റിയാദ്: സൗദി അറേബ്യ 73 വർഷത്തിനുശേഷം മദ്യനിരോധനം നീക്കുമെന്ന വാർത്തകൾ തെറ്റാണെന്നും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ.

എക്സ്പോ 2030, ഫിഫ ലോകകപ്പ് 2034 തുടങ്ങിയ പരിപാടികളുടെ ഭാഗമായി രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മദ്യം അനുവദിക്കുമെന്ന് റിപ്പോർട്ട് വന്നിരുന്നു.


കഴിഞ്ഞാഴ്ച വൈൻ ബ്ലോഗിൽ വന്ന വാർത്ത പിന്നീട് രാജ്യാന്തര മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. ഉറവിടമില്ലാത്ത ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.