Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
സന്തോഷങ്ങൾക്കിടയിലെ നൊമ്പരമാണ് "ആകാശ മിഠായി'
നല്ല നാളേയ്ക്കായുള്ള ഇന്നിന്‍റെ തുറന്നുപറച്ചിലാണ് ആകാശ മിഠായി. മുതിർന്നവരും കുട്ടികളും അവരവരുടെ പ്രശ്നങ്ങളുടെ കൂട് താനേ തുറന്നുവിട്ടപ്പോൾ പുറത്തേക്ക് വന്നത് നുറുങ്ങു നുറുങ്ങായുള്ള ഒരുപിടി പരാതികളാണ്. അച്ഛനമ്മമാരുടെ സ്വപ്നങ്ങൾ മുതൽ കുട്ടികളുടെ പേടി വരെ ചിത്രത്തിൽ നിഴലിച്ചപ്പോൾ അത് പല വീടുകളിലേയും നേർകാഴ്ചയായി താനെ മാറുകയായിരുന്നു. ചിത്രം മുന്നോട്ടുവയ്ക്കുന്ന വിഷയങ്ങൾ അത്രയും പല വീടുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അതൊക്കെ പക്ഷേ പുറത്ത് അറിയുന്നില്ലെന്ന് മാത്രം. ഇതൊന്നും അറിയാതെ കുട്ടികളുമായി ആകാശ മിഠായി കാണാൻ കയറുന്ന മാതാപിതാക്കൾ കണ്ടിറങ്ങുന്പോഴേക്കും ചിലപ്പോൾ ചിരിക്കും അല്ലായെങ്കിൽ സ്വയം ചില ചോദ്യങ്ങൾ ചോദിക്കും. ആ ചോദ്യങ്ങളും പുഞ്ചിരികളും തന്നെയാവും ഈ ചിത്രത്തെ വിജയവഴിയിലേക്ക് നയിക്കുക.




തമിഴിലെ അപ്പാ മലയാളത്തിൽ ആകാശ മിഠായി എത്തിയപ്പോൾ സംവിധാന ചരടിന്‍റെ ഒരുവശം സമുദ്രക്കനി മുറുകെ പിടിച്ചിട്ടുണ്ട്. മറ്റേയറ്റം കൂട്ടിയിണക്കിയതാകട്ടെ എം.പത്മകുമാറും.ജയറാം പ്രേക്ഷകർ കാണാൻ ആഗ്രഹിച്ച വേഷപ്പകർച്ചയിലേക്ക് കൂടുവിട്ടു കൂട് മാറിയതോടെ ആ പഴയ പ്രസരിപ്പെല്ലാം തനിയെ ആ നടനിലേക്ക് തിരികെയെത്തി. കുട്ടികളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കിലും അതിന്‍റെ ചരട് മുതിർന്നവരുടെ പക്കൽ തന്നെയായിരുന്നു. മാതാപിതാക്കൾക്ക് കുട്ടികളോടുള്ള വാത്സ്യത്തിന്‍റെ രണ്ടു മുഖങ്ങൾ കാട്ടാനാണ് ചിത്രം ശ്രമിച്ചിരിക്കുന്നത്.



കണക്കുകൂട്ടലുകളുടെ പ്രതിരൂപമായി കലാഭവൻ ഷാജോണും തുറന്നു കാട്ടലുകളുടെ പ്രതീകമായി ജയറാമും ചിത്രത്തിൽ മത്സരാഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ജയറാമിനെ കടത്തിവെട്ടി ഇടയ്ക്കൊക്കെ ഷാജോണ്‍ മുന്നേറുന്നുമുണ്ട്. പീതാംബരനായി ഷാജോണ്‍ ജീവിക്കുകയായിരുന്നു. തുടക്കത്തിലെ ചില തമാശകളും ക്ലൈമാക്സിനോട് അടുക്കുന്പോളുള്ള ഷാജോണിന്‍റെ ഭാവമാറ്റങ്ങളും കാണേണ്ടത് തന്നെയാണ്. സൗഹൃദം, പ്രണയം, കുടുംബ പ്രശ്നങ്ങൾ എല്ലാം ചിത്രത്തിൽ കടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഇന്നു നേരിടുന്ന പ്രശ്നങ്ങൾ തുറന്നുകാട്ടാൻ സംവിധായകർക്കായി. സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് പോകാനാവാതെ മാതാപിതാക്കളുടെ നിർബന്ധങ്ങൾക്ക് അനുസരിച്ച് നീങ്ങേണ്ടി വരുന്ന കുരുന്നുകളുടെ അവസ്ഥ ചിത്രത്തിൽ നല്ലവണ്ണം തുറന്നു കാട്ടുന്നുണ്ട്.



