Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
കാത്തിരുന്ന അത്രയും ഉണ്ടോ എന്പുരാനിൽ?
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പേക്ഷകർക്ക് തോന്നുക. മേക്കിംഗ് രീതികൾ കൊണ്ട് കാണികളെ പിടിച്ചിരുത്താനും ഇതൊരു മലയാളചിത്രം തന്നെയാണോയെന്ന് ഒന്നുകൂടി ചിന്തിപ്പിക്കുന്ന തരത്തിലുമുള്ള സംവിധായകൻ പൃഥ്വിരാജിന്‍റെ ഭാഷയിൽ പറയുന്ന "ഒരു കൊച്ചു വലിയ ചിത്രം'.

പക്ഷേ ആ കൊച്ചുവലിയ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാനായോ എന്നിടത്താണ് ചിത്രത്തിന്‍റെ വിജയം അളക്കാൻ സാധിക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ എന്പുരാൻ കൊള്ളാം. എന്നാൽ ചില പോരായ്മകൾ തോന്നുകയും ചെയ്യും. ഒരു പ്രതികാരത്തിന്‍റെ കഥയാണ് ചിത്രം പറ‍യുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും വർഗീയ മുതലെടുപ്പുകളും അത് കേരളത്തിനെ എങ്ങനെ ബാധിക്കുന്നുവെന്നതും ചിത്രം പറയുന്നുണ്ട്.

മുരളി ഗോപിയുടെ തിരക്കഥയെ ആറ്റിക്കുറുക്കി ഹൈക്വാളിറ്റി മേക്കിംഗിലാണ് സംവിധായകൻ ചിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാലിന്‍റെ ഇൻട്രോ കുറച്ചുകൂടി മികച്ചതാക്കമായിരുന്നുവെന്നും സ്റ്റീഫൻ നെടുന്പള്ളിയെ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചുവെന്നും വ്യക്തം.



ലൂസിഫർ എന്ന ചിത്രത്തിൽ നിന്നും എന്പുരാനിലേക്കുള്ള അഞ്ചുവർഷത്തെ സംവിധായകന്‍റെ പരിശ്രമവും കഠിനാധ്വാനവുമെല്ലാം ഓരോ ഫ്രെയിമുകളിലും കാണാം. എന്പുരാന്‍റെ കഥ തുടങ്ങുന്നത് ഉത്തരേന്ത്യയിൽ നിന്നുമാണ്. ഗുജറാത്തിലെ ഗോധ്ര കലാപത്തിന്‍റെ ഓർമപ്പെടുത്തലുകളുമായാണ് ചിത്രം തുടങ്ങുന്നത്. ആ കലാപത്തിന്‍റെ തീച്ചൂളയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആൾക്കാരും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പിന്നീടുള്ള സസ്പെൻസുകളും അതിനൊപ്പം നിറയുന്നു.

ഇതിനൊപ്പം കേരളരാഷ്ട്രീയത്തിൽ ഈ അഞ്ചുവർഷത്തിനിടയിൽ വന്ന മാറ്റങ്ങളാണ് പിന്നീട് കാണിക്കുന്നത്. നെടുന്പള്ളി എന്ന ഗ്രാമത്തിൽ നിന്നും അവരുടെ സ്റ്റീഫാച്ചയൻ പോയിട്ട് അഞ്ചുവർഷമായി. പിന്നീട് കേരളം എങ്ങനെ മാറിയെന്നും മുന്നോട്ട് അവരെ കാത്തിരിക്കുന്ന പല പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ഇതിനിടയിലും ഗോവർധന്‍റെ അന്വേഷങ്ങൾ നടക്കുന്നുണ്ട്.

ഇറാഖ്, സിറിയ, തുര്‍ക്കി, റഷ്യ, പാകിസ്ഥാൻ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കഥാപരമായി ചിത്രത്തിന് മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ചിത്രത്തിന്‍റെ ഒരു പോരായ്മയായി തോന്നിയത്. മാത്രമല്ല പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്താൻ സാധിച്ചി‌ട്ടില്ലയെന്നും ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ആളുടെ കാസ്റ്റിംഗ് എന്തിനായിരുന്നു എന്നുവരെ തോന്നിപ്പോകുന്ന നിമിഷങ്ങളും പോരായ്മകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

അതേസമയം ആദ്യ പകുതിയെ കടത്തിവെട്ടുന്നതാണ് ചിത്രത്തിന്‍റെ രണ്ടാം പകുതിയുടെ തുടക്കം. ഒരു മോഹൻലാൽ ആരാധകൻ അല്ലെങ്കിൽ പോലും ആ രംഗങ്ങൾ നിങ്ങളെ കോരിത്തരിപ്പിക്കുമെന്നുറപ്പാണ്. സയീദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് വരുന്ന രംഗവും കിടിലനാക്കിയിട്ടുമ്ട്.

