കൽപ്പറ്റ: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളും ഒരു മൊബൈൽ സർജറി യൂണിറ്റും പ്രവർത്തനമാരംഭിച്ചു.

മൃഗാശുപത്രി പ്രവർത്തന സമയത്തിനുശേഷം അടിയന്തിര ചികിത്സാ സേവനം കർഷകരുടെ വീട്ടുപടിക്കൽ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത പദ്ധതിയാണിത്. പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് ആകെ 47 മൊബൈൽ വെറ്ററിനറി യൂണിറ്റുകളും 12 മൊബൈൽ സർജറി യൂണിറ്റുകളുമാണ് പ്രവർത്തനം തുടങ്ങിയത്.

കൽപ്പറ്റ ജില്ലാ മൃഗാശുപത്രി ആസ്ഥാനമാക്കിയും കൽപ്പറ്റ ബ്ലോക്കിൽ മുട്ടിൽ മൃഗാശുപത്രി ആസ്ഥാനമാക്കിയുമാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പ്രവർത്തിക്കുക. ജില്ലാ വെറ്ററിനറി കേന്ദ്രം ആസ്ഥാനമാക്കിയാണ് മൊബൈൽ സർജറി യൂണിറ്റ്. പ്രത്യേക പരിശീലനം ലഭിച്ച വെറ്ററിനറി ഡോക്ടർ, ്രെഡെവർ കം അറ്റന്‍റന്‍റ് എന്നിവർ അടങ്ങുന്ന മൊബൈൽ വെറ്ററിനറി യൂണിറ്റിന്‍റെ സേവനം വൈകിട്ട് ആറ് മുതൽ രാവിലെ അഞ്ച് വരെ ലഭ്യമാകും.

ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത മൃഗാശുപത്രികൾ വഴി രജിസ്റ്റർ ചെയ്യുന്ന വ്യക്തികളുടെ മൃഗങ്ങൾക്ക് മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസങ്ങളിൽ ശസ്ത്രക്രിയ സേവനം ലഭ്യമാകുക എന്നതാണ് മൊബൈൽ സർജറി യൂണിറ്റിന്‍റെ പ്രവർത്തനം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും മൊബൈൽ സർജറി യൂണിറ്റ് പ്രവർത്തിക്കുക.

24 മണിക്കൂറും സജീവമായ 1962 എന്ന ടോൾ ഫ്രീ നന്പറിലുള്ള കേന്ദ്രീകൃത കോൾ സെന്‍റർ സംവിധാനത്തിലൂടെയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം ലഭ്യമാക്കുന്നത്. ഇതിന് പുറമെ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കിന്‍റെ പ്രവർത്തനം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയും കർഷകർക്ക് ലഭ്യമാണ്.

പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ ടി സിദ്ധിഖ് എംഎൽഎ നിർവഹിച്ചു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടെ അനുബന്ധ ചെലവുകൾക്ക് എംഎൽഎ ഫണ്ടിൽ നിന്ന് തുക അനുവദിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ. ജിതേന്ദ്രകുമാർ, ഡോ. പി കെ രമാദേവി, ഡോ. സജി ജോസഫ്, ഡോ. വി ജെ മനോജ്, ക്ഷീര വികസന ഓഫീസർ ഹുസ്ന, പി കെ അബ്ദുറഹിമാൻ, തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരസംഘം പ്രസിഡന്‍റുമാർ, സെക്രട്ടറിമാർ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായ മരുന്നുകൾ ഉൾപ്പെടെയുള്ള ചെലവുകൾക്ക് മൂന്ന് ലക്ഷം രൂപ ഈ വർഷത്തെ പദ്ധതിയിൽ അനുവദിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.