പോള തിങ്ങിനിറഞ്ഞു താേടുകളും കായലും
Sunday, April 28, 2024 7:09 AM IST
കുമരകം: ജലാശയങ്ങളിൽ പൂർണമായി പോളതിങ്ങി നിറഞ്ഞതാോടെ വിനോദസഞ്ചാര മേഖലയ്ക്കാെപ്പം സാധാരണ യാത്രക്കാരുടെ ആശ്രയമായിരുന്ന ബോട്ട് സർവീസും പ്രതിസന്ധിയിലായി. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ കുമരകം, അയ്മനം മലരിക്കൽ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദയാത്രയ്ക്കായി ആളുകൾ എത്തുന്നില്ല.

ആഫ്രിക്കൻ പായലും ജർമൻ പാോളയും വില്ലനായി തീർന്നിരിക്കുന്നത് ജില്ലയുടെ പടിഞ്ഞാറൻ മേഖലയെ ഏറെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. എന്നാലിതിന് പരിഹാരം കാണാൻ വേണ്ടപ്പെട്ട വകുപ്പുകൾക്കൊന്നും സാധിക്കുന്നില്ല.

കോട്ടയം - ആലപ്പുഴ ബോട്ട് സർവീസ് നിർത്തിവച്ചിട്ട് ദിവസങ്ങളായി. ആലപ്പുഴയിൽനിന്നും കോട്ടയത്തേക്ക് മൂന്നു ബോട്ടുകളാണ് സർവീസ് നടത്തിയിരുന്നത്. അവ കൃഷ്ണൻകുട്ടി മുക്കിൽ സർവീസ് നിർത്തുകയാണ്. വെട്ടിക്കാട്ട്മുക്ക് ഭാഗത്തെ പോളക്കുള്ളിലൂടെ ബോട്ട് ഓടിക്കാൻ ആകുന്നില്ല. മുഹമ്മയിൽ നിന്നും മണിയാപറമ്പിലേക്കും ഇപ്പോൾ ബോട്ടില്ല. പാോള നിറഞ്ഞ താോട്ടിലൂടെ സർവീസ് നടത്തി നടത്തി ബോട്ട് കേടായതായി മുഹമ്മ സ്റ്റേഷൻമാസ്റ്റർ ദീപികയോടു പറഞ്ഞു.

തണ്ണീർമുക്കം ബണ്ട് കുറച്ചുഭാഗം തുറന്നിട്ടുണ്ടെങ്കിലും പോള ഒഴുകി മാറുന്നില്ല. വള്ളിച്ചെടികൾ പടർന്ന് കിടക്കുന്നതിനാൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടാൽ മാത്രമേ കുറെ പോളയെങ്കിലും ഒഴുകിപ്പോകൂ. നല്ല നിലയിൽ ഉപ്പുവെള്ളം അപ്പർകുട്ടനാടൻ ജലാശയങ്ങളിലെത്തിയാലെ പോള സ്വയം നശിക്കൂ. ഇക്കുറി ബണ്ടിന്‍റെ ഷട്ടറുകൾ ഇതുവരെ മുഴുവൻ ഉയർത്താത്തതിനാൽ അത് സാധ്യമാകുകയുമില്ല.