360 ജൂണിയർ എക്സിക്യൂട്ടീവ്
എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഓഫിഷ്യൽ ലാംഗ്വേജ്, എയർ ട്രാഫിക് കണ്‍ട്രോൾ വിഭാഗങ്ങളിലെ 364 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 360 ഒഴിവ് ജൂണിയർ എക്സിക്യൂട്ടീവിന്‍റെതാണ്. നിയമനം രാജ്യത്തെവിടെയുമാവാം.

ജൂണിയർ എക്സിക്യൂട്ടീവ് (എയർ ട്രാഫിക് കണ്‍ട്രോൾ)- 356
യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പെടെ ത്രിവത്സര ബിഎസ്‌സി അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പെട്ട എൻജിനിയറിംഗ് ബിരുദം. അപേക്ഷകർക്ക് ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും അറിയണം. പത്താംക്ലാസിലോ പന്ത്രണ്ടാംക്ലാസിലോ ഇംഗ്ലീഷ് വിഷയം പാസായിരിക്കണം. ബിരുദയോഗ്യത ഫുൾടൈം റെഗുലർ കോഴ്സായി നേടിയതായിരിക്കണം.
പ്രായം: 27 വയസ് കവിയരുത്. ശന്പളം: 40,000- 1,40,000 രൂപ

ജൂണിയർ എക്സിക്യൂവ് (ഓഫിഷ്യൽ ലാംഗ്വേജ്)- നാല് ഒഴിവ്.
യോഗ്യത: ഹിന്ദി ഒരു വിഷയമായി പഠിച്ച ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദവും നേടിയവർ. അല്ലെങ്കിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ബിരുദവും ഹിന്ദിയിൽ ബിരുദാനന്തരബിരുദവും നേടിയവർ. അല്ലെങ്കിൽ ഇംഗ്ലീഷും ഹിന്ദിയും ഐച്ഛീക വിഷയമായോ നിർബന്ധിത വിഷയമായോ ഉള്ള ബിരുദവും ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദവും നേടിവർ. ഇംഗ്ലീഷിൽനിന്ന് ഹിന്ദിയിലേക്കും തിരിച്ചമുള്ള തർജമയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 27 വയസ്. ശന്പളം: 40,000-1,40,000 രൂപ.

മാനേജർ (ഒഫീഷ്യൽ ലാംഗ്വേജ്)- രണ്ട്, സീനിയർ അസിസ്റ്റന്‍റ് (ഒഫിഷ്യൽ ലാംഗ്വേജ്)-രണ്ട് എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത വയസിളവുണ്ട്.
അപേക്ഷാ ഫീസ്: വനിതകൾക്കും എസ്‌സി, എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും എയർപോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിൽ ഒരു വർഷത്തെ അപ്രന്‍റിസ്ഷിപ് വിജയകരമായി പൂർത്തിയാക്കിയവർക്കും ഫീസില്ല. മറ്റുള്ളവർ 1000 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 21. വിശദവിവരങ്ങൾക്ക് www.aaiaero എന്ന വെബ്സൈറ്റിൽ ലഭിക്കും.