Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍ തിരയുടെ തലോടല്‍ കാത്തുകിടപ്പുണ്ടാകും ഇതാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന ചലച്ചിത്രം കാവ്യാത്മകമായി പ്രേക്ഷകനോട് പറയുന്നത്.

ഈ വര്‍ഷം സെപ്റ്റംബര്‍ ആദ്യവാരം റിലീസ് ആയ കന്നഡ ചലച്ചിത്രമായിരുന്നു സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് എ. ആ ചിത്രത്തിന്‍റെ തുടര്‍ച്ചയാണ് സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി. രക്ഷിത്‌ഷെട്ടി നായകനായ ചിത്രം മനുവിന്‍റെയും പ്രിയയുടെയും പ്രണയത്തിന്‍റെ ഏടുകളെ കുറിച്ചാണ് പറയുന്നത്.



ഹേമന്ത് എം.റാവു സംവിധാനം ചെയ്തിരിക്കുന്ന ചിത്രം പരംവാഹ് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രക്ഷിത് ഷെട്ടി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. ഗുണ്ടു ഷെട്ടിക്കൊപ്പം സംവിധായകന്‍ കൂടിച്ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി.

കന്നഡയ്ക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സിനിമയ്ക്ക് റിലീസുണ്ട്. രക്ഷിത്‌ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ.ആച്ചാര്‍, അച്യുത് കുമാര്‍, രമേഷ് ഇന്ദിര, ഗോപാല്‍കൃഷ്ണ ദേശ്പാണ്ഡെ, തുടങ്ങിയവരൊക്കെയാണ് ഈ ചിത്രത്തിലെ പ്രമുഖതാരങ്ങള്‍.



ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ എന്നര്‍ഥം വരുന്ന സപ്ത സാഗര ദാച്ചേ എല്ലോ ഒരു പ്രണയകവിതയാണെന്ന് പ്രേഷകന് അനുഭവപ്പെടും. സൈഡ് ബി ചിത്രം പറഞ്ഞുവയ്ക്കുന്നത് രക്ഷിതിന്‍റെ മനുവും രുക്മിണി വസന്തിന്‍റെ പ്രിയയും തമ്മിലുള്ള പ്രണയകഥയുടെ പരിസമാപ്തിയാണ്.

ഏറ്റവും വലിയ പ്രണയകഥകളെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയൊക്കെ ദുരന്തപര്യവസായി ആയിരിക്കും. സലിം അനാര്‍ക്കലി, റോമിയോ ജൂലിയറ്റ്... അങ്ങനെ ഒട്ടനവധി പ്രണയിതാക്കള്‍ നമ്മുടെ അറിവുകളില്‍ വേദനിച്ചു കിടക്കുന്നുണ്ട്.



സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബിയില്‍ തന്‍റേതായിരുന്നത് തന്‍റേത് ആണെന്നും അല്ലെന്നുമുള്ള മാനസികാവസ്ഥയില്‍ ഒരാള്‍ കടന്നുപോകുന്നത് കാട്ടുന്നു. കഴുത്തറുപ്പന്‍ പ്രണയങ്ങളുടെ കാലത്ത് ഓഡിയോ കാസറ്റുമായി പ്രണയിനിയുടെ ശബ്ദം നിരന്തരംകേട്ട് അതിതീവ്ര വേദന അനുഭവിക്കുന്ന കാമുകന്‍ പ്രേക്ഷകനെയും നന്നേ വേദനിപ്പിക്കുന്നു.

പ്രണയത്തിന്‍റെ ഭൂതകാലമുള്ള ഒരു കാഴ്ചക്കാരന്‍ സിനിമയുടെ പലഘട്ടങ്ങളിലും ആ സ്‌ക്രീനില്‍ മനുവായി മാറും. പലരുടെയും ജീവിതവുമായുള്ള അത്തരത്തിലെ സാമ്യതയാണ് ഈ ചിത്രത്തിന്‍റെ വിജയവും.



