Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളിവുഡിൽ സ്ഥിരം സാന്നിധ്യമാണ്. വിഷ്ണു വിശാലിന്‍റെ കരിയർ മാറ്റിമറിച്ച "രാക്ഷസൻ' എന്ന ചിത്രത്തിന് ശേഷം ഒരുപാട് സൈക്കോ കഥകൾ നിരനിരയായി എത്തി തമിഴ് പറഞ്ഞ് പ്രേക്ഷകരെ നിരാശപ്പെ‌ടുത്തി.

ആ പട്ടികയിലേക്ക് പോകില്ലെന്ന് മനസാ ഉറപ്പിച്ച തിരക്കഥയുടെ ബലവുമായി ആണ് സംവിധായകൻ വിഗ്നേഷ് രാജ "പോർ തൊഴിൽ' എന്ന ചിത്രം ഒരുക്കി‌യിരിക്കുന്നത്.

പ്രേക്ഷകന്‍റെ ബുദ്ധിയെ വിലകുറച്ച് കാട്ടാതെ, ഡയലോഗുകൾ വഴി അമിതമായ വിശദീകരണങ്ങൾ ഒഴിവാക്കിയാണ് വിഗ്നേഷും സഹതിരക്കഥാകൃത്ത് ആൽബർട്ട് രാജയും ദൃശ്യങ്ങൾ രൂപകൽപന ചെയ്തത്.



ചെറുപ്പം മുതൽ അമിതമായ ഭയത്തോടെ ജീവിക്കുന്ന യുവാവ് പാതിമനസോടെ പോലീസ് സേനയിലെത്തുന്നുവെന്ന കഥാതന്തുവിലാണ് ചിത്രം ആരംഭിക്കുന്നത്.

"മീസൈയെ മുറുക്കാതെ'യും മസിൽ പിടിക്കാതെയും നടക്കുന്ന, പോലീസ് ലുക്ക് തീരെയില്ലാത്ത പയ്യൻസ് (അശോക് സെൽവൻ) സേനയിലെ ഒറ്റബുദ്ധിക്കാരനായ ഓഫീസറുടെ (ശരത് കുമാർ) പക്കേലക്ക് മെന്‍റീ ആയി അയയ്ക്കപ്പെടുന്നു.

ഗൗതം മേനോന്‍റെ ചിത്രങ്ങളിലുടെ ഇന്ത്യയിലെത്തി, മേജർ രവിയുടെ പട്ടാള ചിത്രങ്ങൾ വെള്ളമൊഴിച്ച് വളർത്തിയ ഹോളിവുഡ് "ബഡി പെയർ' ടെംപ്ലേറ്റിന്‍റെ രസകരമായ ട്വിസ്റ്റാണ് സംവിധായകൻ ഇവിടെ ഒരുക്കിയിരിക്കുന്നത്.

ശവശരീരം കണ്ടാൽ പേടിച്ച് ഓടുന്ന പയ്യൻസിനൊപ്പം ചേർന്ന് ക്രൂരമായ കൊലപാതക പരമ്പരയുടെ ചുരുളഴിക്കാൻ സീനിയർ പോലീസുകാരൻ ശ്രമിക്കുമ്പോൾ തലമുറകൾ തമ്മിലുള്ള വ്യത്യാസവും ആശയങ്ങളിലെ വ്യതിയാനവും വെളിവാകുന്നു.

ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തുന്ന സ്ത്രീ ശവശരീരങ്ങൾ എല്ലാ സൈക്കോ പടങ്ങളിലുമെന്ന പോലെ "പോർ തൊഴിലിലും' നിറയുന്നുണ്ട്. എന്നാൽ ഉദ്വേഗം ജനിപ്പിക്കുന്ന സീനുകളുമായി മുന്നോട്ട് പോകുന്ന ചിത്രം പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന സീനുകളിലൂടെ തന്നെ കാഴ്ചക്കാരനെ കബളിപ്പിക്കുന്നു.

ട്വിസ്റ്റുകളുടെ അതിപ്രസരമോ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോ ഇല്ലെങ്കിലും, എല്ലാം തനിക്ക് വ്യക്തമാ‌യി എന്ന് പ്രേക്ഷകൻ ചിന്തിക്കുന്നിടത്തിൽ നിന്ന് തിരക്കഥ കൂടുതൽ സത്യങ്ങൾ മുന്നോട്ട് വയ്ക്കുന്നു.

സൈക്കോ കഥാപാത്രത്തിന്‍റെ മനസിനെ ചാഞ്ചാട്ടാവസ്ഥയിൽ എത്തിക്കുന്ന കാര്യങ്ങൾ വളരെ വ്യക്തതയോടെ "ബിഗ് റിവീലിൽ' വെളിവാക്കുന്നതോടെ ചിത്രം മികച്ച ത്രില്ലറുകളുടെ പട്ടികയിലേക്ക് ഉയരുന്നു. എങ്ങനെ കൊല ചെയ്തു എന്നതിനെക്കാൾ, എന്തിന് എന്ന ചോദ്യത്തിനാണ് സംവിധായകൻ പ്രാധാന്യം നൽകുന്നത്. സൈക്കോ കഥാപാത്രങ്ങളെ കോമാളികളാക്കുന്ന തരത്തിലുള്ള മോട്ടീവുകൾ കണ്ടുമടുത്ത പ്രേക്ഷകന് ഇത് വലി‌യൊരു ആശ്വാസമാണ്.

ഹൊറർ ചിത്രമല്ലെങ്കിലും ശബ്ദലേഖനത്തിലെ മികവ് മൂലം ചില സീനുകളിൽ "ജംപ് സ്കേറുകൾ' കൃത്യമായി ഫലിക്കുന്നുണ്ട്.

പോലീസ് സഖ്യത്തിനൊപ്പമുള്ള നായിക കഥാപാത്രമായ നിഖില വിമലിനെ ഒതുക്കി നിർത്താതെ, പ്രധാന പ്ലോട്ടിലേക്ക് കൂട്ടിച്ചേർക്കാൻ സംവിധായകന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ഈയിടെ വിടവാങ്ങിയ തെലുഗു - തമിഴ് താരം ശരത് ബാബുവിന്‍റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച റോളുകളിൽ ഒന്നാണ് ഈ ചിത്രത്തിലേത്.

ടൈറ്റിൽ കാർഡിലെ ഒരു താരത്തിന്‍റെ പേര് ചിത്രത്തിലെ പ്രധാന വെളിപ്പെടുത്തലിനെപ്പറ്റി സൂചന നൽകുമെങ്കിലും തിരക്കഥയുടെ ബലം മൂലം ഇത് വലിയൊരു പോരായ്മയായി അനുഭവപ്പെടില്ല. സന്തോഷ് കീഴാറ്റൂർ പതിവ് പോലെ "മരിച്ചഭിനയിച്ചു' എന്നത് മാറ്റിനിർത്തിയാൽ പുതുമയുള്ളതും പ്രേക്ഷകന്‍റെ മനസിനെ തൊടുന്നതുമായ ചിത്രമാണ് " പോർ തൊഴിൽ'.

ജോർജ് സഖറിയ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.