കായൽ മത്സ്യങ്ങൾ സുലഭമായി; വീട്ടമ്മമാർക്ക് ആശ്വാസം
Sunday, June 16, 2024 2:32 AM IST
കുമരകം: പച്ചക്കറികൾക്കും കടൽ മത്സ്യങ്ങൾക്കും തീ വിലയായതോടെ ബുദ്ധിമുട്ടിലായ വീട്ടമ്മമാർക്ക് ആശ്വാസമായി കരിമീൻ ഉൾപ്പെടെയുള്ള കായൽ മത്സ്യങ്ങൾ സുലഭമായി ലഭിച്ചുതുടങ്ങി. പച്ചക്കറിക്ക് വില കൂടിയതിനൊപ്പം പക്ഷിപ്പനിയെ തുടർന്ന് ചിക്കൻ പോലും കിട്ടാതായ തക്കം നോക്കി പോത്തിറച്ചിക്കും കിലോഗ്രാമിന് 40 രൂപ വർധിപ്പിച്ചു.

ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ മത്തി ഉൾപ്പെടെയുള്ള കടൽ മത്സ്യങ്ങൾക്കും വില കുതിച്ചുയർന്നു. ഈ സമയത്താണ് വേമ്പനാട്ടുകായൽ കനിഞ്ഞത്. കരിമീനും കണ്ണിയും കണമ്പും പൂമീനുമെല്ലാം മത്സ്യ ത്തൊഴിലാളികൾക്ക് കൂടുതലായി ലഭിച്ചുതുടങ്ങി. ഇതോടെ കരിമീൻ ഉൾപ്പെടെയുള്ള കായൽ മീനുകൾക്ക് വിലയും കുറഞ്ഞു. ഒരു കിലോ മത്തിക്ക് 350 രൂപാ വില നൽകേണ്ടിവരുമ്പോൾ ഒരു കിലോ ചെറിയ കരിമീൻ 200 രൂപയ്ക്ക് ലഭിക്കും.