അതേസമയം ആക്ഷനും മാസുമൊക്കെയായി കംപ്ലീറ്റ് എൻഗേജിംഗ് ആണ് ചിത്രത്തിന്‍റെ രണ്ടാം പകുതി. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗം മാത്രമാണ് മികവ് പുലർത്തിയത്. ക്ലൈമാക്സിലെ ഫൈറ്റുകളൊക്കെ പഴകിപൊളിഞ്ഞ ഫൈറ്റ് സീനുകളെയാണ് ഓർമിപ്പിച്ചത്. പൃഥ്വിയും ലാലേട്ടനും അഴിഞ്ഞാടുന്നുണ്ടെങ്കിലും ആക്ഷനിൽ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല.

ഒരുപാട് പെർഫോമൻസ് ഓറിയന്‍റഡ് സീനുകളൊന്നും ചിത്രത്തിൽ ആർക്കും തന്നെയില്ല. മഞ്ജു വാര്യർ, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ, ഇന്ദ്രജിത്ത് തുടങ്ങിയവരും അവരവരുടെ ഭാഗം മികവുറ്റതാക്കി. അതുപോലെ സംഭവങ്ങൾ വളരെ കൃത്യമായി കൂട്ടിയിണക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.

അഖിലേഷ് മോഹന്‍റെ എഡിറ്റിംഗും സുജിത്ത് വാസുദേവന്‍റെ ഛായഗ്രഹണവും എടുത്തുപറയേണ്ടതാണ്. അത്രമികവോടെയാണ് അവ കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം ദീപക് ദേവിന്‍റെ സംഗീതവും പശ്ചാത്തലം സംഗീതവും ചിത്രത്തിനൊത്ത് ഉയർന്നില്ല. മോഹൻലാലിന്‍റെ ഇൻട്രോ സീനിൽ പോലും പതിഞ്ഞ താളത്തിൽ ഹൈ എക്സൈറ്റ്മെന്‍റ് കൊണ്ടുവരാൻ സാധിക്കാതെ ദുർബലമായി പോയതായി തോന്നി.

എന്തിരുന്നാലും ലൂസിഫറിന്‍റെ ഹൈപ്പ് കൊണ്ടുവരാൻ ചിത്രത്തിനായില്ലെങ്കിലും ടെക്നിക്കലി ഹൈ ലെവൽ വിഷ്വൽ ക്വാളിറ്റിയുള്ള ഒരു സിനിമയാണ് എംപുരാനെന്ന് കൃത്യമായി പറയാം. എമ്പുരാൻ കാണാൻ അത്രയും കാത്തിരുന്ന പ്രേക്ഷകനെ ചിത്രം ചെറുതായി മ‌ടുപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം ഒരു അസാധ്യ മേക്കിംഗ് ലെവൽ എക്സ്പീരിയൻസ് തരും എന്നതിൽ സംശയമില്ല. ഇനി ലൂസിഫർ മൂന്നാം ഭാഗത്തിനായി കാത്തിരിക്കാം. അതിലേയ്ക്കുള്ള പാലമിട്ടാണ് പൃഥ്വിരാജ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.

