നേതാവിനെ വിട്ടുകിട്ടിയില്ലെങ്കിൽ വ്യവസായികളായ ഷമീർജീ, ധീമാജീ എന്നിവരെ വധിക്കുമെന്നാണു കൊള്ളസംഘത്തിന്റെ ഭീഷണി. ബന്ദികളുടെ മോചനത്തിനായി പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു.