ന്യൂഡൽഹി: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക് തിരിച്ചു. പുലർച്ചെ നാലിനാണ് മോദി ഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്. ഡെലവെയറിലെത്തുന്ന മോദി, വിൽമിംഗ്ടണിൽ ഇന്ത്യ, യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും.

ജപ്പാൻ പ്രധാനമന്ത്രി ഫൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് എന്നിവരുമായി അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തും

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി പ്രത്യേക ചർച്ച നടത്തുന്ന മോദി അദ്ദേഹമൊരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും. ഞായറാഴ്ച ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ലോംഗ് ഐലൻഡിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണത്തിൽ പങ്കെടുക്കും.

അതേസമയം, യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഇതുവരെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെന്നു കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. തന്നെ കാണാൻ പ്രധാനമന്ത്രി മോദി അടുത്തയാഴ്ച വരുമെന്ന് ഒരു പ്രചാരണറാലിയിൽ ട്രംപ് പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ ഈ വിശദീകരണം.