തൃശൂർ: കഴിഞ്ഞദിവസം അന്തരിച്ച അതിരൂപതവൈദികൻ ഫാ. ലിയോ പുത്തൂരിന്‍റെ മൃതസംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2.30 നു പെരിഞ്ചേരി പള്ളിയിൽ നടത്തും. ഇന്നു രാവിലെ 7.15 മുതൽ 8.30 വരെ തൃശൂർ സെന്‍റ് ജോസഫ് വൈദികമന്ദിരത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്നു പെരിഞ്ചേരിയിലെ സ്വവസതിയിലേക്കു കൊണ്ടുപോകും.

ഉച്ചകഴിഞ്ഞ് 1.30ന് സംസ്കാരശുശ്രൂഷകളുടെ ആദ്യഭാഗം വീട്ടിൽ ആരംഭിക്കും. ഉച്ചകഴിഞ്ഞു 2.30ന് പള്ളിയിൽ നടത്തുന്ന സംസ്കാരശുശ്രൂഷകൾക്കു ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് കാർമികത്വം വഹിക്കും.

പെരിഞ്ചേരി പുത്തൂർ ഡേവിസ് - ലിസി ദന്പതികളുടെ മകനായ ഫാ. ലിയോ തൃശൂർ മൈനർ സെമിനാരി, തിരുവില്വാമല സെന്‍റ് പോൾ ഗുരുകുലം, തൃശൂർ മേരിമാത മേജർ സെമിനാരി എന്നിവിടങ്ങളിൽ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 2018 ഡിസംബർ 26ന് തിരുപ്പട്ടം സ്വീകരിച്ചു.

മുണ്ടൂർ, മുക്കാട്ടുകര, പുത്തൂർ ഇടവകകളിൽ സഹവികാരിയായും തലോർ ഇടവകയിൽ സഹായി, പല്ലിശേരി ഇടവകയിൽ വികാരി ഇൻ ചാർജായും സേവനമനുഷ്ഠിച്ചു. അതിരൂപത കാര്യാലയത്തിലെ നോട്ടറി, മെത്രാപ്പോലീത്തയുടെ സെക്രട്ടറി, പറോക് ഗവേഷണകേന്ദ്രം അംഗം എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. ക്രൈസ്റ്റ് വില്ല, വിയാനി ഭവൻ എന്നിവിടങ്ങളിൽ അസി. ഡയറക്ടറുമായിരുന്നു. പതിയാരം ഇടവകയുടെ നടത്തുവികാരിയായി സേവനം ചെയ്തുവരികയായിരുന്നു.

സഹോദരങ്ങൾ: ഡെൽവിൻ, ഡിൻസി.