ചിത്രം 2021 കാലഘട്ടമാണ് പറയുന്നത്. അതിനാല്‍ത്തന്നെ പല സീനുകളിലും കഥാപാത്രങ്ങള്‍ മാസ്‌ക് ഉപയോഗിക്കുന്നു. എന്നാല്‍ കണ്ണുകളാല്‍ വിരഹത്തെ അഭിനയിച്ചു കൈയടി നേടുകയാണ് രക്ഷിത് ഷെട്ടി.

ഒരു കടയില്‍ നിന്നും പ്രിയ ഇറങ്ങിവരുമ്പോള്‍ അരണ്ടവെളിച്ചത്തില്‍ മാസ്‌കും ധരിച്ച് അവള്‍ കാണാതെ മനു അവളെ നോക്കി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ഒരിക്കലും അതൊരു ക്ലോസ് ഷോട്ട് അല്ല. എന്നിരിന്നിട്ടും മനുവിന്‍റെ കണ്ണില്‍ തെളിയുന്ന വേദന പ്രേക്ഷകനെയും കൊത്തിവലിക്കുകയാണ്.

അവര്‍ക്കിടയിലുള്ള പാളം തെറ്റികിടക്കുന്ന ട്രെയിന്‍ബോഗിയും നിറംകെട്ട വെളിച്ചവും ഒക്കെ കഥാപാത്രങ്ങളുടെ അവസ്ഥയെ പ്രേക്ഷകന് മറ്റൊരു തരത്തില്‍ കാട്ടുന്നു.



കാസറ്റില്‍ പ്രിയയുടെ ശബ്ദം മനു കേള്‍ക്കുമ്പോള്‍ നിലവിലെ അവന്‍റെ പരിസരദൃശ്യങ്ങളുമായി അവള്‍ പറയുന്നത് കണക്ട് ചെയ്യുന്നത് എഴുത്തിലെയും സംവിധാനത്തിലെയും ഒരു ബ്രില്ല്യന്‍സ് ആണ്. ഈ സമയം നിരവധി മാച്ച് കട്ടുകള്‍ കാണാന്‍ കഴിയും.

നാം കേട്ടിരിക്കുന്ന, അതല്ലെങ്കില്‍ കടന്നുപോയിട്ടുള്ള പ്രണയാനുഭവങ്ങള്‍ തന്നെയാണ് ഈ സിനിമ ഉടനീളം പറയുന്നത്. എന്നാല്‍ ഇതിന്‍റെ സംവിധാന മികവും ലൈറ്റിംഗ് അറേഞ്ചുമെന്‍റുകളും അഭിനേതാക്കളുടെ പ്രകടനവും നമുക്ക് പുതിയൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.

ഏറ്റവും എടുത്ത് പറയേണ്ട ഒന്നാണ് ചരണ്‍ രാജിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും. ഈ ചിത്രത്തിന്‍റെ ആത്മാവ് തന്നെ ഈ സംഗീതമാണ്. ട്രെയിനിന്‍റെ താളം പശ്ചാത്തല സംഗീതമാക്കി മാറ്റുന്ന ഒരു രംഗമുണ്ട്. തീവണ്ടിയുടെ സഞ്ചാരശബ്ദം ഇതെങ്ങനെ ഇത്ര നോവാക്കി എന്നത് നമുക്ക് പിന്നീട് അദ്ഭുതമുളവാക്കും.



ചിത്രത്തിലെ എല്ലാ അഭിനേതാക്കളും മികച്ചപ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. എന്നാല്‍ ഏറ്റവും എടുത്തു പറയേണ്ടവര്‍ രക്ഷിത് ഷെട്ടി, ചൈത്ര ജെ. ആച്ചാര്‍, രമേശ് ഇന്ദിര, രുക്മിണി വസന്ത് എന്നിവരാണ്.

ചിത്രം കാണുന്ന ഒരാള്‍ ആദ്യ രംഗംമുതല്‍ മനുവിന്‍റെ മനസിനൊപ്പം സഞ്ചരിക്കാന്‍ ആരംഭിക്കുന്നു. പ്രണയം, സൗഹൃദം, കാമം, പ്രതികാരം ഇവയൊക്കെ അതിശയോക്തി കലര്‍ത്താതെ രക്ഷിത് കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.

