റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ ധനസഹായം
റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി  ആശുപത്രിയിലെത്തിച്ചാൽ 25,000 രൂപ ധനസഹായം
Friday, July 4, 2025 2:00 AM IST
ഉന: റോഡപകടങ്ങളിൽപെടുന്നവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കാൻ മുന്നോട്ടുവരുന്നവർക്ക് ഹിമാചൽപ്രദേശ് ഉനയിലെ ജില്ലാ ഭരണകൂടം 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചു.

റോഡിൽ ജീവൻ പൊലിയാതെ, പരിക്കേറ്റവർക്ക് യഥാസമയം ചികിത്സ ലഭിക്കാൻ ഇതുവഴി കഴിയുമെന്ന് ഉന ഡെപ്യൂട്ടി കമ്മീഷണർ ജതിൻ ലാൽ പറഞ്ഞു.


ഈ തുക ജില്ലാ റെഡ് ക്രോസ് സൊസൈറ്റിയാണ് നൽകുന്നതെന്നും ജില്ലാ റോഡ് സുരക്ഷാ കമ്മിറ്റി യോഗത്തിൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

ഈ പദ്ധതി കൃത്യമായി നടക്കുന്നുണ്ടോ എന്നു നിരീക്ഷിക്കാനും റോഡ് സുരക്ഷാ പദ്ധതിക്കു രൂപം നല്കാനും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.