സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ; അഹങ്കാരം ജനങ്ങളെ പാര്‍ട്ടിയില്‍നിന്നകറ്റി
Tuesday, July 9, 2024 12:14 AM IST
കോട്ടയം: ന്യൂനപക്ഷങ്ങള്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇന്ത്യ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനേ കഴിയൂയെന്ന നിലയില്‍ വോട്ടു ചെയ്തതാണ് എല്‍ഡിഎഫിന്‍റെ പരാജയത്തിന് മുഖ്യകാരണമെന്ന് സിപിഎം.

ജില്ലയിലെ 12 ഏരിയകളിലെ ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ലോക്കല്‍ കമ്മിറ്റി, ഏരിയാ കമ്മിറ്റിയംഗള്‍ക്കുമായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലാണ് തെരഞ്ഞെടുപ്പു പരാജയത്തിന്‍റെ പ്രധാന കാരണങ്ങള്‍ ചർച്ച ചെയ്തത്.

ബിജെപിയെ പരാജയപ്പെടുത്തുന്നതിലും ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിലും പങ്കാളിയായി ഇടതുപക്ഷത്തെ ജനങ്ങള്‍ കണ്ടില്ല. പരമ്പരാഗത സിപിഎം വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് ഗൗരവമായി കാണണം. താഴേത്തട്ട് മുതല്‍ തലപ്പത്തു വരെയുള്ള കേഡര്‍മാരുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം ജനങ്ങളെ പാര്‍ട്ടിയില്‍നിന്ന് അകറ്റിയെന്നും സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയത്ത് ബിഡിജെഎസിന്‍റെ സ്ഥാനാര്‍ഥിത്വം വോട്ടുകള്‍ നഷ്ടപ്പെടുത്തി. സിപിഐ വലിയ താത്പര്യം കാട്ടിയിലെന്ന വിമര്‍ശനം ഉയര്‍ന്നു.

പത്തനംതിട്ടയില്‍ ബിജെപി മത്സരരംഗത്ത് സജീവമല്ലെന്ന തോന്നല്‍ പാളിയെന്നും വോട്ടിംഗിലെ കുറവും പരാജയത്തിനു കാരണമായി. സജീവമല്ലെന്നു കരുതിയ ബിജെപിക്ക് സിപിഎം ശേഖരിച്ച പോളിംഗ് കണക്കിനേക്കാള്‍ 46,727 വോട്ടുകല്‍ ലഭിച്ചു, മണ്ഡലത്തില്‍ യുഡിഎഫ് ബിജെപി പ്രവര്‍ത്തകര്‍ സജീവമല്ലാതിരുന്നിട്ടും വിജയിക്കാനായി. മാവേലിക്കരയില്‍ വിജയം ഉറപ്പായിരുന്നെങ്കിലും ചങ്ങനാശേരി മണ്ഡലത്തിലെ 16,480 വോട്ടിന്‍റെ കുറവ് പരാജയത്തിനിടയാക്കിയെന്നും യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ ശക്തമായ വികാരമുണ്ടായിട്ടും വിജയിക്കാനായില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


ട്രേഡ് യൂണിയനുകള്‍ക്കിടയിലുള്ള പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും. സപ്ലൈകോയില്‍ സാധനമില്ലാത്തതതും ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക ഉപരോധമാണ് ഇതിനു കരണമെന്ന പ്രചാരണം പലരും വിശ്വസിച്ചില്ല. എസ്എന്‍ഡിപി നേതൃത്വം ബിജെപിക്കു വേണ്ടി കാര്യമായി പ്രവര്‍ത്തിച്ചെന്നും റിപ്പോര്‍ട്ടിംഗില്‍ പറയുന്നു.

നിരവധി തിരുത്തല്‍ പക്രിയകളും റിപ്പോര്‍ട്ടിംഗില്‍ നിര്‍ദേശിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന്‍റെ പോരായ്മ പരിഹരിക്കണം. ജനങ്ങളുമായി നേരിട്ടുള്ളബന്ധം ദുര്‍ബലമായി പോളിംഗിനുശേഷം എടുക്കുന്ന കണക്കുകള്‍ തമ്മിലുള്ള വ്യത്യാസം ഇതുമൂലമാണുണ്ടായത്. യുവജനങ്ങളിലും വിദ്യാര്‍ഥിസംഘടനയിലും രാഷ്‌ട്രീയ ബോധം വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധവേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സംഘടനകളിലെ തെറ്റായ പ്രവണതകളും പെരുമാറ്റങ്ങളും തുടച്ചു നീക്കണം. തെറ്റുതിരുത്തലുകള്‍ ആസൂത്രിതമായി നടത്തണം. പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും അഴിമതി നിയന്ത്രിക്കാനാകണം വനിത സംഘടനകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും പറയുന്നു. സംഘടനാ തലത്തിലുള്ള കുറവുകള്‍ പരിഹരിക്കാനും തെറ്റായ പ്രവണതകള്‍ തിരുത്താനും റിവ്യൂ പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ നടപടികളുണ്ടാകുമെന്നും കെ.കെ. ജയചന്ദ്രന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി എ.വി. റസല്‍, സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ലാലിച്ചന്‍ ജോര്‍ജ്, കെ.എം. രാധാകൃഷ്ണന്‍, റെജി സഖറിയ എന്നിവരും പങ്കെടുത്തു.