ഒരു കാര്യം കൂടി; ആ ഡ്രാഗണെ കാണിക്കാൻ ഇത്രയും സസ്പെൻസ് വേണമായിരുന്നോ?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മൈ ഡിയർ ബറോസ്
മലയാള ചലച്ചിത്ര ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പടുത്തപ്പെട്ട "മൈ ഡിയർ കു
ഇരയാക്കപ്പെടുന്ന പ്രതിനായകൻ; "രുധിരം' വ്യത്യസ്തമായ ചലച്ചിത്രാനുഭവം
ചലച്ചിത്രം ഒരു മാധ്യമമാകുന്നത് എന്തെങ്കിലുമൊരു ആശയം സംവേദനം ചെയ്യാനുണ്ടാകുമ
"താനാരാ' നിങ്ങളെ ചിരിപ്പിക്കും ചിന്തിപ്പിക്കും ഉറപ്പ്
ദാമ്പത്യ ജിവതത്തിലെ വിശ്വസ്തതയും മനസിലാക്കലും ഏറ്റവും രസകരമായ രീതിയിൽ അവത
"മലൈക്കോട്ടൈ' കുലുങ്ങിയില്ല; പക്ഷേ വാലിബന്‍ മോശമാക്കിയില്ല
അങ്ങനെ മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിച്ച ലിജോ ജോസ് പെല്ലിശേരിയുടെ "മലൈക്കോ
ഏഴു സമുദ്രങ്ങള്‍ക്കപ്പുറത്തെവിടെയോ മനുവിന്‍റെ പ്രണയവിരഹം; ഒപ്പം നമ്മളും
പ്രണയം ഒരു കടല്‍ ആണെങ്കില്‍ നോവ് അതിന്‍റെ കരയാണ്. ഹൃദയം ഒരു ശംഖായി ആ കരയില്‍
ചാവേറുകളുടെ കറുത്ത രാഷ്ട്രീയം
കൊല്ലാനും ചാകാനും മടിയില്ലാത്ത ഒരുകൂട്ടം പേരുടെ ചില മണിക്കൂറുകൾ നീണ്ട അനുഭവങ
പഴയ "ജവാൻ' പുതിയ കുപ്പിയിൽ
മൂന്ന് മണിക്കൂറോളം നീളമുള്ള ഒരു സിനിമ മുഴുവൻ "ഫ്ലാഷ്ബാക്ക് മോഡി'ൽ പോയാൽ എന്താക
തീയറ്ററുകളിൽ ഓണത്തല്ല്; ബോക്സ് ഓഫീസ് കീഴടക്കി "ആർഡിഎക്സ്'
അജഗജാന്തരം, തല്ലുമാല എന്നീ സിനിമകൾ ആക്ഷൻ രംഗങ്ങളുടെ മാസ് ഇഫക്ടാണ് പ്രേക്ഷക
വയലന്‍റ് രജനിയുടെ മാസ് "ജയിലർ'
ആരാധകരെയും പ്രേക്ഷകരെയും തെറ്റായ രീതിയിൽ സ്വാധീനിക്കുമെന്ന ഭീതിയിൽ, തല്ലിച്ച
അങ്ങോട്ടോ ഇങ്ങോട്ടോ? കൺഫ്യൂഷനിൽ "കുറുക്കൻ'
സുന്ദരിയായ ഒരു യുവതി കൊല്ലപ്പെടുന്ന വളരെ "വ്യത്യസ്തമായ' കഥാപശ്ചാത്താലവുമായി
കേരള ക്രൈം ഫയൽസ്: പതിഞ്ഞ താളത്തിൽ നീങ്ങുന്ന അന്വേഷണം
എഐ കാമറയെപ്പറ്റി മലയാളികൾക്ക് കേട്ടുകേൾവി പോലുമില്ലാത്ത, മലമ്പുഴയുടെ വിപ്ല
പോരാട്ടം തൊഴിലാക്കിയവരുടെ സൂപ്പർ ത്രില്ലർ
സൈക്കോ കില്ലറെ പിടിക്കാൻ നടക്കുന്ന പോലീസ് കഥാപാത്രങ്ങൾ കഴിഞ്ഞ കുറച്ച് വർഷങ്ങ
പ്രേക്ഷകന്‍റെ നെഞ്ചിലേക്ക് വെടിവയ്ക്കുന്ന "ഏജന്‍റ്'
ആദ്യ ഫ്രെയിം കാണുന്നതിന് മുമ്പ് തന്നെ ചില ചിത്രങ്ങളുടെ വിധി സ്ക്രീനിൽ തെളിഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒരു നവാഗതസംവിധായകൻ തന്‍റെ ആദ്യ ചിത്രം ഒരുക്കുമ്പോൾ ഏത് തരത്തിലുള്ള കഥ തെരഞ്
കഠിനം, കഠോരം ഈ ഇടം കണ്ടെത്തൽ ശ്രമം
ലോകത്തിൽ സ്വന്തമായി ഒരു ഇടം കണ്ടെത്തുക എന്ന മനുഷ്യന്‍റെ ആഗ്രഹത്തിന്‍റെ കഥ പറയു
പ്രേക്ഷകനിലെ പ്രണയിതാവിനെ അളക്കുന്ന "പ്രണയവിലാസം'
"പാടാത്ത പൈങ്കിളി' എന്ന ഒറ്റ നോവലിലൂടെ മലയാളിയുടെ പ്രേമ സങ്കൽപം മാറ്റിയ മുട്ട
