ബിജെപി കാപട്യത്തിന്‍റെയും കബളിപ്പിക്കലിന്‍റെയും പാർട്ടിയെന്ന്
ബിജെപി കാപട്യത്തിന്‍റെയും  കബളിപ്പിക്കലിന്‍റെയും പാർട്ടിയെന്ന്
Friday, April 18, 2025 2:56 AM IST
തിരുവനന്തപുരം: ബിജെപി കാപട്യത്തിന്‍റെയും കബളിപ്പിക്കലിന്‍റെയും പാർട്ടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

വഖഫിലൂടെ മുനന്പം ജനവാസികളെ ബിജെപി പറ്റിച്ചു. ബിജെപിക്കു ഭരണഘടനയും കോടതിയും ഒന്നും ബാധകമല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം മാത്രമാണ് ബിജെപിക്ക് ബാധകം.

ഏതു നിയമത്തെയും സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം പൗരനുണ്ട്. വഖഫിലൂടെ മുനന്പത്തേക്ക് എത്തിയ ബിജെപിക്കു വന്നതിലും വേഗത്തിൽ മടങ്ങേണ്ടിവരും.


വഖഫ് നിയമം കബളിപ്പിക്കൽ ആയിരുന്നു എന്ന് അതിനെ പിന്തുണച്ചവർക്ക് മനസിലായി ത്തുടങ്ങി. സുപ്രീംകോടതിയുടെ ഇടക്കാല വിധി കേന്ദ്രസർക്കാരിനേറ്റ അടിയാണ്. ഇതിൽ നിന്ന് ഒരു പാഠവും പക്ഷേ ബിജെപി പഠിക്കുന്നില്ല. മുസ്‌ലിം- ക്രിസ്ത്യൻ വൈരം വളർത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്, പക്ഷേ അതു പരാജയപ്പെടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.