മഴമറ, സ്‌പ്രെയിംഗ് സബ്‌സിഡിക്ക് അനുമതി; കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസം
Sunday, June 16, 2024 2:32 AM IST
കോട്ടയം: മഴമറ വയ്ക്കാനും തുരിശടിക്കാനും ഹെക്ടറിന് നാലായിരം രൂപ വീതം സബ്‌സിഡി നല്‍കുമെന്ന റബര്‍ ബോര്‍ഡ് പ്രഖ്യാപനം മൂന്നു മാസം വൈകി നടപ്പാക്കാന്‍ വാണിജ്യ മന്ത്രാലയം അനുമതിയായി. റബര്‍ ഉത്പാദനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഉത്തേജനം നല്‍കുന്ന പദ്ധതിയാണിത്.

ആകെ വരുന്ന ചെലവിന്‍റെ മൂന്നിലൊന്നുപോലുമില്ല സബ്‌സിഡി എന്നിരിക്കെയും കര്‍ഷകര്‍ക്ക് ഇത് ആശ്വാസമാണ്. കൂടുതല്‍ കര്‍ഷകര്‍ക്ക് മഴമറ വയ്ക്കാന്‍ ഇത് ഉത്തേജനം നല്‍കും. എന്നാല്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ സബ്‌സിഡി പ്രഖ്യാപനം ഫെബ്രുവരിയില്‍ നടത്തിയെങ്കിലും നടപടികള്‍ മൂന്നു മാസം വൈകി. റബര്‍ ബോര്‍ഡിന്‍റെ സഹായപദ്ധതികള്‍ ഇത്തരത്തില്‍ മാസങ്ങളോളം വൈകുന്നതു കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

ഒരു ഹെക്ടറില്‍ മഴമറ വയ്ക്കാന്‍ പന്തീരായിരം രൂപ ചെലവുണ്ടാകും. അത്തരത്തില്‍ മൂന്നിലൊന്നു മാത്രമാണ് സബ്‌സിഡി. ഇത്രയും സ്ഥലത്ത് തുരിശടിക്കുന്നതിന്‍റെ നാലിനൊന്നു മാത്രമാണ് സഹായമായി ലഭിക്കുന്നത്.
മാത്രവുമല്ല 70,000 ഹെക്ടറിലേ സഹായമുള്ളൂ. വൈകി അപേക്ഷ നല്‍കുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കുമോ എന്നതില്‍ ഉറപ്പുമില്ല.