കാണുന്നവരിലും "രോമാഞ്ചം' പടർത്തുന്ന ചിരി ചിത്രം
ഒരു കൂട്ടം ചങ്ങാതിമാർ. ഉണ്ടും ഉടുത്തും കൊടുത്തും പരാധീനതകൾക്കി‌യിലും അവർ ജീവ
"പഠാൻ' പ്രേക്ഷകരെ ഒന്നിപ്പിക്കുന്ന സ്വർണം
"നീയാണ് സ്വർണം; ഞങ്ങളെയെല്ലാം ഒന്നിപ്പിക്കുന്ന, മനോഹരമാക്കുന്ന സ്വർണം'- പഠാൻ എ
തല്ല് തെക്കാണെങ്കിലും കൊണ്ടത് കേരളക്കര മുഴുവൻ!
എൺപതുകളിൽ നടന്ന ഒരു കഥ! അത് ഏത് പ്രായക്കാരേയും രസിപ്പിക്കുന്ന രീതിയിൽ അവതര
ഒറ്റുകൊടുക്കുന്ന "ഒറ്റ്'
ഒറ്റ കാഴ്ചയ്ക്ക് കണ്ടിറങ്ങാനാകുന്ന ചിത്രമല്ല ഒറ്റ്. വീണ്ടും ആലോചിച്ച് ചോദ്യങ്ങൾ
ഫാന്‍റസിയിൽ രസിപ്പിക്കുന്ന "മഹാവീര്യർ'
നിലവാരമുള്ള തമാശകളും ടൈം ട്രാവലും ഫാന്‍റസിയും കോടതി വ്യവഹാരങ്ങളും അതിനുമപ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
നമ്പി നാരായണന്‍റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്‍റെ ഭാഗികമായ ചരി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
കനകം മൂലം: വേറിട്ട വഴിയിലൊരു ക്രൈംത്രില്ലർ
സിനിമയുടെ വലിപ്പച്ചെറുപ്പങ്ങള്‍ നിര്‍ണയിക്കുന്നത് പലപ്പോഴും താരങ്ങളാണ്, താര
മനം കവരുന്നു... ആഗ്രഹ സാക്ഷാത്കാരത്തിന്‍റെ വാങ്ക്
ചെറിയ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നേടിയെടുക്കാൻ ഏറെ വെന്പുന്നവരാണ് നാം ഓരോരുത്തര
നമുക്കിടയിലേക്ക് അന്വേഷണം എത്തുമ്പോൾ...
ചില അന്വേഷണങ്ങൾ നമുക്കിടയിലേക്കുണ്ടാകും. ചെറുതെന്നു നമ്മൾ കരുതുന്ന ഒരു സംഭവ
നാനോ കാറും നാനോയല്ലാത്ത കാഴ്ചകളും; ചിരിയും ചിന്തയുമായി ഗൗതമന്‍റെ രഥം
ക്യാരക്റ്റര്‍ റോളുകളില്‍ പ്രേക്ഷക ഹൃദയം കവര്‍ന്ന നീരജ് മാധവനില്‍ നായക വേഷം ഭ
ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ!
റിലീസാകുന്നതിനു മുന്പു തന്നെ ആവേശം സൃഷ്ടിച്ച അഞ്ചാം പാതിര അതുക്കും മേലെ ബോക്സോ
ക്രിസ്മസ് ആഘോഷമാക്കാന്‍ മാസ് ആക്‌ഷനുമായി തൃശൂര്‍പൂരം
ക്രിസ്മസ് അവധിക്കാലം ആഘോഷമാക്കാന്‍ മാസ് എന്‍ട്രിയുമായി ജയസൂര്യയുടെ തൃശൂര്‍പ
മോഹൻലാലിന്‍റെ "മഹാഭാരത' മലയാളത്തിൽ രണ്ടാമൂഴമായി തന്നെ എത്തും
വിക്രമാദിത്യ രാജാവായി അഭയ് ഡിയോൾ തമിഴിലേക്ക്
പുലിമുരുകൻ രക്ഷിച്ചു, നമിത വീണ്ടും തിരക്കിൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കുഞ്ചാക്കോ ബോബൻ "ഒരിക്കലും ചിരിക്കില്ല..!'
അനുഷ്ക ആരാധകർ സന്തോഷിച്ചോളു, ആ വാർത്ത തെറ്റാണ്..!
സോനം കപൂർ തിരക്കിലാണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
രജനിയുടെ കാലയിൽ അംബേദ്കറായി മമ്മൂട്ടി?
പുണ്യാളൻ സിനിമാസുമായി ജയസൂര്യയും രഞ്ജിത്ത് ശങ്കറും
പ്രഭാസിനു നായികയായി പൂജ ഹെഗ്ഡെ എത്തുന്നു
കങ്കണയ്ക്ക് വിദ്യാ ബാലന്‍റെ വക "പണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.