തോട്ടംഭൂമി തരംമാറ്റിയാല്‍ പണിയാകും!
തോട്ടംഭൂമി തരംമാറ്റിയാല്‍ പണിയാകും!
Monday, June 17, 2024 1:50 AM IST
തിരുവനന്തപുരം: ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് കിട്ടിയ തോട്ടഭൂമി തരം മാറ്റിയാല്‍, തരംമാറ്റപ്പെട്ട അത്രയും ഭൂമി 1970 ജനുവരി ഒന്നിന് ശേഷം ആര്‍ജിച്ചതായി കണക്കാക്കി ഇളവു നേടിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കുമെതിരേ കേസെടുത്ത് ഭൂപരിധി പുനര്‍ നിര്‍ണയിക്കാനുള്ള നടപടി സ്വീകരിക്കാന്‍ റവന്യു വകുപ്പു നിര്‍ദേശം. തോട്ടഭൂമി തരംമാറ്റിയ ഇനത്തിലുള്ള മിച്ചഭൂമി കണ്ടെത്തിയാല്‍ അത് സര്‍ക്കാരിലേക്ക് ഏറ്റെടുക്കാനുള്ള തുടര്‍ നടപടി സ്വീകരിക്കാമെന്നും റവന്യു വകുപ്പിന്‍റെ പുതിയ ഉത്തരവില്‍ പറയുന്നു.

തോട്ടഭൂമി ഉള്‍പ്പെടെ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു ലഭിച്ച ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി 2021ല്‍ ഇറക്കിയ സര്‍ക്കുലറിലാണ് വ്യക്തത വരുത്തി റവന്യു വകുപ്പ് പുതുക്കിയ ഉത്തരവ് ഇറക്കിയത്.

1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാല്‍ നാണ്യവിളകള്‍ ഉള്‍പ്പെടെ ഇതിലധികം തോട്ടഭൂമി കൈവശമുണ്ടെങ്കില്‍ അത് ഉടമയുടെ പേരില്‍ നിലനിര്‍ത്താനുള്ള ഇളവ് അനുവദിച്ചിരുന്നു. ഇങ്ങനെ ഇളവു ലഭിച്ച ഭൂമിയുടെ ഒരു ഭാഗം മുറിച്ചു വില്‍ക്കുമ്പോള്‍, വാങ്ങുന്നയാള്‍ ഭൂമി തരംമാറ്റിയാല്‍, നിലവിലെ കൈവശക്കാരന്‍റെ ഭൂപരിധി അധീകരിച്ചോ എന്നും അതുവഴി കൈവശക്കാരന് മിച്ചഭൂമി ഉണ്ടോ എന്നുമാണ് ലാന്‍ഡ് ബോര്‍ഡുകള്‍ പരിശോധിക്കേണ്ടത് എന്നാണ് ലാന്‍്ഡ് ബോര്‍ഡ് സെക്രട്ടറി സര്‍ക്കുലറിറക്കിയത്.

ഈ സര്‍ക്കുലര്‍ വിവാദമായിരുന്നു. നിലവിലെ കൈവശക്കാരന്‍റെ കാര്യം മാത്രം പരിശോധിച്ചാല്‍ മതിയെന്ന് വ്യാഖ്യാനിച്ച് കളക്ടര്‍മാര്‍ക്കും ലാന്‍ഡ് ബോര്‍ഡുകള്‍ക്കും സര്‍ക്കുലര്‍ എത്തിയതോടെ മിച്ചഭൂമി കേസുകള്‍ മുന്നോട്ടു കൊണ്ടുപോകാനാവാത്ത സ്ഥിതി എത്തി.

ലാന്‍ഡ് ബോര്‍ഡ് സര്‍ക്കുലര്‍ നേരത്തേയുള്ള ഹൈക്കോടതിയുടെ വിധിന്യായത്തിന് എതിരും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായതിനാലാണ് റവന്യു വകുപ്പ് ഇപ്പോള്‍ വ്യക്തത വരുത്തിയത്. ഭൂപരിഷ്‌കരണ നിയമപ്രകാരം ഭൂപരിധിയില്‍ ഇളവു നേടിയവര്‍ക്കും അവരുടെ പിന്തുടര്‍ച്ചക്കാര്‍ക്കും പരിധിയില്‍ കൂടുതല്‍ ഭൂമി കൈവശമുണ്ടോയെന്നു പരിശോധിച്ച് ലാന്‍ഡ് ബോര്‍ഡുകള്‍ മിച്ചഭൂമി കേസുകള്‍ പുനരാരംഭിക്കാമെന്നതാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.