വടക്കാഞ്ചേരി: നഗരസഭ പ്രതിപക്ഷനേതാവും ഡിസിസി സെക്രട്ടറിയുമായ കെ. അജിത്കുമാർ പാർട്ടിയിൽനിന്നു അവധിയെടുക്കുന്നു. രണ്ടുമാസത്തേക്കാണ് അവധിയെടുക്കുന്നത്.

ലീവെടുക്കുന്ന കാര്യം ഡിസിസി പ്രസിഡന്‍റിനെ അറിയിക്കുമെന്നാണ് യുഡിഎഫ് കൗൺസിലർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച സന്ദേശത്തിൽ കെ. അജിത്കുമാർ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ വടക്കാഞ്ചേരിയിലെ കോൺഗ്രസിനുണ്ടായ നാടകീയരംഗങ്ങൾക്കൊടുവിലാണ് അജിത്കുമാർ ലീവ് എടുക്കുന്നത്. ഇതിനുമുമ്പും രണ്ടുതവണ പാർട്ടിയിൽനിന്നു രാജിവച്ചതായി മാധ്യമപ്രവർത്തകർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ പിന്നീട് അജിത്കുമാർ രാജിപിൻവലിക്കുകയായിരുന്നു.