ജയറാമിന്‍റെ മകന്‍റെ(ആകാശ്) ബാല്യകാലം അവതരിപ്പിച്ച മാസ്റ്റർ ദേവ് കുട്ടിത്തം നിറഞ്ഞ ഭാവങ്ങളാൽ പ്രേക്ഷകരുടെ പ്രീതി നേടിയപ്പോൾ ആകാശിന്‍റെ കൗമാര കാലഘട്ടത്തെ പുതുമുഖം ആകാശ് മോഹൻ ചുറുചുറുക്കോടെ അവതരിപ്പിച്ചു.കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് ചിത്രത്തിന്‍റെ മുന്നോട്ടുള്ള പോക്ക്. പ്രശ്നങ്ങളുടെ നീണ്ട നിര ആദ്യ പകുതിയിൽ പ്രത്യക്ഷപ്പെടുന്നതിനാൽ ഒഴുക്കൻ മട്ടിലാണ് ചിത്രത്തിന്‍റെ പോക്ക്. പിള്ളേരുടെ ഇണക്കങ്ങളും പിണക്കങ്ങളുമായി ചിത്രം ട്രാക്കിലേക്ക് കയറുന്നതോടെ ആദ്യ പകുതിക്ക് കർട്ടൻ വീഴും.



മക്കളെ സ്നേഹിക്കേണ്ടത് എങ്ങനെയാണെന്ന് ജയറാമിലൂടെ സംവിധായകർ കൃത്യമായി പറയാൻ ശ്രമിച്ചിട്ടുണ്ട്. ഒരു പിതാവ് എങ്ങനെയാകണം എന്നും എന്നെ ആകരുതെന്നും ചിത്രം കാട്ടിത്തരുന്പോൾ ഇതുവരെ കടന്നുവന്ന വഴികളിലേക്ക് പലരും തിരിഞ്ഞുനോക്കിയെന്നിരിക്കും. മുറതെറ്റാതെ സംഗീതം കടന്നു വരുന്നുണ്ടായിരുന്നെങ്കിലും രസാവഹമായ അനുഭൂതി നൽകാൻ അവയ്ക്കായില്ല. കളർഫുൾ ഫ്രെയിമുകളൊരുക്കി ആകാശമിഠായിയെ സന്പന്നമാക്കിയത് ഛായാഗ്രാഹകൻ അഴകപ്പനാണ്.



സ്കൂളുകളിൽ ഇന്നു കുട്ടികൾ നേരിടേണ്ടി വരുന്ന അവസ്ഥകളെല്ലാം രണ്ടാം പകുതിയിൽ കടന്നു വരുന്നുണ്ട്. ഉപദേശങ്ങളും നന്മനിറഞ്ഞ ഡയലോഗുകളും ഇടയ്ക്കിടെ തലപൊക്കുന്നുണ്ടെങ്കിലും അതൊരിക്കലും ഒരു അധികപ്പറ്റായി മാറിയിട്ടില്ല. ഇനിയയും സരയുവും പിന്നെ പിള്ളേർപടയുമെല്ലാം ഒന്നിനൊന്നു മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. കൃത്രിമത്വം തോന്നുന്ന ചില രംഗങ്ങൾ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും സ്ഥാനം പിടിക്കുന്നുണ്ട്.

കേരളം ഒരുപാട് ചർച്ച ചെയ്തിട്ടുള്ള വിഷയമാണ് ആകാശ മിഠായിയിൽ പ്രതിപാദിക്കുന്നത്. അതുകൊണ്ടു തന്നെ വരുംദിവസങ്ങളിൽ ആകാശ മിഠായി ജനങ്ങൾക്കിടയിൽ ചർച്ചാവിഷയം ആകുമെന്നതിൽ തർക്കമില്ല. സമുദ്രക്കനി മലയാളത്തിലെ തന്‍റെ ആദ്യ സംവിധാന സംരംഭം ഉഷാറാക്കി. ഒപ്പം ജയറാം തന്‍റെ പഴയകാല പ്രൗഢി ആകാശമിഠായിലൂടെ തിരിച്ചുപിടിക്കുകയും ചെയ്തു. കൈവിട്ടുപോയ സന്തോഷങ്ങളുടെ നാളുകൾ തിരിച്ചുപിടിക്കാൻ കൊതിക്കുന്നവർ സധൈര്യം ആകാശ മിഠായിക്ക് ടിക്കറ്റെടുത്തോളു. അല്പം നൊന്പരവും ചിന്തിക്കാൻ ഏറെ വിഷയങ്ങളും ആകാശ മിഠായി നിങ്ങൾക്ക് സമ്മാനിക്കും.

(അപ്പായേക്കാളും ഒരുപടി മുന്നിലാണ് ആകാശ മിഠായിയുടെ സ്ഥാനം.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.