മന്‍ കി ബാത്തിൽ അട്ടപ്പാടിയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
Sunday, June 30, 2024 3:19 PM IST
ന്യൂഡൽഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിൽ പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അട്ടപ്പാടിയിലെ കാര്‍ത്തുമ്പി കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് ഞായറാഴ്ച പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്തില്‍ മോദി പറഞ്ഞത്.

"രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മണ്‍സൂണ്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മഴക്കാലത്ത് നമ്മളെല്ലാവരും വീട്ടില്‍ കുട അന്വേഷിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും. ഇന്നത്തെ മന്‍ കി ബാത്തില്‍ എനിക്ക് നിങ്ങളോട് ഒരു പ്രത്യേക കുടയെ കുറിച്ചാണ് പറയാനുള്ളത്.'

"കേരളത്തിലാണ് ഈ കുടകള്‍ നിര്‍മിക്കുന്നത്. കേരളത്തിന്‍റെ സംസ്‌കാരത്തില്‍ കുടകള്‍ക്ക് പ്രത്യേകമായ പ്രാധാന്യമുണ്ട്. കേരളത്തിന്‍റെ പാരമ്പര്യത്തിലേയും ആചാരങ്ങളിലേയും അവിഭാജ്യഘടകമാണ് കുടകള്‍.'

"എന്നാല്‍ ഞാനിവിടെ സംസാരിക്കുന്നത് കാര്‍ത്തുമ്പി കുടകളെ കുറിച്ചാണ്. കേരളത്തിലെ അട്ടപ്പാടിയിലാണ് ഈ കുടകള്‍ നിര്‍മിക്കുന്നത്. ഈ വര്‍ണശബളമായ കുടകള്‍ കാണാന്‍ നയനമനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാല്‍, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിര്‍മിക്കുന്നത്.' -മോദി പറഞ്ഞു.

"ഇന്ന് രാജ്യത്ത് കുടകള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുകയാണ്. കാര്‍ത്തുമ്പി കുടകള്‍ രാജ്യത്തുടനീളം ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. വട്ടലക്കി കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് ഈ കുടകള്‍ നിര്‍മിക്കുന്നത്. ഈ സൊസൈറ്റിയെ നയിക്കുന്നത് നമ്മുടെ സ്ത്രീശക്തിയാണ്. വനിതകളുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ആദിവാസി സമൂഹം സംരംഭത്തിന്‍റെ ഉത്കൃഷ്ടമായ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.'

"ഈ സൊസൈറ്റി ഒരു ബാംബൂ ഹാന്‍ഡിക്രാഫ്റ്റ് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്. ചില്ലറ വില്‍പനശാലയും പരമ്പരാഗത ലഘുഭക്ഷണശാലയും തുറക്കാനുള്ള തയാറെടുപ്പിലാണ് അവര്‍ ഇപ്പോള്‍. കുടകളും മറ്റ് ഉത്പന്നങ്ങളും വില്‍ക്കുക എന്നത് മാത്രമല്ല അവരുടെ ലക്ഷ്യം. അതിനൊപ്പം അവര്‍ തങ്ങളുടെ പാരമ്പര്യത്തേയും സംസ്‌കാരത്തേയും ലോകത്തിന് പരിചയപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്.'

"ഇന്ന്, കാര്‍ത്തുമ്പി കുടകള്‍ കേരളത്തിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്ന് ബഹുരാഷ്ട്ര കമ്പനികളിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. "വോക്കല്‍ ഫോര്‍ ലോക്കലി'ന് ഇതിനേക്കാള്‍ മികച്ച ഉദാഹണമുണ്ടോ?' -നരേന്ദ്രമോദി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.