സ്മാർട്ട് വില്ലേജ് ഓഫീസ്; റവന്യു സേവനങ്ങൾക്ക് വേഗത കൂട്ടും: മന്ത്രി കെ. രാജൻ
Saturday, September 21, 2024 5:40 AM IST
കൽപ്പറ്റ: സൗകര്യപ്രദമായ കെട്ടിടങ്ങളും സംവിധാനങ്ങളും റവന്യുവകുപ്പിനെ അടിമുടി പരിഷ്കരിക്കുകയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. സർക്കാരിന്‍റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി അഞ്ചുകുന്ന് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം ഉൾപ്പെടെ സംസ്ഥാനത്ത് 26 സ്മാർട്ട് വില്ലേജുകളുടെ നിർമാണോദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേവലം വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ മാത്രമല്ല റവന്യു വകുപ്പിന്‍റെ സേവനങ്ങളും മുന്നേറുകയാണ്. ഓഫീസിൽ ജോലി ചെയ്യുന്നവർക്കും ഓഫീസിലെത്തുന്നവർക്കും സ്മാർട്ട് വില്ലേജ് ഓഫീസിലെ സൗകര്യങ്ങൾ ഗുണകരമാകും. കേരളത്തിൽ 520 വില്ലേജ് ഓഫീസുകൾ ഇതിനകം സ്മാർട്ട് വില്ലേജ് ഓഫീസായി മാറ്റാൻ കഴിഞ്ഞു.

ശേഷിക്കുന്നവയും ഈ സൗകര്യത്തിലേക്ക് ഉയർത്തും. റവന്യു സേവനങ്ങളും ഓണ്‍ലൈൻ പ്ലാറ്റ്ഫോം വഴി സ്മാർട്ടാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. റവന്യു വകുപ്പ് വകുപ്പുകളുടെ മാതാവാണ്. ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പുറമെ ഇതരവകുപ്പുകളുമായുള്ള സേവനമേഖലകളിലും റവന്യു വകുപ്പ് പങ്കാളിയാണ്.


എല്ലാവർക്കും ഭൂമി, എല്ലാഭൂമിക്കും രേഖ, സേവനങ്ങളും സ്മാർട്ട് എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം. ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തതിന്‍റെ ക്രെഡിറ്റും ഈ സർക്കാരിനുണ്ട്. ഡിജിറ്റൽ റീസർവെയടക്കം ഒട്ടേറെ പരിഷ്കാരങ്ങൾ സംസ്ഥാനത്തിന്‍റെ വിപ്ലവകരമായ മുന്നേറ്റമാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു.

പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജാ കൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. ആസ്യ, ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞമ്മദ് മഞ്ചേരി, സബ്കളക്ടർ മിസൽ സാഗർ ഭരത് തുടങ്ങിയവർ പ്രസംഗിച്ചു.