ചൈത്ര അവതരിപ്പിച്ച സുരഭി എന്ന കഥാപാത്രം പ്രത്യേകകൈയടി അര്‍ഹിക്കുന്നു. ഒരിക്കല്‍ പോലും തന്‍റെ നോവുകളെ കുറിച്ച് അനാവശ്യമായി സംസാരിക്കാത്ത ആ കഥാപാത്രം കാഴ്ചക്കാരനില്‍ ഇരുണ്ടവേദനയെ കുറിച്ചുള്ള ചിന്തകളുടെ വിത്തിടുന്നു. ഈ കഥാപാത്രം മനുവിനെ പോലെ പ്രേക്ഷകന്‍റെ മനസില്‍ ഇടംനേടുന്നു.

പ്രിയ എന്ന കഥാപാത്രത്തെ ഏറെ പക്വതയോടെ തന്നെ രുക്മിണി കൈാര്യം ചെയ്തിരിക്കുന്നു. ഭാഗം ഒന്നിലും മികച്ച പ്രകടനം കാഴ്ചവച്ച രമേശ് ഇന്ദിര സൈഡ് ബിയിലും അത് തുടര്‍ന്നു. അദ്ദേഹത്തിനായി മലയാളത്തില്‍ നല്‍കിയത് മികച്ച ശബ്ദംതന്നെയാണ്.

മനുവിന്‍റെ സുഹൃത്തായി എത്തിയ നടനും രുക്മിണിയുടെ ഭര്‍ത്താവും സഹോദരനും ഒക്കെ തങ്ങളുടെ ഭാഗം വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. ഈ ചിത്രം കണ്ടിറങ്ങുന്നവരുടെ മനസില്‍ നിന്നും ആ കഥാപാത്രങ്ങള്‍ ആരുംതന്നെ പടിയിറങ്ങുന്നില്ല.

പ്രണയത്തിന്‍റെ രഹസ്യങ്ങളില്‍ ഓഷോ പറയുന്ന ഒന്നുണ്ട് "പ്രണയത്തില്‍ നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്‍റെ എല്ലാവേദനകളോടും അത് അനുഭവിക്കുക. അത് മുറിവേല്‍പ്പിക്കും. പക്ഷേ നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ അത് പ്രശ്നമല്ല. വാസ്തവത്തില്‍ ആ മുറിവുകളെല്ലാംനിങ്ങളെ ബലപ്പെടുത്തുന്നു'.

ഒരര്‍ഥത്തില്‍, പൃഥ്‌വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തില്‍ എത്തിച്ച സപ്ത സാഗര ദാച്ചേ എല്ലോ സൈഡ് ബി എന്ന ചലച്ചിത്രം പ്രേക്ഷകനോട് പറയുന്നതും അതുതന്നെയാണ്.

ശരത് ജി. മോഹൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
ആരാധനയുടെയും ആത്മാഭിമാനത്തിന്‍റെയും ഡ്രൈവിംഗ് ലൈസന്‍സ്
ആത്മാഭിമാനം ഏതൊരാള്‍ക്കും വിലപ്പെട്ടതാണ്. അതിന് മുറിവേറ്റാല്‍ ആരായാലും പ്രതി
പകയുടെ കനല്‍ എരിഞ്ഞടങ്ങുന്ന മാമാങ്കം
ചരിത്രക്കഥയ്ക്കപ്പുറം വൈരാഗ്യവും പകയും നിറഞ്ഞ സമകാലിക ലോകത്തിനുള്ള സാരോപദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
"മനോഹരം' ആദ്യരാത്രി..!
കല്യാണങ്ങളും ഒളിച്ചോട്ടവും ആദ്യരാത്രിയുമൊന്നും മലയാളസിനിമയ്ക്ക് പുത്തരിയല്ല. പല വിധത്തിലും തരത്തിലുമ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.