ത്, പണ്ടത്തെ പാട്ടല്ലേ പാട്ട് എന്നു നെടുവീർപ്പിടുന്നവരെ പുതിയ കാലം വിളിക്കുന്ന പേര് എഴുപതു
പച്ചപ്പിന്റെ പരീക്ഷണശാല
കർഷകരുടെ അധ്വാനം കുറയ്ക്കാനും അവരെ കൃഷിയിൽ സഹായിക്കാനും കഴിയുന്ന പുത്തൻ കണ്ടുപിടിത്തങ്ങളുമായി നാടിനെ വിസ്മയിപ്
അതിശയം, ആ കോസ്മിക് ക്രിസ്മസ് ട്രീ
നാസ ടെലിസ്കോപ്പ് പകർത്തിയ 2,500 പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ ക്രിസ്മസ്ട്രീ..!
ലോകം ക്രിസ്മസ്-പുതു
മഞ്ഞുമല ദിവസവും ഒഴുകുന്നത് അഞ്ച് കിലോമീറ്ററോളം
അമേരിക്കൻ തലസ്ഥാന നഗരിയായ വാഷിംഗ്ടൺ ഡിസിയുടെ ഇരുപത് ഇരട്ടിയിലധികം വലിപ്പം! 400 മീറ്ററിലേറെയാണ് കനം! കുത്തബ് മി
രുചിയൂറും ചില മിസ്റ്റേക്കുകൾ: റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കൺ ഓർഡേഴ്സ്
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജ
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Latest News
ടോവിനോ ചിത്രം എആര്‍എമ്മിന്റെ വ്യാജ പതിപ്പ് പുറത്ത്
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
നിപ : 175 പേർ സമ്പർക്ക പട്ടികയിൽ; പത്തുപേർ ചികിത്സയിൽ
നിപ മരണം; യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു
പ്രചരിക്കുന്നത് വയനാട്ടിലെ ചെലവു കണക്കല്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top