പി.കെ. ശ്രീമതിക്ക് വിലക്കില്ലെന്ന് കെ.കെ. ശൈലജ
പി.കെ. ശ്രീമതിക്ക് വിലക്കില്ലെന്ന്  കെ.കെ. ശൈലജ
Tuesday, April 29, 2025 2:51 AM IST
കണ്ണൂർ: സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് പി.കെ. ശ്രീമതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.കെ. ശൈലജ കണ്ണൂരിൽ മാധ്യമങ്ങളോടു പറഞ്ഞു.

സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ ശ്രീമതിക്കു തടസമില്ല. എന്നാൽ, ഒരു സെക്രട്ടേറിയറ്റംഗം പ്രവർത്തിക്കുന്നതുപോലെ കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചർക്ക് പ്രവർത്തിക്കാനാവില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു.

സിപിഎമ്മിൽ റിട്ടയർമെന്‍റില്ല. പുതിയ ആൾക്കാരെ ഉൾക്കൊള്ളിക്കുന്നതിനുവേണ്ടിയാണ് പ്രായപരിധി വയ്ക്കുന്നത്. ശ്രീമതിയുടെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ല. ശ്രീമതി ടീച്ചർ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കരുതെന്നല്ല എം.വി. ഗോവിന്ദൻ പറഞ്ഞത്.


മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്‍റ് എന്ന നിലയിൽ കേന്ദ്രത്തിൽ നിന്നുകൊണ്ട് എല്ലാ മേഖലയിലും പ്രവർത്തിക്കുക എന്നതാണ് പി.കെ. ശ്രീമതി ടീച്ചറുടെ മുന്നിലുള്ളതെന്നും കെ.കെ. ശൈലജ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.