വൈസ് മെൻസ് ക്ലബിന്‍റെ അന്തർദേശീയ സമ്മേളനം നവംബർ 14 മുതൽ 17 വരെ ഒഹായോയിൽ
Monday, November 11, 2019 10:38 PM IST
ഒഹായോ: വൈസ് മെൻസ് ഇന്‍റർനാഷണൽ ക്ലബ് നൂറുവർഷം മുന്പു പിറന്നു വീണ മണ്ണിനെ ആദരിക്കുവാനും പുതിയ പാതകൾ വെട്ടിത്തുറക്കുവാനുമായി ക്ലബ് അംഗങ്ങൾ അമേരിക്കയിലെ ടോളിഡോ (ഒഹായോ)സിറ്റിയിൽ സമ്മേളിക്കുന്നു.

നവംബർ 14 മുതൽ 17 വരെ നടപ്പെടുന്ന ക്ലബിന്‍റെ നേതൃത്വ സമ്മേളനത്തിൽ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറോളം പ്രതിനിധികൾ സംബന്ധിക്കും . സമ്മേളനങ്ങൾക്കു അന്തർദേശീയ അധ്യക്ഷ ജെന്നിഫർ ജോണ്‍സ് (ഓസ്ട്രേലിയ) , മുൻ അധ്യക്ഷൻ മൂണ്‍ സാംഗ് ബോംഗ് (കൊറീയ), ഇന്‍റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് എന്നിവർ നേതൃത്വം നൽകും.

1920 ൽ ജഡ്ജ് പോൾ വില്ലിയം അലക്സാണ്ടർ ടോളിഡോ വൈഎംസിഎയുടെ സഹായത്തിനായി ആരംഭിച്ച, 17 പേരടങ്ങിയ ചെറിയ ആണ്‍കൂട്ടം, ഇന്ന് ലോകത്തിലെ 70 രാജ്യങ്ങളിലായി പുരുഷ·ാരും, സ്ത്രീകളും അടങ്ങുന്ന ആയിരക്കണക്കിന് സന്നദ്ധ സേവകരുടെ വിശാലമായ സംഘടനയായി വളർന്നിരിക്കുന്നു.

സ്ഥാപക പ്രസിഡന്‍റിന്‍റെ സ്മരണ നിലനിർത്താൻ ടോളിഡോ സുപ്പീരിയർ പാർക്ക്, ജഡ്ജ് പോൾ വില്ലിയം അലക്സാണ്ടർ പാർക്ക് എന്ന് ഒൗദ്യോഗികമായി നാമകരണം ചെയ്യപ്പെടും. ഇന്ത്യയിൽ നിന്നും രൂപകൽപ്പന ചെയ്യപ്പെട്ട ഗ്രാനൈറ്റ് സ്റ്റോണ്‍ അദ്ദേഹത്തിന്‍റെ ശവകൂടീരത്തിൽ അനാവരണം ചെയ്യപ്പെടും.

1922ൽ ന്യൂജേഴ്സിയിലെ അറ്റ്ലാന്‍റിക് സിറ്റിയിലാണ് അമേരിക്കയിൽ ആദ്യത്തെ ദേശീയ സമ്മേളനം നടത്തപ്പെട്ടത്. 70 രാജ്യങ്ങളിലായി 1400 അനുബന്ധ ക്ലബ്ബ്കളുമായി നൂറു കണക്കിന് സന്നദ്ധ സേവകർ ലോകത്തിന്‍റെ ന·യെ ലാക്കാക്കി, ഓരോ മനുഷ്യാവകാശത്തിന്‍റെയും പിറകിലുള്ള കർമ്മത്തെ ഏറ്റുപറഞ്ഞുകൊണ്ട് സേവനം നിർവഹിക്കുകയാണ്. തനിക്കു ലഭിക്കുന്ന ന·യുടെ താലന്തുകളെ സ്നേഹത്തിൽ ചാലിച്ചു ലോകത്തിനു സമ്മാനിക്കുകയാണ് ഓരോ അംഗവും പ്രതിജ്ഞ ചെയ്തിരിക്കുന്ന കർത്തവ്യം.

ഇന്ത്യയിൽ നിന്നും 15 നേതാക്കൾ ടോളിഡോ സമ്മേളനത്തിനു എത്തുന്നുന്നുണ്ട്. ജേക്കബ് ക്രിസ്റ്റൻസെൻ (ഡെൻമാർക്ക്) പുതിയ അന്തർദേശീയ പ്രസിഡന്‍റ് എലെക്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2020 ഓഗസ്റ്റിൽ ഡെ·ാർക്കിൽ വച്ചാണ് അന്തർ ദേശീയ സമ്മേളനം നടത്തപ്പെടുക. 2022ൽ അമേരിക്കയിലെ ഹവായിൽ വച്ച് ശതവാർഷികാഘോഷം നടത്താനുള്ള തയാറെടുപ്പിലാണ് സംഘടന.

വേൾഡ് വൈഎംസിഎയും വൈസ് മെൻസ് ക്ലബും, ആപ്പിൾ, മൈക്രോസോഫ്റ്റ്, ഗൂഗിൾ , മാസ്റ്റർകാർഡ് , യുണൈറ്റഡ് നേഷൻ ഫൗണ്ടേഷൻ തുടങ്ങിയ പ്രമുഖ അറുപതോളം കന്പനികളുടെ സഹകരണത്തോടെ, എയിഡ്സ് , മലേറിയ, ട്യൂബർകുലോസിസ് എന്നിവ നിർമാർജ്ജനം ചെയ്യാനുള്ള ഒരു വന്പൻ സന്നദ്ധ സഹകരണ പ്രസ്ഥാനം ആരംഭിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മാക്രോണ്‍ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ ക്ലബ്ബ് സെക്രട്ടറി ജനറൽ ജോസ് വർഗീസ് പങ്കെടുത്തു. സമാനകളില്ലാത്ത ഇടപെടലുകൾ കൊണ്ട് ലോകത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ പരിശ്രമിക്കുകയാണ് വൈസ് മെൻസ് ഇൻർനാഷണൽ.

ടോളിഡോ സമ്മേളനം വിജയകരമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളൂം ചെയ്തുകഴിഞ്ഞു. ക്ലബ്ബിന്‍റെ ചരിത്രത്തിലെ ഒരു നിർണായകമായ വഴിതിരുവായിരിക്കും ഈ സമ്മേളനം എന്ന് സംഘാടകർ അവകാശപ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