വിപ്ലവഗാനം: ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചതായി ദേവസ്വം ബോര്‍ഡ്
വിപ്ലവഗാനം: ക്ഷേത്രോപദേശക സമിതിയുടെ  പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചതായി ദേവസ്വം ബോര്‍ഡ്
Friday, April 11, 2025 2:17 AM IST
കൊച്ചി: കടയ്ക്കല്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഗായകന്‍ അലോഷി ആദം വിപ്ലവഗാനം പാടിയ സംഭവത്തില്‍ സംഘാടകരായ ക്ഷേത്രോപദേശക സമിതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചതായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.

ക്ഷേത്രത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ദേവസ്വം നേരിട്ടാണു നടത്തുന്നതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. പരിപാടി നടത്തിപ്പു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹര്‍ജി വേനലവധിക്കുശേഷം വീണ്ടും പരിഗണിക്കാന്‍ മാറ്റി.


ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വിപ്ലവഗാനം പാടിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുകൂടിയായ അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ക്ഷേത്രോപദേശക സമിതി പ്രസിഡന്‍റ്, കടക്കല്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവരെ കോടതി സ്വമേധയ കക്ഷിചേര്‍ത്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.