നിരന്തര സംഘർഷങ്ങൾ കോംഗോ, ഹെയ്തി, മാലി, സിറിയ എന്നീ രാജ്യങ്ങളെയും ആഹാരത്തിന്റെ ലഭ്യതക്കുറവിലേക്ക് നയിച്ചിട്ടുണ്ട്. 2030 ആകുന്നതോടെ വിശപ്പില്ലാത്ത ലോകം സൃഷ്ടിക്കാമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ ലക്ഷ്യം നിറവേറാനിടയില്ല എന്നാണു റിപ്പോർട്ട് സൂചിപ്പിക്കുന്നത്.