തൃശൂർ: രംഗചേതന കളിവെട്ടം 2025 കുട്ടികളുടെ നാടകക്കളരിയിൽ രൂപപ്പെടുത്തിയ ജീവിതം ലഹരി എന്ന തെരുവുനാടകത്തിന്‍റെ ആദ്യാവതരണം ഇന്നു വൈകീട്ട് അഞ്ചിനു കോർപറേഷൻ ഓഫീസിനുമുന്പിൽ നടക്കും.

25 മിനിറ്റുള്ള നാടകം 30 കുട്ടികൾ ചേർന്നാണ് അവതരിപ്പിക്കുക. രചനയും സംവിധാനവും കെ.വി. ഗണേഷ്.

വി.എസ്. ഗിരീശൻ ഉദ്ഘാടനം ചെയ്യും. കളിവെട്ടം നാടകശില്പശാലയുടെ സമാപനവിളംബരംകൂടിയാകും നാടകാവതരണം. ശില്പശാലയിൽ കുട്ടികൾ പഠിച്ച മൂന്നു നാടകങ്ങളുടെ അവതരണം 25നു വൈകീട്ട് അഞ്ചിനു നാട്യഗൃഹത്തിൽ നടക്കും. പ്രവേശനം സൗജന്യം.