കൊച്ചി: സംസ്ഥാനത്ത് വൻകുതിപ്പിനു ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വർണവില. പവന് 53,360 രൂപയിലും ഗ്രാമിന് 6,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,515 രൂപയാണ് വില.

സംസ്ഥാനത്തെ സ്വർണവില ഓഗസ്റ്റ് മാസത്തിലെ ഉയർന്ന നിലയിൽ തുടരുകയാണ്. ശനിയാഴ്ച പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച സ്വർണവില പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചു.

അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച രാവിലെ സ്വർണ്ണ വ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് നടക്കുന്നത്. ട്രോയ് ഔൺസിന് 5.46 ഡോളർ (0.22%) താഴ്ന്ന് 2,500.02 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 91 രൂപയും കിലോഗ്രാമിന് 91,000 രൂപയുമാണ് നിരക്ക്.